Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Posts

ജില്ലാ ജുഡീഷ്യറി: തസ്തികകൾ ഒമ്പതിനകം സൃഷ്‌ടിക്കണമെന്നു ഹൈക്കോടതി

കൊച്ചി: ജില്ലാ ജുഡീഷറിയില്‍ മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ ശേഷിക്കുന്ന തസ്തികകള്‍ ഈമാസം ഒന്പതിനകം സൃഷ്‌ടിക്കണമെന്നു ഹൈക്കോടതി.

ഇല്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

നിലവില്‍ ചീഫ് സെക്രട്ടറിയായ ബിശ്വനാഥ് സിന്‍ഹ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരിക്കെ കേരള സിവില്‍ ജുഡീഷല്‍ സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണു തസ്തിക സൃഷ്‌ടിക്കാന്‍ ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവുണ്ടായത്.

Business

യൂക്കോ ബാങ്കിന് 656 കോടി രൂപയുടെ അറ്റാദായം

കൊച്ചി: യൂക്കോ ബാങ്ക് 2026-27 സാമ്പത്തികവര്‍ഷത്തിന്‍റെ ഏപ്രില്‍-ജൂണ്‍ ആദ്യ പാദത്തില്‍ കഴിഞ്ഞ വര്‍ഷത്തെ 607 കോടി രൂപയായിരുന്ന അറ്റാദായം ഈ വർഷം 656 കോടി രൂപയായി വര്‍ധിപ്പിച്ചു.

റീട്ടെയില്‍, കൃഷി, എംഎസ്എംഇ വായ് എന്നിവയിലെ ശക്തമായ വികസനമാണ് ഇതിനു കാരണം.

ബാങ്കിന്‍റെ മൊത്തം ബിസിനസ് വര്‍ഷം തോറും 15.53 ശതമാനം വളര്‍ച്ചയോടെ 6,05,083 കോടി രൂപയായി.

മൊത്തം വായ്പകള്‍ 21.18 ശതമാനം വര്‍ധിച്ച് 2,72,768 കോടി രൂപയും മൊത്ത നിക്ഷേപങ്ങള്‍ 11.28 ശതമാനം വര്‍ധിച്ച് 3,32,315 കോടിയുമായി. ഭവനവായ്പകളും വാഹനവായ്പകളും യഥാക്രമം 19.98 ശതമാനവും 65.45 ശതമാനവും വളര്‍ച്ച നേടിയതായി മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ രാജേന്ദ്ര കുമാര്‍ സാബു പറഞ്ഞു.

Tech

ട്വീറ്റുകൾ കോപ്പിയടിച്ച് പണമുണ്ടാക്കുന്നവർ സൂക്ഷിക്കുക, മൂന്നിരട്ടി വേഗതയിൽ ഇനി കള്ളത്തരം പൊളിയും; ഗ്രോക്ക് എഐയുമായി എക്സ് കൈകോർക്കുന്നു

സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ എക്സ് തങ്ങളുടെ കൺഡന്‍റ് ക്രിയേറ്റർമാർക്കുള്ള മോണിറ്റൈസേഷൻ നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നു. മറ്റുള്ളവരുടെ പോസ്റ്റുകളും വീഡിയോകളും അനുവാദമില്ലാതെ പകർത്തി പണമുണ്ടാക്കുന്നവർക്കും, വ്യാജമായി എൻഗേജ്‌മെന്‍റ് കൂട്ടുന്നവർക്കുമെതിരെയാണ് എക്സിന്‍റെ പുതിയ നീക്കം. ഇതിനായി തങ്ങളുടെ ഏറ്റവും പുതിയ 'ഗ്രോക്ക്' മോഡലാണ് എക്സ് രംഗത്തിറക്കിയിരിക്കുന്നത്.

പുതിയ ഗ്രോക്ക് എഐ മോഡലിന് മുൻപത്തെക്കാൾ മൂന്നിരട്ടി വേഗതയിൽ കോപ്പിയടിച്ച പോസ്റ്റുകൾ കണ്ടെത്താനാകുമെന്ന് എക്സ് വ്യക്തമാക്കി. മോഷ്ടിക്കപ്പെട്ട വീഡിയോകൾ മാത്രമല്ല, വലിയ രീതിയിൽ വൈറലാകുന്ന ടെക്സ്റ്റ് പോസ്റ്റുകൾ ക്രെഡിറ്റ് നൽകാതെ റീപോസ്റ്റ് ചെയ്താലും ഈ എഐ സംവിധാനം കൃത്യമായി കണ്ടെത്തും.

