Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Welcome

Kottayam

കേരള സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന രണ്ടാം ഭൂപരിഷ്‌കരണം സ്വാഗതാര്‍ഹം

ചങ്ങനാശേരി: കേരള സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന രണ്ടാം ഭൂപരിഷ്‌കരണം അഖിലകേരള ചേരമര്‍ ഹിന്ദുമഹാസഭ സ്വാഗതം ചെയ്തു. എകെസിഎച്ച്എംഎസ് സംഘടിപ്പിച്ച അയ്യന്‍കാളിയുടെ 163-ാം ജയന്തി സമ്മേളനമാണ് ഭൂപരിഷ്‌കരണ നിയമം സംബന്ധിച്ച അഭിപ്രായം ഉന്നയിച്ചത്. വ്യവസായ പുരോഗതി നാടിന്‍റെ വളര്‍ച്ചയ്ക്ക് അനിവാര്യമാണെന്നും എന്നാല്‍ ഭൂരഹിത ഭവനരഹിതരായവര്‍ക്ക് ഭൂമിയും വീടും കൃഷിസ്ഥലവും നല്‍കുന്നതിനായിരിക്കണം പ്രഥമ പരിഗണന നല്‍കേണ്ടതെന്നും അഖില കേരള ചേരമര്‍ ഹിന്ദുമഹാസഭ അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് അഡ്വ. വി.ആര്‍. രാജു സമ്മേളനം ഉദ്ഘാടനം ചെയ്തു.

രക്ഷാധികാരി സി.ഡി. മോഹനന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.ജെ. രാജന്‍ ജന്മദിന സന്ദേശം നല്‍കി. മോഹനന്‍ ഈട്ടിക്കല്‍, കെ.കെ. രാജു കുട്ടനാട്, ദിലീപ് ആപ്പിശ്ശേരി, സുരേഷ് പള്ളിയടി, ശശികുമാര്‍ വാരാപ്പുഴ, ഓമന ശശികുമാര്‍, രാജമ്മ മോഹനന്‍, കെ.കെ. ഷൈലജ, ഗായത്രി മനോജ്, ബാബു കുമരകം, ഗോപി ആര്‍പ്പൂക്കര, തങ്കമ്മ രാജന്‍, ശാന്തമ്മ രവി എന്നിവര്‍ പ്രസംഗിച്ചു.

National

പാർട്ടിവിട്ട രാഘവ് ഛദ്ദയെയും സംഘത്തെയും മധുരം നൽകി സ്വീകരിച്ച് ബിജെപി നേതൃത്വം

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയെ പ്രതിസന്ധിയിലാക്കി പ്രമുഖ നേതാക്കളായ രാഘവ് ഛദ്ദ, സന്ദീപ് പഥക്, അശോക് മിത്തൽ എന്നിവർ ബിജെപിയിൽ ചേർന്നു. പാർട്ടി നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ നേതാക്കൾ മണിക്കൂറുകൾക്കകമാണ് ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ചത്. ബിജെപി ആസ്ഥാനത്ത് വലിയ ആഘോഷങ്ങളോടെയാണ് നേതാക്കളെ വരവേറ്റത്. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ മൂവർക്കും മധുരം നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു.

അരവിന്ദ് കെജ്‌രിവാളിന്‍റെ ഏറ്റവും അടുത്ത വിശ്വസ്തരായ നേതാക്കളുടെ പടിയിറക്കം ആം ആദ്മി പാർട്ടിക്ക് കനത്ത പ്രഹരമാണ്. പാർട്ടിയുടെ ദേശീയ സംഘടനാ ജനറൽ സെക്രട്ടറി സന്ദീപ് പഥക്, രാജ്യസഭാ ഉപനേതാവ് അശോക് മിത്തൽ എന്നിവരും ഛദ്ദയ്ക്കൊപ്പം ബിജെപി പാളയത്തിലെത്തി. എഎപിയുടെ രാജ്യസഭാ എംപിമാരിൽ മൂന്നിൽ രണ്ട് ഭാഗവും തങ്ങളോടൊപ്പമുണ്ടെന്നും അതിനാൽ ഭരണഘടനാപരമായി ബിജെപിയിൽ ലയിക്കുകയാണെന്നുമാണ് രാഘവ് ഛദ്ദ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ഇവർക്ക് എംപി സ്ഥാനം നഷ്ടപ്പെടാതെ തന്നെ ബിജെപിയിൽ തുടരാൻ സാധിക്കും. 

