Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Poet

കവി എ. സി. ശ്രീഹരി അന്തരിച്ചു

കണ്ണൂർ: കവിയും അധ്യാപകനുമായ എ. സി. ശ്രീഹരി (56) അന്തരിച്ചു. നെഞ്ചുവേദനയെ തുടർന്ന് വെള്ളിയാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പയ്യന്നൂർ ആലപ്പടമ്പ് സ്വദേശിയാണ്.

പയ്യന്നൂർ കോളജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവിയും മലയാളത്തിലെ പ്രശസ്തനായ കവിയും എഴുത്തുകാരനുമാണ് ശ്രീഹരി. മെയ് 30-നാണ് സർവീസിൽനിന്ന് വിരമിച്ചത്. അദ്ദേഹത്തിന്‍റെ കവിതകൾ കേരളത്തിലെ സർവകലാശാലകളിൽ പാഠപുസ്തകമായി പഠിപ്പിക്കുന്നുണ്ട്. എൻ.എൻ. കക്കാട്, വി.ടി.കുമാരൻ, വൈലോപ്പിള്ളി തുടങ്ങിയവരുടെ പേരിലുള്ള പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

പയ്യന്നൂരിനടുത്ത്‍ ആലപ്പടമ്പിൽ 1969 നവംബർ 24-ന് ആയിരുന്നു ജനനം. എ.സി. ദാമോദരൻ നമ്പൂതിരിയും സാവിത്രി അന്തർജ്ജനവുമാണ് മാതാപിതാക്കൾ. പയ്യന്നൂർ കോളജിൽനിന്ന് ഇംഗ്ലീഷിൽ ബിരുദവും ദേവഗിരി സെന്‍റ് ജോസഫ്സ് കോളേജിൽനിന്ന് ബിരുദാനന്തര ബിരുദവും മഹാത്മാഗാന്ധി സർ‌വകലാശാലയിൽനിന്ന് എം.ഫിലും നേടി.

Kerala

തുടർഭരണ വിവാദം; കവി സച്ചിതാനന്ദനുമായി കൂടിക്കാഴ്ച നടത്തി സിപിഎം നേതാക്കൾ

തൃശൂർ: തുടർഭരണത്തിനെതിരെ നിലപാടെടുത്ത കവിയും കേരള സാഹിത്യ അക്കാദമി ചെയര്‍മാനുമായ കെ. സച്ചിദാനന്ദനുമായി കൂടിക്കാഴ്ച നടത്തി സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ. സച്ചിദാനന്ദന്‍റെ വീട്ടിലെത്തിയാണ് കൂടിക്കാഴ്ച.

സാഹിത്യ അക്കാദമി ഉപാധ്യക്ഷൻ അശോകൻ ചരുവിലും അബ്ദുൽ ഖാദറിന് ഒപ്പമുണ്ടായിരുന്നു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലായിരുന്നു കൂടിക്കാഴ്ചയെന്നും ദൗത്യവുമായിട്ടല്ല സച്ചിമാഷേ കണ്ടതെന്നും കെ.വി. അബ്ദുള്‍ ഖാദര്‍ പ്രതികരിച്ചു.

"കേരളത്തിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഉദ്ദേശിച്ചല്ല താൻ അക്കാര്യം പറഞ്ഞതെന്നാണ് കെ. സച്ചിദാനന്ദൻ പറഞ്ഞത്. കേരളത്തിലെ ഇടത് മൂല്യം അറിയാത്ത ആളല്ല അദ്ദേഹം. സച്ചിദാനന്ദൻ പാര്‍ട്ടി അംഗമല്ല. അദ്ദേഹത്തിന് വിമർശിക്കാൻ അവകാശമുണ്ട് എന്നാണ് ഞങ്ങൾ കാണുന്നത്. സച്ചി മാഷുമായുള്ള കൂടിക്കാഴ്ച ഊഷ്മളമായിരുന്നു. സച്ചിമാഷ് ഏറ്റവും പ്രിയപ്പെട്ടയാളാണ്. പാർട്ടി ജില്ലാ നേതൃത്വത്തിന് എപ്പോള്‍ വേണമെങ്കിലും സച്ചി മാഷെ കാണാം. സച്ചിമാഷിന്‍റെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിൽ വിവാദം അടഞ്ഞ അധ്യായമാണ്'.-കെ.വി. അബ്ദുള്‍ ഖാദര്‍ പറഞ്ഞു.