യഥാർഥ വീഡിയോകളിൽ വാട്ടർമാർക്കോ, സ്വന്തം ഇൻട്രോയോ , മറ്റ് എഡിറ്റിങ്ങുകളോ ചേർത്ത് സ്വന്തമെന്ന രീതിയിൽ പ്രചരിപ്പിക്കാൻ ശ്രമിച്ചാലും ഇനി രക്ഷയുണ്ടാകില്ല. ഇത്തരം പോസ്റ്റുകൾക്ക് ലഭിക്കുന്ന വ്യൂസ് എഐ തിരിച്ചറിയും.

മറ്റുള്ളവരുടെ പോസ്റ്റുകൾ മോഷ്ടിച്ച് പങ്കുവെക്കുന്ന പോസ്റ്റുകളിൽ നിന്നുള്ള പരസ്യവരുമാനം ഇനി മുതൽ ആ പോസ്റ്റുകളുടെ യഥാർഥ ഉടമസ്ഥർക്ക് നൽകുമെന്ന് എക്സ് അറിയിച്ചു.

കഴിഞ്ഞ പരിശോധനയിൽ മാത്രം ഇത്തരത്തിൽ മോഷ്ടിക്കപ്പെട്ട 1.5 ദശലക്ഷം പോസ്റ്റുകൾ കണ്ടെത്തിയതായും, ഇതിലൂടെ ലഭിച്ച 1 മില്യൺ ഡോളറിലധികം (ഏകദേശം 8.3 കോടിയിലധികം രൂപ) തുക യഥാർഥ ക്രിയേറ്റർമാരിലേക്ക് എക്സ് തിരിച്ചുവെച്ചതായും എക്സിന്‍റെ പ്രൊഡക്ട് ഹെഡ് നികിത ബിയർ വെളിപ്പെടുത്തി.

'ഫോളോ ചെയ്താൽ തിരിച്ചു ഫോളോ ചെയ്യാം' തുടങ്ങിയ വാഗ്ദാനങ്ങൾ നൽകി കൃത്രിമമായി ലൈക്കുകളും കമന്‍റുകളും കൂട്ടുന്ന അക്കൗണ്ടുകൾക്കെതിരെയും നടപടിയുണ്ടാകും. മൂന്നിൽ കൂടുതൽ തവണ ഇത്തരത്തിലുള്ള എൻഗേജ്‌മെന്‍റ്  ട്രിക്കുകൾ ഉപയോഗിക്കുന്ന ക്രിയേറ്റർമാരെ എക്സിന്‍റെ റവന്യൂ ഷെയറിങ് പ്രോഗ്രാമിൽ നിന്നും സ്ഥിരമായി പുറത്താക്കും.

കൂടാതെ ഇവരുടെ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യാനും സാധ്യതയുണ്ട്.ഇതുകൂടാതെ എഐ അധിഷ്ഠിത സ്പാമുകളും ബോട്ടുകളും ഇല്ലാതാക്കാനുള്ള ശ്രമങ്ങളും എക്സ് ശക്തമാക്കിയിട്ടുണ്ട്.

മിനിറ്റിൽ 208 ബോട്ടുകളെ വരെ നിലവിൽ എക്സ് കണ്ടെത്തി സസ്പെൻഡ് ചെയ്യുന്നുണ്ട്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, റെഡ്ഡിറ്റ് തുടങ്ങിയ മറ്റ് പ്ലാറ്റ്‌ഫോമുകളും സമാനമായ എഐ സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിലും, കോപ്പിയടി തടയുന്നതിൽ വിപ്ലവകരമായ മാറ്റമാണ് പുതിയ അപ്‌ഡേറ്റിലൂടെ എക്സ് ലക്ഷ്യമിടുന്നത്.

Kerala

സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലെ തസ്തികനിർണയം അംഗീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിൽ 2024-25 അധ്യയനവർഷത്തെ തസ്തിക നിർണയം അംഗീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഏരിയ ഇൻസന്‍റീവ് പ്രോഗ്രാം പ്രകാരമുള്ള സ്കൂളുകളിൽ 2021 സെപ്റ്റംബർ ഒൻപതിനു മുൻപു നിയമനം ലഭിച്ച 34 അധ്യാപകർക്കും ഒരു അനധ്യാപകനും ഉത്തരവിലെ വ്യവസ്ഥകളിൽ ഇളവു നൽകി നിയമനം നൽകും.

നിയമനം നൽകുന്നതിന് ആവശ്യമായ തസ്തികകൾ നിലവിലുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം നിയമന അംഗീകാരം നൽകിയാൽ മതിയെന്ന വ്യവസ്ഥയിൽ മാനുഷിക പരിഗണന നൽകി പ്രത്യേക കേസായി പരിഗണിച്ചാണു നിയമന അംഗീകാരം.