 

Kerala

തീർഥാടകരെ വരവേൽക്കാൻ മലയാറ്റൂർ ഒരുങ്ങി

മലയാറ്റൂർ: അന്തർദേശീയ തീർഥാടന കേന്ദ്രമായ മലയാറ്റൂരിൽ വിശുദ്ധ വാരാചരണത്തിനും പുതുഞായർ തിരുനാളിനും മുന്നോടിയായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പുതുഞായർ തിരുനാൾ ഏപ്രിൽ ഒമ്പതു മുതൽ 12 വരെയാണ്. എട്ടാമിടം 17 മുതൽ 19 വരെയും.

തീർഥാടകരുടെ തിരക്ക് കണക്കിലെടുത്ത് കുരിശുമുടിയിലും സെന്‍റ് തോമസ് പള്ളിയിലും (താഴത്തെ പള്ളി) വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് മലയാറ്റൂർ പള്ളി വികാരിയും കുരിശുമുടി വൈസ് റെക്ടറുമായ ഫാ. ജോസ് ഒഴലക്കാട്ടും ഭാരവാഹികളും പത്രസമ്മേളനത്തിൽ അറിയിച്ചു.

വരുംദിവസങ്ങളിൽ കൂടുതൽ പോലീസിന്‍റെ സേവനം ഉണ്ടാകും. ഗതാഗത നിയന്ത്രണം, സിസിടിവി നിരീക്ഷണം, പാർക്കിംഗ് സൗകര്യങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പുഴയോരത്തും തടാകത്തിന് സമീപവും സുരക്ഷാ ഫയർഫോഴ്‌സും സ്‌കൂബ ടീമും ഉണ്ടാകും. കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തും, സ്വകാര്യ ബസുകൾക്ക് സ്പെഷൽ പെർമിറ്റ് നൽകിയിട്ടുണ്ട്.

തീർഥാടകർക്കായി മുഴുവൻ സമയങ്ങളിലും മെഡിക്കൽ ടീം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അടിവാരത്ത് മാർത്തോമാശ്ലീഹയുടെ രൂപത്തിന് സമീപവും ഒന്നാം സ്ഥലത്തും കുരിശുമുടിയിലും ഡോക്ടർമാരും നഴ്സും അടങ്ങുന്ന മെഡിക്കൽ സംഘമുണ്ടാകും.

മലകയറുന്നതിനിടെ തീർഥാടകർക്ക് അസ്വസ്ഥത അനുഭവപ്പെട്ടാൽ സ്‌ട്രെച്ചറിന്‍റെ സഹായത്തോടെ ഉടൻ അടിവാരത്തേക്ക് എത്തിക്കാൻ കുരിശുമുടിയിലെ വിവിധ ഭാഗങ്ങളിൽ വോളണ്ടിയർമാരെയും വിന്യസിച്ചിട്ടുണ്ട്.