അതേസമയം, താൻ പറഞ്ഞ കാര്യങ്ങളുടെ യാഥാർഥ്യം മനസിലാക്കാൻ സൈബറിടങ്ങളിലെ ആൾക്കൂട്ടത്തിന് കഴിഞ്ഞില്ല. ഫാസിസത്തിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന ആളാണ് താൻ. ഇതൊന്നും മനസിലാകാത്തവരോട് മറുപടി പറയേണ്ടി വരുന്നതിൽ ലജ്ജ തോന്നുന്നെന്നും ഫേസ്ബുക്കിൽ കെ. സച്ചിദാനന്ദൻ കുറിച്ചു.

National

വിനോദ് കുമാർ ശുക്ല അന്തരിച്ചു

റായ്പുർ: പ്രശസ്ത ഹിന്ദി സാഹിത്യകാരനും ജ്ഞാനപീഠം ജേതാവുമായ വിനോദ് കുമാർ ശുക്ല (89) അന്തരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം റായ്പുർ എയിംസിലായിരുന്നു അന്ത്യമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. ശ്വാസതടസം ഉൾപ്പെടെ ബുദ്ധിമുട്ടുകളെത്തുടർന്ന് ഈ മാസം ആദ്യമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഹിന്ദി സാഹിത്യലോകത്തിലെ വേറിട്ട സ്വരമായി വിശേഷിക്കപ്പെടുന്ന വിനോദ് ശുക്ല കഴിഞ്ഞ നവംബർ 21 നാണ് ജ്ഞാനപീഠം ഏറ്റുവാങ്ങിയത്. നൗകർ കി കാമീസ്, ഖിലേഗാ തോ ദേഖേംഗെ, ദീവാർ മേ ഏക് ഖിദ്കി രേഹ്തി തീ, ഏക് ചുപ്പി ജഗാഹ് തുടങ്ങിയവയാണു ശ്രദ്ധേയ നോവലുകൾ.

നൗകർ കി കാമീസ് പിന്നീട് മണി കൗൾ അതേ പേരിൽ സിനിമയാക്കിയിരുന്നു. ഭാര്യക്കും രണ്ടു മക്കൾക്കുമൊപ്പമാണ് വിനോദ് ശുക്ല കഴിഞ്ഞിരുന്നത്.

Leader Page

എഴുത്തിലെ ചന്ദനസുഗന്ധം; ഡോ. സാമുവൽ ചന്ദനപ്പള്ളി മണ്‍മറഞ്ഞിട്ട് കാൽ നൂറ്റാണ്ട്

സാഹിത്യചരിത്രങ്ങൾ എഴുതിയെങ്കിലും സാഹിത്യചരിത്രത്തിൽ ഇടംകിട്ടാതെപോയ എഴുത്തുകാരനാണ് ഡോ. സാമുവൽ ചന്ദനപ്പള്ളി. മിഷനറി മലയാളത്തിന്‍റെ മഹത്വവും മാഹാത്മ്യവും മലയാളികളെ അറിയിച്ച ഡോ. സാമുവൽ ചന്ദനപ്പള്ളി സാഹിത്യ ഗവേഷകൻ, അധ്യാപകൻ, പ്രഭാഷകൻ, ജീവചരിത്രകാരൻ, ഉപന്യാസകാരൻ, പത്രപ്രവർത്തകൻ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു. അദ്ദേഹം മണ്‍മറഞ്ഞിട്ട് കാൽ നൂറ്റാണ്ടായിരിക്കുന്നു.

