Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Submit

പരീക്ഷാ പരിഷ്‌കരണം : നന്ദൻ നിലേകനി സമിതി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി

ന്യൂഡൽഹി: രാജ്യത്തെ മത്സരപരീക്ഷകളുടെ സുതാര്യതയും നിലവാരവും പരിശോധിച്ച് ആവശ്യമായ ശിപാർശകൾ സമർപ്പിക്കാൻ നിയോഗിച്ച നന്ദൻ നിലേകനി സമിതിയുടെ ഇതുവരെയുള്ള കണ്ടെത്തൽ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി നിർദേശം.

ഉന്നതാധികാര സമിതിയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്ന ഡിപ്പാർട്ട്മെന്‍റ് ഓഫ് പേഴ്‌സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പിലെ ജോയിന്‍റ് സെക്രട്ടറിയോട് രണ്ടാഴ്ചയ്ക്കുള്ളിൽ ഇതുവരെയുള്ള കണ്ടെത്തൽ സൂചിപ്പിക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാനാണു ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചത്. മൂന്നാഴ്ചയ്ക്കുശേഷം കേസ് പരിഗണിക്കും.

പരീക്ഷാസമ്പ്രദായത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദഗ്ധരുടെ ഉപദേശം പരിഗണിക്കണമെന്നും വാദത്തിനിടെ കോടതി പറഞ്ഞു. കൂടാതെ ശിപാർശകൾ കടലാസിൽ മാത്രമായി ഒതുങ്ങരുതെന്നും അവ കൃത്യമായി നടപ്പാക്കണമെന്നും ബെഞ്ച് നിർദേ ശിച്ചു.

2026ലെ നീറ്റ് പരീക്ഷ ക്രമക്കേടിനെത്തുടർന്ന് ദേശീയ പരീക്ഷാ ഏജൻസിയുടെ പ്രവർത്തനക്ഷമത ഉൾപ്പടെയുള്ള വിഷയങ്ങൾ പരിശോധിക്കുന്നതിനും ആവശ്യമായ ശിപാർശകൾ കൈമാറുന്നതിനും കേന്ദ്രസർക്കാരാണ് ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയെ നിയമിച്ചത്.

Kerala

തദ്ദേശ തെരഞ്ഞെടുപ്പ്: ചെലവ് കണക്ക് സമർപ്പിക്കാത്തവർ അയോഗ്യരാകും

തിരുവനന്തപുരം: തദ്ദേശ പൊതുതെരഞ്ഞെടുപ്പിൽ മത്സരിച്ചവർക്ക് തെരഞ്ഞെടുപ്പ് ചെലവ് കണക്ക് സമർപ്പിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചു. മത്സരിച്ച 75,627 സ്ഥാനാർഥികളിൽ ഓൺലൈനായി ആകെ 56,173 പേർ കണക്ക് സമർപ്പിച്ചിട്ടുണ്ട്.

തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നേരിട്ട് സമർപ്പിച്ചവരുടെ എണ്ണം ഉൾപ്പെടാത്ത കണക്കാണിത്.

ഓൺലൈനായി സമർപ്പിക്കാൻ കഴിയാത്തവർക്ക് അതതു തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നേരിട്ട് സമർപ്പിക്കാനും അവസരം നൽകിയിരുന്നു.

ഓൺലൈനായും നേരിട്ടും സമർപ്പിച്ച കണക്കുകളും ബന്ധപ്പെട്ട രേഖകളും പരിശോധിച്ച് ജനുവരി 31നകം കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി.

സെക്രട്ടറിമാരുടെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് കണക്ക് സമർപ്പിക്കാത്തവർക്കെതിരേ അയോഗ്യത നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.

Kerala

രാഹുൽ ഈശ്വറിന്‍റെ ജാമ്യം റദ്ദാക്കണം; കോടതിയിൽ അപേക്ഷ നൽകി പോലീസ്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചു. പരാതിക്കാരിയെ യൂട്യൂബ് ചാനലിലൂടെ വീണ്ടും അധിക്ഷേപിച്ചുവെന്നും ഇത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് പോലീസിന്‍റെ നടപടി.

കേസിൽൃജാമ്യം അനുവദിച്ചപ്പോൾ, പരാതിക്കാരിക്കെതിരെ മോശം പരാമർശങ്ങൾ നടത്തരുതെന്ന് കോടതി കർശന നിർദേശം നൽകിയിരുന്നു. എന്നാൽ ഈ വ്യവസ്ഥ ലംഘിക്കപ്പെട്ടുവെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്.

യൂട്യൂബ് ചാനലിലൂടെ നടത്തിയ വീഡിയോ പരാമർശങ്ങൾ അതിജീവിതയുടെ അന്തസിനെ ബാധിക്കുന്നതാണെന്നും അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുള്ളതാണെന്നും പോലീസ് അപേക്ഷയിൽ പറയുന്നു. ജാമ്യം നൽകിയ കോടതിയിലാണ് പോലീസ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

Latest News

Corehub Up