ആംബുലൻസ് സേവനവും ഒരുക്കിയിട്ടുണ്ട്. പുതുഞായർ തിരുനാളിന്‍റെ എട്ടാമിടം വരെ മെഡിക്കൽ സംഘത്തിന്‍റെ സേവനം ലഭ്യമാകും. പ്രാഥമിക ശുശ്രൂഷകൾക്കുള്ള മരുന്നുകളും മെഡിക്കൽ സംഘത്തിൽനിന്ന് ലഭ്യമാണ്. തീർഥാടകർക്ക് ഇൻഷ്വറൻസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

ഏപ്രിൽ ഒമ്പതിന് രാവിലെ ആറിന് ആഘോഷമായ പാട്ടു കുർബാനയെത്തുടർന്ന് മലയാറ്റൂർ സെന്‍റ് തോമസ് പള്ളി വികാരി ഫാ. ജോസ് ഒഴലക്കാട്ട് പുതുഞായർ തിരുനാളിന് കൊടിയേറ്റും. കുരിശുമുടിയിൽ വൈകിട്ട് 5.30 നാണ് കൊടി ഉയർത്തുന്നത്.

ബൈബിൾ കൺവൻഷൻ 26 മുതൽ

മലയാറ്റൂർ തിരുനാളിനൊരുക്കമായ 43 -ാമത് ബൈബിൾ കൺവൻഷൻ ഈമാസം 26, 27, 28 തീയതികളിൽ നടക്കും.

26 ന് വൈകുന്നേരം അഞ്ചിന് എറണാകുളം - അങ്കമാലി അതിരൂപത വികാരി ജനറാൾ ഫാ.ഡോ. ജോസ് പുതിയേടത്ത് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. മലയാറ്റൂർ ദർശന ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ബിനീഷ് മാങ്കുന്നേൽ കൺവൻഷൻ നയിക്കും. ദിവസവും ജപമാല, വിശുദ്ധ കുർബാന, തിരുവചന സന്ദേശം, പരിശുദ്ധ കുർബാനയുടെ ആരാധന ആശീർവാദം എന്നിവ ഉണ്ടാകും.

വൈകുന്നേരം 4.45 മുതൽ രാത്രി ഒമ്പതു വരെയാണ് കൺവൻഷൻ. കൺവൻഷനുശേഷം വിവിധ സ്ഥലങ്ങളിലേക്ക് വാഹന സൗകര്യം ഉണ്ടാകും.

Kerala

ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് സ്വാഗതാര്‍ഹം: സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍

കൊച്ചി: ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് സ്വാഗതാര്‍ഹമെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍. സംസ്ഥാനത്തെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം, സര്‍ക്കാരുമായി ബന്ധപ്പെട്ട് ക്രൈസ്തവ വിഭാഗങ്ങള്‍ അനുഭവിക്കുന്ന അനീതികള്‍ എന്നിവയെക്കുറിച്ചു പഠിക്കുന്നതിനായി നിയോഗിച്ച ജസ്റ്റീസ് ജെ.ബി. കോശിയുടെ അധ്യക്ഷതയിലുള്ള കമ്മീഷന്‍റെ റിപ്പോര്‍ട്ട്, സംസ്ഥാന മന്ത്രിസഭ അംഗീകരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും പ്രസിദ്ധീകരിക്കുകയും അതിലെ ശിപാര്‍ശകള്‍ ക്രൈസ്തവ സഭാ നേതൃത്വങ്ങളുമായി ചര്‍ച്ച ചെയ്തു നടപ്പാക്കുകയും വേണമെന്ന് സീറോമലബാര്‍ സഭ ദീര്‍ഘനാളുകളായി ആവശ്യപ്പെട്ടിരുന്നു. കാലതാമസമുണ്ടായെങ്കിലും ഈ റിപ്പോര്‍ട്ട് അംഗീകരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടിയെ സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ സ്വാഗതം ചെയ്യുന്നു.

കേരളത്തില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളിലെ വിവിധ വിഭാഗങ്ങള്‍ അനുഭവിക്കുന്ന പിന്നാക്കാവസ്ഥകളും പ്രശ്നങ്ങളും ആദ്യമായി സമഗ്രമായി പഠിച്ചു റിപ്പോര്‍ട്ട് തയാറാക്കിയ ജസ്റ്റീസ് ജെ.ബി. കോശി, ഡോ. ജേക്കബ് പുന്നൂസ്, നിര്യാതനായ ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ്, കമ്മീഷന്‍ സെക്രട്ടറി റിട്ട. ജഡ്ജി സി.വി. ഫ്രാന്‍സിസ് എന്നിവരുടെ സേവനങ്ങളെ സഭ ആദരവോടെ കാണുന്നു.