മഹാകവി പുത്തൻകാവ് മാത്തൻ തരകന്‍റെ ശിഷ്യനായി പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽനിന്നു മലയാളം ബിരുദം നേടിയശേഷം എറണാകുളം മഹാരാജാസ് കോളജിൽ ബിരുദാനന്തര ബിരുദ പഠനകാലത്ത് ഗുരുവായ പ്രഫ. സി.എൽ. ആന്‍റണിയാണ് ഡോ. ചന്ദനപ്പള്ളിയെ മിഷനറി മലയാളത്തിന്‍റെ നെല്ലും പതിരും പഠിക്കാൻ നിയോഗിച്ചത്. മലയാള സാഹിത്യചരിത്രത്തിൽ രേഖപ്പെടുത്താതെ പോയ മിഷനറിമാരുടെ സാഹിത്യ സംഭാവനകൾ അങ്ങനെയാണ് ഡോ. ചന്ദനപ്പള്ളി അനാവരണം ചെയ്തുതുടങ്ങിയത്. ‘ആശ്ചര്യ ചൂഡാമണി’യുടെ കർത്താവായ ശക്തിഭദ്രന്‍റെ ജന്മനാടിനു സമീപം പത്തനംതിട്ട ജില്ലയിലെ ചന്ദനപ്പള്ളിയിൽ ജനിച്ച സി.ഡി. സാമുവൽ എന്ന സാമുവൽ ചന്ദനപ്പള്ളി വിദ്യാഭ്യാസകാലം മുതൽ പ്രഭാഷണകലയിലാണ് പേരും പെരുമയും നേടിയെടുത്തത്. പ്രഭാഷണത്തിന്‍റെ മുന്നൊരുക്കത്തിനായി നടത്തിയ വായനയാണ് അദ്ദേഹത്തെ സാഹിത്യത്തിന്‍റെ കാണാപ്പാഠങ്ങൾ കണ്ടെത്താനുള്ള ഉദ്യമത്തിൽ എത്തിച്ചത്. അതിന് ആദ്യം വഴിതുറന്നതു മഹാകവി പുത്തൻകാവ് മാത്തൻ തരകൻ തന്നെയായിരുന്നു.

ഡോ. ചന്ദനപ്പള്ളി മിഷനറിമാരുടെ സാഹിത്യ സപര്യകളെപ്പറ്റി പഠിക്കാൻ തുടങ്ങുന്പോൾ അതേപ്പറ്റിയുള്ള പഠനങ്ങൾ വിരലിലെണ്ണാവുന്നതു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഡോ. പി.ജെ. തോമസ് എഴുതിയ ‘മലയാള സാഹിത്യവും ക്രിസ്ത്യാനികളും’ എന്ന പുസ്തകത്തിൽ മിഷനറിമാരുടെ സാഹിത്യ സംഭാവനകളും ചർച്ച ചെയ്തിട്ടുണ്ടായിരുന്നു. ഈ പുസ്തകവും വഴികാട്ടിയായി. തുടർന്ന് ചന്ദനപ്പള്ളി ആദ്യം പഠിച്ചതു മിഷനറി മലയാളം ഗദ്യമാതൃകകൾ കണ്ടെത്താനുള്ള മേഖലയായിരുന്നു. അതിനു പൗളീനോസ് പാതിരി, പിയാനിയസ്, ജരാർദ്, ഗുണ്ടർട്ട്, ബെയ്‌ലി തുടങ്ങിയ മിഷനറിമാരുടെ ജീവിതവും പ്രവർത്തനങ്ങളും പഠിച്ചു. പത്തൊന്പതാം നൂറ്റാണ്ടിലാണ് മലയാളത്തിൽ നവീനഗദ്യത്തിന്‍റെ ഉദയമെന്നു സമർഥിക്കുന്നുണ്ടെങ്കിലും പതിനാറാം നൂറ്റാണ്ടു മുതൽ മിഷനറിമാർ ഭാഷാശാസ്ത്രം, വിവർത്തനം, വേദവ്യാഖ്യാനം, ചരിത്രം, വേദശാസ്ത്രം എന്നിങ്ങനെയുള്ള മേഖലകളിൽ നടത്തിയിട്ടുള്ള സംഭാവനകളിലൂടെ മലയാളം തമിഴിന്‍റെയും സംസ്കൃതത്തിന്‍റെയും പിടിയിൽനിന്നു മോചനം പ്രാപിച്ചതായി ഡോ. ചന്ദനപ്പള്ളി സമർഥിച്ചു. മലയാളഭാഷയുടെ ആധുനികഘട്ടം യഥാർഥത്തിൽ തുടങ്ങുന്നതു പതിനാറാം നൂറ്റാണ്ടിൽ മിഷനറിമാരുടെ സാഹിത്യ പരിശ്രമങ്ങളിലൂടെയാണെന്നു കണ്ടെത്തിയ ചന്ദനപ്പള്ളി തന്‍റെ നിരീക്ഷണങ്ങൾ തന്‍റെ കൃതികളിലൂടെ അവതരിപ്പിച്ചു. അവയിൽ എടുത്തുപറയേണ്ടതാണ് മിഷനറി മലയാളം ഗദ്യമാതൃകകൾ. മലയാള ഗദ്യത്തിന്‍റെ വളർച്ചയും വികാസവും മിഷനറിമാരുടെ ഭാഷാസപര്യയിലൂടെയാണെന്നുള്ള പാഠങ്ങൾ സഹിതം വിശദീകരിക്കുന്ന പുസ്തകമായിരുന്നു ‘മിഷനറി മലയാളം ഗദ്യമാതൃകകൾ’.