International

ബറാക് ഒബാമയെയും ഭാര്യയെയും അധിക്ഷേപിച്ച് ട്രംപ്, വ്യാപക പ്രതിഷേധം

വാഷിംഗ്ടൺ ഡിസി: യുഎസ് മുൻ പ്രസിഡന്‍റ് ബറാക് ഒബാമ, ഭാര്യ മിഷേൽ ഒബാമ എന്നിവരുടെ മുഖങ്ങൾ കുരങ്ങുകളുടെ ശരീരത്തിൽ ചേർത്തുവച്ചുള്ള വിഡിയോ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. സംഭവത്തിൽ ട്രംപിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.‌

വ്യാഴാഴ്ച ട്രംപിന്‍റെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്ത ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലാണ് അധിക്ഷേപകരമായ ദൃശ്യങ്ങളുള്ളത്. ഒബാമ ദമ്പതികളെ കാണിക്കുന്ന ഭാഗത്ത് പശ്ചാത്തലമായി ‘ദ ലയൺ സ്ലീപ്സ് ടുനൈറ്റ്’ എന്ന ഗാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.

2020ലെ തെരഞ്ഞെടുപ്പിൽ ഡൊമിനിയൻ വോട്ടിംഗ് സിസ്റ്റംസ് എന്ന കമ്പനി കൃത്രിമം കാണിച്ചാണ് തന്നെ പരാജയപ്പെടുത്തിയത് എന്ന വ്യാജ ആരോപണങ്ങൾ വീഡിയോയിൽ ട്രംപ് ആവർത്തിക്കുന്നുണ്ട്. വീഡിയോയുടെ അവസാന ഭാഗത്താണ് ഒബാമ ദമ്പതികളുടെ മുഖം കുരങ്ങുകളുടെ ശരീരത്തിൽ ചേർത്തുവെച്ച തരത്തിലുള്ളത്.

വിമര്‍ശനത്തിന് പിന്നാലെ ട്രംപ് വിഡിയോ ഡിലീറ്റ് ചെയ്തു. വൈറ്റ്ഹൗസ് ജീവനക്കാരന്‍റെ പിഴവാണ് പോസ്റ്റിനു കാരണമെന്നും വിശദീകരിച്ചു. വിഷയത്തിൽ ഒബാമ പ്രതികരിച്ചിട്ടില്ല.

Kerala

സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ 48 തസ്തിക സൃഷ്ടിക്കും

തിരുവനന്തപുരം: സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ 2020-21 വർഷം പുതിയതായി അനുവദിച്ച കോഴ്സുകളിലേക്ക് 48 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. 16 മണിക്കൂർ വർക്ക് ലോഡുള്ള വിഷയങ്ങളലാണ് തസ്തിക സൃഷ്ടിച്ച് നിയമനം നൽകുക.

വാഹനാപകടത്തെത്തുടർന്ന് തലയ്ക്ക് അതീവ ഗുരുതരമായ ക്ഷതമേറ്റ് 90% അംഗവൈകല്യം സംഭവിച്ച, കണ്ണൂർ എളയാവൂർ സിഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിലെ എച്ച്എസ്ടി (മലയാളം) അധ്യാപകൻ പ്രശാന്ത് കുളങ്ങരയെ സർവീസിൽ നിലനിർത്തി ആനുകൂല്യങ്ങൾ നൽകും. ഇതിനായി സ്കൂളിൽ ഒരു എച്ച്എസ്ടി (മലയാളം) സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിക്കാൻ അനുമതി നൽകി.

മൂലത്തറ വലതുകര കനാൽ, വരട്ടയാർ മുതൽ വേലന്താവളം വരെ ദീർഘിപ്പിക്കുന്നതിന് ആവശ്യമായ ഭൂമി ലാൻഡ് അക്വിസിഷൻ പ്രകാരം ഏറ്റെടുക്കുന്നതിന് പുതുക്കിയ ഭരണാനുമതി നൽകി. 2087.97 സെന്‍റ് ഭൂമി ഏറ്റെടുക്കുന്നതിന് 35,43,21,934 രൂപയുടെ തത്വത്തിലുള്ള പുതുക്കിയ ഭരണാനുമതിയാണ് നൽകിയത്.

2018 പ്രളയത്തിൽ തകർന്ന വീടുകളുടെ പുനർനിർമാണത്തിന് കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ സംഭാവനയിൽ നിന്ന് കോഴിക്കോട് ജില്ലയിലെ അഞ്ച് ഗുണഭോക്താക്കൾക്ക് തുക അനുവദിക്കും. 18.40 ലക്ഷം രൂപ അനുവദിക്കുന്നതിന് ജില്ലാ കളക്ടർക്ക് അനുമതി നൽകി.