റിപ്പോര്‍ട്ടിലെ ശിപാര്‍ശകളില്‍ നിലവില്‍ നടപ്പാക്കിയവ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാനും റിപ്പോര്‍ട്ടിന്മേലുള്ള സഭകളുടെ അഭിപ്രായം എഴുതി അറിയിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ സഭാപ്രതിനിധികളുടെ യോഗത്തില്‍ തീരുമാനം എടുത്തിട്ടുണ്ട്. റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തു ശിപാര്‍ശകള്‍ നടപ്പാക്കുന്നതിനുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം ഉണ്ടാകണമെന്നും സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.

Business

ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു: സാബു എം. ജേക്കബ്

കൊച്ചി: കിറ്റെക്‌സ് കമ്പനിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് കമ്പനി എംഡിയും ട്വന്‍റി-20 ചെര്‍മാനുമായ സാബു എം. ജേക്കബ്.

ഒരു ക്രമക്കേടും താന്‍ നടത്തിയിട്ടില്ല. നോട്ടീസ് ലഭിക്കുന്നത് സ്വാഭാവിക നടപടി മാത്രം. ഇന്ത്യ കൈവരിച്ച പുരോഗതി കേരളത്തിലെത്തണമെങ്കില്‍ എന്‍ഡിഎയ്‌ക്കൊപ്പം സഞ്ചരിക്കണം. അതിന്‍റെ ഭാഗമായാണ് എന്‍ഡിഎയില്‍ എത്തിയത്. മറിച്ചുള്ള വാദങ്ങളിൽ തെളിവുണ്ടെങ്കില്‍ പുറത്തുവിടണമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയിലേക്കു മത്സരിക്കാന്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍ പോലും എന്‍ഡിഎയുടെ ഭാഗമാകുന്നതില്‍ പ്രശ്‌നമില്ല-സാബു ജേക്കബ് പറഞ്ഞു.

District News

ക്രിസ്മസിനെ വരവേൽക്കാൻ നാടൊരുങ്ങി

റാന്നി: ക്രിസ്മസിന്‍റെ സന്തോഷം പങ്കിട്ട് ആഘോഷഭരിതമാക്കാനുള്ള തയാറെടുപ്പിലാണ് നാട്. ഒരു ദിവസം കൂടി കഴിയുന്പോൾ ക്രിസ്മസ്ദിനമായതിനാൽ എല്ലായിടത്തും ഒരുക്കങ്ങൾ തകൃതിയിലാണ്. ആഘോഷങ്ങൾക്കു പൊലിമയേകി ക്രിസ്മസ് കേക്ക് വിപണിയിലാണ് തിരക്ക് ഏറെയും.

വ്യത്യസ്തങ്ങളായ രുചി വൈഭവങ്ങളോടെ കേക്കുകൾ തയാറായിക്കഴിഞ്ഞു. ഐസ് കേക്കുകൾ ഉൾപ്പെടെ വാങ്ങാൻ ആളുകളെത്തുന്നുണ്ട്. സമ്മാനങ്ങളായി നൽകാനുള്ള കേക്കുകൾക്കുൾപ്പെടെ മൊത്ത വിപണികളും സജീവമാണ്. മുൻ വർഷത്തേക്കാൾ എല്ലാത്തരം കേക്കുകളുടെ വിലയും ഏറിയിട്ടുണ്ട്. തൂക്കം അനുസരിച്ചാണ് വില നിശ്ചയിച്ചിരിക്കുന്നതെങ്കിലും ബ്രാൻഡഡ് എന്ന പേരിൽ വ്യത്യസ്ത വിലയാണ് പലയിടങ്ങളിലുമുള്ളത്.

