Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tripunithura

ഏറ്റുമാനൂരിലും തൃപ്പൂണിത്തുറയിലും സിപിഎം-ബിജെപി ഡീല്‍

കൊച്ചി: സിപിഎം- ബിജെപി ഡീല്‍ ഏറ്റുമാനൂർ, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലുമുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സിപിഎം നേതാക്കളുടെ നാവില്‍നിന്നു പെയ്തു വീണ വൃത്തികെട്ട വാക്കുകള്‍ ശുചീകരിക്കാന്‍ സാംസ്‌കാരിക ഹരിതസേന രൂപീകരിക്കേണ്ടിവരുമെന്നും സതീശൻ പെരുന്പാവൂരിൽ മാധ്യമങ്ങളോടു പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ട് പിടിച്ച ഏറ്റുമാനൂരില്‍ ഇത്തവണ ട്വന്‍റി 20യാണ് സ്ഥാനാര്‍ഥി. തൃപ്പൂണിത്തുറയിൽ ബിജെപി കഴിഞ്ഞതവണ 23,000 വോട്ട് പിടിക്കുകയും ഇക്കുറി നഗരസഭ പിടിക്കുകയും ചെയ്ത സ്ഥലമാണ്. അവിടെയും ബിജെപിക്ക് സ്ഥാനാര്‍ഥിയില്ല. ട്വന്‍റി 20യാണ് മത്സരിക്കുന്നത്. കാസര്‍ഗോഡും മഞ്ചേശ്വരവും റാന്നിയും കോന്നിയും ചെങ്ങന്നൂരും ഏറ്റുമാനൂരും തൃപ്പൂണിത്തുറയും ഉള്‍പ്പെടെ നിരവധി സീറ്റുകളില്‍ ഡീലാണ്. ഇത്തവണത്തെ ഡീല്‍ യുഡിഎഫ് പൊളിച്ചടുക്കും.

മുഖ്യമന്ത്രിയോട് അങ്ങോട്ട് ഒന്നും ചോദിക്കാന്‍ പാടില്ല. ഓള്‍ ഇന്ത്യ റേഡിയോയാണ്. ഒരാള്‍ ചോദ്യം ചോദിച്ചപ്പോള്‍ വീട്ടില്‍ പോയി ചേദിക്കാനാണ് മുഖ്യമന്ത്രി പറഞ്ഞത്. വീട്ടില്‍ അല്ല, തെരുവില്‍ ഇറങ്ങി ജനങ്ങള്‍ നിങ്ങളുടെ ദുഷ് ചെയ്തികളെ കുറിച്ച് ചോദിക്കും. ഡീല്‍ എന്ന് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി പ്രകോപിതനായി.

മുഖ്യമന്ത്രി മലയാള ഭാഷയ്ക്ക് സംഭാവന ചെയ്ത ചില വാക്കുകളുണ്ട്. പരനാറി, കുലംകുത്തി, ചെറ്റ. ഇപ്പോള്‍ ഐസക്കിന്‍റെ സംഭാവനായാണ് കോമാളി. ഒരു കലാകാരനെ കോമാളിയെന്ന് വിളിക്കുന്ന തരത്തിലേക്ക് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി അധഃപതിച്ചിരിക്കുകയാണ്. ചെറ്റ എന്ന വാക്ക് ചാരുതയുള്ള പ്രയോഗമാണെന്നാണ് പോളിറ്റ് ബ്യൂറോ അംഗം പറഞ്ഞത്.

ഭാഷയിലും സാംസ്‌കാരിക ഇടങ്ങളിലും പൊതുമണ്ഡലത്തിലും ഇവരുടെ നാവില്‍നിന്നു പെയ്തു വീണ വൃത്തികെട്ട വാക്കുകള്‍ ശുചീകരിക്കാന്‍ സാംസ്‌കാരിക ഹരിതസേന രൂപീകരിക്കേണ്ടിവരും. മുഖ്യമന്ത്രി എന്തിനാണ് ഇത്രയും പ്രകോപിതനാകുന്നതും മോശം വാക്കുകള്‍ ഉപയോഗിക്കുന്നതും? എത്രയോ മനോഹരമായ വാക്കുകളുള്ള മലയള ഭാഷയില്‍ നിന്നു കൊണ്ടാണ് ഇത്രയും വൃത്തികെട്ട വാക്കുകള്‍ ഉപയോഗിക്കുന്നത്.