തുടർന്നു ഡോ. ചന്ദനപ്പള്ളി കൈവച്ചത് തദ്ദേശീയ മിഷനറിമാരുടെ സാഹിത്യ സംഭാവനകൾ സംബന്ധിച്ചായിരുന്നു. കേരള യൂണിവേഴ്സിറ്റിയിൽ ഡോ. പി.വി. വേലായുധൻ പിള്ളയുടെ കീഴിൽ അദ്ദേഹം ഗവേഷണം നടത്തിയതു പാറേമ്മാക്കൽ തോമ്മാ കത്തനാരുടെ ‘വർത്തമാനപ്പുസ്തക’ത്തെപ്പറ്റിയായിരുന്നു. 1785ൽ എഴുതപ്പെട്ട വർത്തമാനപ്പുസ്തകത്തിലെ ഗദ്യത്തെ മുൻനിർത്തിയായിരുന്നു ഈ ഗവേഷണം. പതിനെട്ടാം നൂറ്റാണ്ടിൽ അനേകം വിദേശപദങ്ങളും ആശയചിന്തകളും മലയാളഭാഷയിലേക്കു സംക്രമിപ്പിച്ചുകൊണ്ടു മലയാളഗദ്യത്തെ ഭാസുരമാക്കാൻ പാറേമ്മാക്കൽ തോമ്മാ കത്തനാർക്കു കഴിഞ്ഞതായി ഡോ. ചന്ദനപ്പള്ളി തന്‍റെ പഠനത്തിൽ ചൂണ്ടിക്കാട്ടി. വർത്തമാനപ്പുസ്തകത്തെപ്പറ്റി മലയാളത്തിൽ നടത്തിയ ആദ്യത്തെ പഠനവും ഡോ. സാമുവൽ ചന്ദനപ്പള്ളിയുടേതായിരുന്നു. അതുപോലെ, മലയാളത്തിൽ ആദ്യമായി ഉദയംപേരൂർ സൂനഹദോസിലെ (1599) കാനോനകളെപ്പറ്റി പഠനം നടത്തിയതും ഇദ്ദേഹമായിരുന്നു.

പതിനാറാം നൂറ്റാണ്ടിൽ സ്വതന്ത്രമായ മലയാള ഗദ്യത്തിന്‍റെ വളർച്ചയെ അടയാളപ്പെടുത്തുന്നതാണ് ഇതേപ്പറ്റി എഴുതിയ ‘ഉദയംപേരൂർ സുന്നഹദോസിന്‍റെ കാനോനാകൾ’. പത്തൊന്പതാം നൂറ്റാണ്ടിലെ നവീനഗദ്യത്തിന്‍റെ പിതാവെന്നു വിശേഷിപ്പിക്കാൻ കഴിയുന്ന റവ. ജോർജ് മാത്തനെപ്പറ്റിയുള്ള പഠനം ഡോ. ചന്ദനപ്പള്ളിക്കു കേരള യൂണിവേഴ്സിറ്റിയിൽനിന്ന് ഡി ലിറ്റ് നേടിക്കൊടുത്തു. കേരള യൂണിവേഴ്സിറ്റിയിൽ അതിനുമുന്പ് ഡോ. വി.എസ്. ശർമയ്ക്കു മാത്രമേ മലയാളത്തിൽ ഡി ലിറ്റ് നൽകിയിട്ടുള്ളൂ. ജോർജ് മാത്തന്‍റെ രചനകളുടെ സന്പൂർണ സമാഹാരം പഠനത്തോടെ അദ്ദേഹം തയാറാക്കി.