കായിക താരങ്ങൾ ജോലിയിൽ പ്രവേശിക്കാത്തതിനെ തുടർന്നുണ്ടായ 26 എൻജെഡി ഒഴിവുകളിൽ കായികരംഗത്ത് നിന്ന് വിരമിച്ച 20 പേരെ റെഗുലർ ഒഴിവുകളിലും (നിലവിലുള്ളതോ ആദ്യം ഉണ്ടാകുന്നതോ ആയ) കായികരംഗത്ത് തുടരുന്ന 6 പേരെ റവന്യൂ വകുപ്പിൽ അതത് താലൂക്ക് ഓഫീസുകളിൽ സൂപ്പർന്യൂമററി തസ്തികകളിലും നിയമിക്കാൻ അനുമതി നൽകി.

Kerala

എയ്ഡഡ് സ്കൂൾ ഭിന്നശേഷി നിയമനം;നിയമന ഉത്തരവുകൾ 23നു നൽകുമെന്ന് മന്ത്രി

തൃശൂർ: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ തസ്തികകളിലേക്കുള്ള നിയമന നടപടികൾ അന്തിമഘട്ടത്തിലാണെന്നും 23ന് ഉദ്യോഗാർഥികൾക്കു നിയമന ഉത്തരവുകൾ കൈമാറാനാകുമെന്നു കരുതുന്നുവെന്നും മന്ത്രി വി. ശിവൻകുട്ടി. കോടതിയിൽനിന്ന് ഉടൻതന്നെ അനുകൂലമായ വിധി ഉണ്ടാകുമെന്നു സർക്കാർ പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാന, ജില്ലാ തലങ്ങളിൽ സമിതികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. എൽപി, യുപി, സെക്കൻഡറി വിഭാഗങ്ങളിലേക്കുള്ള സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയായിക്കഴിഞ്ഞു. ഇവയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള നടപടികൾ നടന്നുവരികയാണ്.

ഹയർ സെക്കൻഡറി വിഭാഗത്തിൽ സെലക്‌ഷൻ കമ്മിറ്റിയിലേക്കുള്ള സർക്കാർ പ്രതിനിധികളെ നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് നാളെ പുറപ്പെടുവിക്കും. തുടർന്ന് ഒരാഴ്ചയ്ക്കുള്ളിൽത്തന്നെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും.

സമന്വയ പോർട്ടലിൽ ആകെ 1679 ഭിന്നശേഷി ഉദ്യോഗാർഥികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 1177 പേർ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കു ഹാജരായി.

കെ-ടെറ്റ് യോഗ്യത സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെട്ട സ്ഥിരീകരണം നാളെ നടക്കുന്ന യോഗത്തിൽ തീരുമാനമാകും. എല്ലാ വിഭാഗത്തിലുമുള്ള ലിസ്റ്റുകൾ അടിയന്തരമായി പ്രസിദ്ധീകരിച്ച് 23നുതന്നെ നിയമന ഉത്തരവുകൾ നൽകും.

National

ബന്ധം പിരിഞ്ഞ ഭാര്യയെ കൊലപ്പെടുത്തി വാട്സാപ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്തു

കോയന്പത്തൂർ: ബന്ധം വേർപിരിഞ്ഞ ഭാര്യയെ വിമൻസ് ഹോസ്റ്റലിൽ കയറി വെട്ടിക്കൊലപ്പെടുത്തിയശേഷം സെൽഫിയെടുത്ത് വാട്സാപ് സ്റ്റാറ്റസ് ഇട്ട് മുപ്പത്തിരണ്ടുകാരൻ.

പ്രതി ബാലമുരുകൻ ഹോസ്റ്റലിലെ സ്ത്രീകളുടെ മുന്നിൽവച്ച് ഇരുപത്തെട്ടുകാരിയെ അരിവാളിനു വെട്ടിവീഴ്ത്തുകയായിരുന്നു. പിന്നീട് മൃതദേഹത്തിനു സമീപത്തുനിന്ന് സെൽഫിയെടുത്ത് വാട്സാപ് സ്റ്റാറ്റസ് ആക്കി. പോലീസ് അറസ്റ്റ് ചെയ്യുന്നതുവരെ പ്രതി ഹോസ്റ്റലിൽതന്നെ ഇരുന്നു.

കൊലപ്പെട്ട യുവതി തിരുനൽവേലി സ്വദേശിനിയാണ്. ബന്ധം വേർപിരിഞ്ഞശേഷം യുവതി രണ്ടു മക്കളുമായി കോയന്പത്തൂരിൽ അമ്മയ്ക്കൊപ്പം കഴിഞ്ഞുവരികയായിരുന്നു.

Latest News

Corehub Up