മോഹന്‍ലാലുമായി നടത്തിയ അഭിമുഖത്തിന് ചെലവഴിച്ച പണം പിണറായി വിജയന്‍ ഖജനാവിലേക്ക് തിരിച്ചടയ്ക്കണം. കമിഴ്ന്നുവീണാല്‍ കാല്‍പ്പണവുമായി പൊങ്ങുന്ന കൊള്ളക്കാരായി സിപിഎമ്മുകാര്‍ മാറിയെന്നും വി.ഡി. സതീശൻ പറഞ്ഞു.

Kerala

മെട്രോ സ്റ്റേഷനും ഇനി മദ്യമയം

കൊച്ചി: മദ്യശാലകളുടെ എണ്ണവും പ്രവർത്തനസമയവും കൂട്ടിയതിനു പിന്നാലെ കൊച്ചിയുടെ പരിഷ്കൃത ഗതാഗത സംവിധാനമായ മെട്രോ റെയിലിന്‍റെ സ്റ്റേഷനുകളിലും ഇനി മദ്യം സുലഭമാക്കും. തിരക്കേറിയ വൈറ്റില, തൃപ്പൂണിത്തുറ വടക്കേക്കോട്ട സ്റ്റേഷനുകളിലാണ് ബിവറേജസ് കോർപറേഷന്‍റെ വില്പനശാല തുറക്കുന്നത്.

വൈറ്റില മെട്രോ സ്റ്റേഷനിൽ 4,000 ചതുരശ്ര അടി വിസ്തീർണത്തിലാണു ബെവ്കോ പ്രീമിയം മദ്യവില്പനശാല തുറക്കുന്നത്. ഔട്ട്‌ലെറ്റിന്‍റെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായി. ഇന്നുമുതൽ മദ്യവില്പന ആരംഭിക്കുമെന്ന് ബെവ്കോ അധികൃതർ വ്യക്തമാക്കി.

മദ്യവില്പനയ്ക്ക് മെട്രോ സ്റ്റേഷനുകളിൽ സ്ഥലം നൽകുന്നതിനെതിരേ മദ്യവിരുദ്ധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. മദ്യം സുലഭമാക്കുന്ന അപകടകരമായ സർക്കാർ നയത്തിന്‍റെ ഭാഗമാണു മെട്രോ സ്റ്റേഷനിലും മദ്യശാല ആരംഭിക്കുന്നതെന്ന് മദ്യനിരോധന ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് രാധാകൃഷണൻ കടവുങ്കൽ പറഞ്ഞു.

കൊച്ചിയിലെത്തുന്നവർക്ക് സൗകര്യപ്രദമായ യാത്രാമാർഗമാണു മെട്രോ. എന്നാൽ മെട്രോ ട്രെയിനുകളിലും ഇനി മദ്യപരുടെ ശല്യം പ്രതീക്ഷിക്കാമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മെട്രോ സ്റ്റേഷനുകളിലെ ഒഴിവുള്ള ഏരിയകൾ വ്യാപാരശാലകൾക്കും സ്ഥാപനങ്ങൾക്കും നൽകാൻ നേരത്തേ കെഎംആർഎൽ തീരുമാനിച്ചിരുന്നു. വരുമാനം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഈ തീരുമാനമെന്ന് കെഎംആർഎൽ അധികൃതർ പറഞ്ഞു. വിവിധ കച്ചവടശാലകൾ മെട്രോ സ്റ്റേഷനുകളിൽ തുറന്നിട്ടുണ്ട്. എന്നാൽ മദ്യശാലയ്ക്കായി മെട്രോ സ്റ്റേഷന്‍റെ സ്ഥലം വിട്ടുനൽകുന്നത് ആദ്യമാണ്.

