Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Posts

യൂക്കോ ബാങ്കിന് 656 കോടി രൂപയുടെ അറ്റാദായം

കൊച്ചി: യൂക്കോ ബാങ്ക് 2026-27 സാമ്പത്തികവര്‍ഷത്തിന്‍റെ ഏപ്രില്‍-ജൂണ്‍ ആദ്യ പാദത്തില്‍ കഴിഞ്ഞ വര്‍ഷത്തെ 607 കോടി രൂപയായിരുന്ന അറ്റാദായം ഈ വർഷം 656 കോടി രൂപയായി വര്‍ധിപ്പിച്ചു.

റീട്ടെയില്‍, കൃഷി, എംഎസ്എംഇ വായ് എന്നിവയിലെ ശക്തമായ വികസനമാണ് ഇതിനു കാരണം.

ബാങ്കിന്‍റെ മൊത്തം ബിസിനസ് വര്‍ഷം തോറും 15.53 ശതമാനം വളര്‍ച്ചയോടെ 6,05,083 കോടി രൂപയായി.

മൊത്തം വായ്പകള്‍ 21.18 ശതമാനം വര്‍ധിച്ച് 2,72,768 കോടി രൂപയും മൊത്ത നിക്ഷേപങ്ങള്‍ 11.28 ശതമാനം വര്‍ധിച്ച് 3,32,315 കോടിയുമായി. ഭവനവായ്പകളും വാഹനവായ്പകളും യഥാക്രമം 19.98 ശതമാനവും 65.45 ശതമാനവും വളര്‍ച്ച നേടിയതായി മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ രാജേന്ദ്ര കുമാര്‍ സാബു പറഞ്ഞു.

Kerala

എയ്ഡഡ് സ്കൂൾ ഭിന്നശേഷി നിയമനം;നിയമന ഉത്തരവുകൾ 23നു നൽകുമെന്ന് മന്ത്രി

തൃശൂർ: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ തസ്തികകളിലേക്കുള്ള നിയമന നടപടികൾ അന്തിമഘട്ടത്തിലാണെന്നും 23ന് ഉദ്യോഗാർഥികൾക്കു നിയമന ഉത്തരവുകൾ കൈമാറാനാകുമെന്നു കരുതുന്നുവെന്നും മന്ത്രി വി. ശിവൻകുട്ടി. കോടതിയിൽനിന്ന് ഉടൻതന്നെ അനുകൂലമായ വിധി ഉണ്ടാകുമെന്നു സർക്കാർ പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാന, ജില്ലാ തലങ്ങളിൽ സമിതികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. എൽപി, യുപി, സെക്കൻഡറി വിഭാഗങ്ങളിലേക്കുള്ള സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയായിക്കഴിഞ്ഞു. ഇവയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള നടപടികൾ നടന്നുവരികയാണ്.

ഹയർ സെക്കൻഡറി വിഭാഗത്തിൽ സെലക്‌ഷൻ കമ്മിറ്റിയിലേക്കുള്ള സർക്കാർ പ്രതിനിധികളെ നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് നാളെ പുറപ്പെടുവിക്കും. തുടർന്ന് ഒരാഴ്ചയ്ക്കുള്ളിൽത്തന്നെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും.

സമന്വയ പോർട്ടലിൽ ആകെ 1679 ഭിന്നശേഷി ഉദ്യോഗാർഥികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 1177 പേർ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കു ഹാജരായി.

കെ-ടെറ്റ് യോഗ്യത സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെട്ട സ്ഥിരീകരണം നാളെ നടക്കുന്ന യോഗത്തിൽ തീരുമാനമാകും. എല്ലാ വിഭാഗത്തിലുമുള്ള ലിസ്റ്റുകൾ അടിയന്തരമായി പ്രസിദ്ധീകരിച്ച് 23നുതന്നെ നിയമന ഉത്തരവുകൾ നൽകും.

National

ബന്ധം പിരിഞ്ഞ ഭാര്യയെ കൊലപ്പെടുത്തി വാട്സാപ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്തു

കോയന്പത്തൂർ: ബന്ധം വേർപിരിഞ്ഞ ഭാര്യയെ വിമൻസ് ഹോസ്റ്റലിൽ കയറി വെട്ടിക്കൊലപ്പെടുത്തിയശേഷം സെൽഫിയെടുത്ത് വാട്സാപ് സ്റ്റാറ്റസ് ഇട്ട് മുപ്പത്തിരണ്ടുകാരൻ.

പ്രതി ബാലമുരുകൻ ഹോസ്റ്റലിലെ സ്ത്രീകളുടെ മുന്നിൽവച്ച് ഇരുപത്തെട്ടുകാരിയെ അരിവാളിനു വെട്ടിവീഴ്ത്തുകയായിരുന്നു. പിന്നീട് മൃതദേഹത്തിനു സമീപത്തുനിന്ന് സെൽഫിയെടുത്ത് വാട്സാപ് സ്റ്റാറ്റസ് ആക്കി. പോലീസ് അറസ്റ്റ് ചെയ്യുന്നതുവരെ പ്രതി ഹോസ്റ്റലിൽതന്നെ ഇരുന്നു.

കൊലപ്പെട്ട യുവതി തിരുനൽവേലി സ്വദേശിനിയാണ്. ബന്ധം വേർപിരിഞ്ഞശേഷം യുവതി രണ്ടു മക്കളുമായി കോയന്പത്തൂരിൽ അമ്മയ്ക്കൊപ്പം കഴിഞ്ഞുവരികയായിരുന്നു.

Latest News

Corehub Up