ഡോ. ചന്ദനപ്പള്ളി തയാറാക്കിയ രണ്ടു വിശിഷ്ട കൃതികൾ മലങ്കര സഭാപിതാക്കന്മാർ, പവിത്ര രചനകൾ എന്നിവയാണ്. മലയാള സാഹിത്യത്തിൽ തദ്ദേശീയ സഭാപിതാക്കൻമാരുടെ വേദശാസ്ത്രദർശനം എന്ന പഠനശാഖയ്ക്ക് അദ്ദേഹം തുടക്കംകുറിച്ചെന്നു പറയുന്നതിൽ തെറ്റില്ല. മലങ്കര സഭയിലെ പിതാക്കന്മാരായ വട്ടശേരിൽ തിരുമേനി, പൗലോസ് മാർ ഗ്രിഗോറിയോസ്, ഗീവറുഗീസ് മാർ ഒസ്താത്തിയോസ്, തോമ്മാ മാർ ദീവന്നാസ്യോസ്, ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ തുടങ്ങിയവരുടെ വേദശാസ്ത്ര ചിന്തകളും ഇടയലേഖനങ്ങളും കല്പനകളും സമാഹരിച്ച് ആമുഖപഠനത്തോടെ തയാറാക്കിയതാണ് ‘മലങ്കര സഭാ പിതാക്കന്മാർ’. മലയാള സാഹിത്യത്തിൽ പരിശുദ്ധ പരുമല മാർ ഗ്രിഗോറിയോസിന്‍റെ സാഹിത്യ സംഭാവനകൾ അരക്കിട്ടുറപ്പിക്കുന്ന ഗ്രന്ഥമാണ് ‘പവിത്ര രചനകൾ’. പരുമലത്തിരുമേനിയെന്ന് അറിയപ്പെടുന്ന പിതാവിന്‍റെ സ്വകാര്യ കത്തുകളും കല്പനകളും ഇടയലേഖനങ്ങളും ഡോ. ചന്ദനപ്പള്ളി ഈ പുസ്തകത്തിൽ സമാഹരിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ പാഠപുസ്തകമായി ‘പവിത്രരചനകൾ’ സിലബസിൽ ഉൾപ്പെടുത്തിയത് ഇതിന്‍റെ മഹത്വത്തെ സൂചിപ്പിക്കുന്നു. തുടർന്ന് അലക്സിയോസ് മാർ തേവോദോസിയോസ്, ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ, പത്രോസ് മാർ ഒസ്താത്തിയോസ് എന്നിവരുടെ ജീവചരിത്രങ്ങളും അവരുടെ വേദശാസ്ത്ര സംഭാവനകൾ വിവരിക്കുന്ന ഗ്രന്ഥങ്ങളും ചന്ദനപ്പള്ളി രചിച്ചു.

മികച്ച അധ്യാപകൻ, ഉജ്വല വാഗ്മി എന്നീ നിലകളിൽ ഡോ. ചന്ദനപ്പള്ളിയെ അടയാളപ്പെടുത്തേണ്ടതുണ്ട്. അദ്ദേഹത്തിന്‍റെ കീഴിൽ ഗവേഷണം നടത്തി പിഎച്ച്ഡി ബിരുദം സന്പാദിച്ചവരും ഏറെ ഉണ്ടെന്നുള്ളത് അദ്ദേഹത്തിന്‍റെ നിസ്തന്ദ്രമായ പാണ്ഡിത്യത്തെയും ഭാഷാ പരിജ്ഞാനത്തെയും സൂചിപ്പിക്കുന്നു. അനർഗളമായി ഒഴുകുന്ന വാക്കുകളും ആശയങ്ങളും മാത്രമല്ല ഡോ. ചന്ദനപ്പള്ളിയെ ഉജ്വല വാഗ്മി എന്നു വിശേഷിപ്പിക്കാൻ ഇടയാക്കുന്നത്.

പ്രഭാഷണകലയിൽ ചന്ദനപ്പള്ളിക്കു ചന്ദനസുഗന്ധം പകരുന്ന ശൈലിയുണ്ടെന്ന് സുകുമാർ അഴീക്കോട് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. പ്രഭാഷണകലയിൽ അദ്ദേഹം ആർജിച്ച സിദ്ധി ഉപന്യാസരചനയിലും പ്രകാശിപ്പിക്കപ്പെട്ടിരുന്നു. ഹൃദയത്തിന്‍റെ ഭാഷയിൽ ഉപന്യാസങ്ങൾ ചമയ്ക്കാൻ അദ്ദേഹത്തിനു വ്യതിരിക്തമായ ഒരു ശൈലിയുണ്ടായിരുന്നു. ചന്ദനപ്പള്ളിയുടെ വിശിഷ്‌ടമായ ഒരു ഉപന്യാസ സമാഹാരമാണ് ‘ചന്ദനവും പള്ളിയും’. എഴുത്തിലും പ്രഭാഷണത്തിലും മാത്രമല്ല, ജീവിതത്തിലും ചന്ദനത്തിന്‍റെ സുഗന്ധം പരത്തിയ മനുഷ്യനായിരുന്നു ഡോ. സാമുവൽ ചന്ദനപ്പള്ളി.

Latest News

Corehub Up