Kerala

തൃപ്പൂണിത്തുറ നഗരസഭയിൽ ബിജെപിക്ക് തിരിച്ചടി; സ്റ്റാൻഡിംഗ് കമ്മിറ്റികളിൽ ആറിൽ അഞ്ചും നഷ്ടമായി

കൊച്ചി: തൃപ്പൂണിത്തുറ നഗരസഭയിൽ ബിജെപിക്ക് തിരിച്ചടിയായി എൽഡിഎഫ്-യുഡിഎഫ് കൂട്ടുകെട്ട്. ഇന്ന് നടന്ന സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ എൽഡിഎഫ്-യുഡിഎഫ് കൂട്ടുകെട്ടിൽ ബിജെപി ഭരണസമിതിക്ക് വൻ തിരിച്ചടിയാണ് നേരിട്ടത്.

നഗരസഭ ഭരണം പിടിച്ചെടുക്കാനായെങ്കിലും നിർണായകമായ ആറ് സ്റ്റാൻഡിംഗ് കമ്മിറ്റികളിൽ അഞ്ചും ബിജെപിക്ക് നഷ്ടമായി. എൽഡിഎഫ്-യുഡിഎഫ് മുന്നണികളാണ് സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ ആറിൽ അഞ്ചും നേടിയത്.

വികസനം, ക്ഷേമം, വിദ്യാഭ്യാസം എന്നീ സ്റ്റാൻഡിംഗ് കമ്മിറ്റികൾ എൽഡിഎഫ് നേടിയപ്പോൾ, പൊതുമരാമത്ത്, ആരോഗ്യം എന്നീ കമ്മിറ്റികൾ യുഡിഎഫ് സ്വന്തമാക്കി. ബിജെപിക്ക് ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി മാത്രമാണ് ലഭിച്ചത്.

ജനവിധിയെ ഇരു മുന്നണികളും ചേർന്ന് അവഹേളിക്കുകയാണെന്നും ജനാധിപത്യവിരുദ്ധമായ നീക്കമാണ് നഗരസഭയിൽ നടക്കുന്നതെന്നും ബിജെപി പ്രതികരിച്ചു.

 

 

 

 

 

 

 

 

 

District News

തൃപ്പൂണിത്തുറ നഗരസഭ:ചെയർപേഴ്സൺ സ്ഥാനാർഥിയെ നിർത്തുമെന്ന് എൽഡിഎഫ്

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭാ കൗൺസിലിൽ എൻഡിഎ മുന്നണിയെ ഒഴിവാക്കി ഭരണം പിടിക്കാനുള്ള എൽഡിഎഫ് - യുഡിഎഫ് നീക്കങ്ങൾ മന്ദഗതിയിലായി. തങ്ങളുടെ ബാന്ധവത്തെ ജനങ്ങൾ എങ്ങനെ നോക്കിക്കാണുമെന്ന സംശയത്തിലാണ് ഇരുമുന്നണികളും. യുഡിഎഫ് നേതൃത്വം ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് കെപിസിസിയുടെ നിർദേശങ്ങൾക്കായി കാത്തിരിക്കുകയാണ്.


ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയെ നിർത്തുമെന്ന് സിപിഎം നേതാക്കൾ അറിയിച്ചു. അതേസമയം എൻഡിഎ മുന്നണി ചെയർപേഴ്സൺ സ്ഥാനാർഥിയെ നിർത്തി ഭരണം നേടിയെടുക്കാനുള്ള തന്ത്രങ്ങളുമായി മുന്നോട്ടു പോകുകയാണ്.


കൗൺസിലിൽ ഒരു മുന്നണിക്കും കേവല ഭൂരിപക്ഷമില്ലാതെ വന്നതോടെയാണ് നഗരസഭാ ഭരണത്തിന്‍റെ കാര്യത്തിൽ മുന്നണികൾ സന്ദേഹത്തിലായത്. ആകെയുള്ള 53 സീറ്റുകളിൽ എൻഡിഎ 21, എൽഡിഎഫ് 20, യുഡിഎഫ് 12 എന്നതാണ് കക്ഷിനില.

Latest News

Corehub Up