കേക്ക് വില്പന ലക്ഷ്യമിട്ട് ബേക്കറികൾ പ്രത്യേക ക്രമീകരണങ്ങളാണ് കഴിഞ്ഞ ഒരുമാസമായി നടത്തിവന്നത്. രുചി വൈവിധ്യങ്ങളിലൂടെയാണ് വിപണി ശ്രദ്ധേയമാകുന്നത്. ക്രിസ്മസിനായി പ്രത്യേകം തയാറാക്കിയിട്ടുള്ള കേക്കുകൾക്കും ഡിമാൻഡേറെയാണ്. വ്യത്യസ്ത രൂപഭാവങ്ങളോടെയാണ് ഈ കേക്കുകൾ തയാറാക്കിയിട്ടുള്ളത്. കേക്കുകൾക്കൊപ്പം അലങ്കാര വിപണികളും ക്രിസ്മസ് നാളുകളിൽ വെട്ടിത്തിളങ്ങുകയാണ്.

അയിരൂരിൽ സംയുക്ത ക്രിസ്മസ് ആഘോഷം 26ന്

അയിരൂർ: അയിരൂർ എക്യുമെനിക്കൽ ഫോറം ക്രിസ്മസ് കരോൾ 26ന് നടക്കും. വൈകുന്നേരം നാലിന് സെന്‍റ് പാട്രിക് മലങ്കര കത്തോലിക്കാ പള്ളിയിൽ നിന്നും വാഹന റാലി. ഫാ.തോമസ് പയ്യന്പള്ളിൽ റാലി ഫ്ലാഗ് ഓഫ് ചെയ്യും. 5.30ന് മതാപ്പാറ സെന്‍റ് തോമസ് ഓർത്തഡോക്സ് പള്ളി ഹാളിൽ ചേരുന്ന സമ്മേളനത്തിൽ ഫാ.ഷെറിൻ എസ്. കുറ്റിക്കണ്ടത്തിൽ അധ്യക്ഷത വഹിക്കും.

ചങ്ങനാശേരി ആർച്ച് ബിഷപ് മാർ തോമസ് തറയിൽ ക്രിസ്മസ് ദൂത് നൽകും. തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരെയും അയിരൂർ മേഖലയിലെ പ‌ുതിയ ഇടവക വികാരിമാരെയും ആദരിക്കും. ഫാ. ജിബു മാതു, ഫാ. ലിജിൻ തോമസ്, ഫാ. ബിജിൻ തോമസ് ചെറിയാൻ, ഷാജി മലയാറ്റ് എന്നിവർ പ്രസംഗിക്കും. 6.30 മുതൽ ക്രിസ്മസ് കരോൾ കലാപരിപാടികൾ. രാത്രി 8.30ന് ഫാ. ടോം മാത്യു സമാപന പ്രാർഥന നടത്തും.


ബോൺ നതാലെ - 2025 ക്രിസ്മസ് ആഘോഷം


കോന്നി: മലങ്കര കത്തോലിക്കാ സഭ കോന്നി വൈദികജില്ല അജപാലന സമിതി സംഘടിപ്പിക്കുന്ന ബോൺ നതാലെ ക്രിസ്മസ് റാലിയും വിശ്വാസി സംഗമവും 28 നു വൈകുന്നേരം നാലിന് എലിയറക്കൽ സെന്‍റ് മേരീസ് സ്കൂൾ അങ്കണത്തിൽ നിന്നും ആരംഭിക്കും.

വൈദിക ജില്ലയിലെ 26 ഇടവകകളിൽ നിന്നുമുള്ള വിശ്വാസികൾ അണിനിരക്കുന്ന വർണ ശബളമായ റാലി ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു സന്ദേശം നല്കും. റോളർ സ്കേറ്റിംഗ്, നൂറുകണക്കിന് പപ്പാ വേഷധാരികൾ, നിശ്ചല ദൃശ്യങ്ങൾ എന്നിവ അണിനിരക്കുന്ന റാലി കോന്നി ടൗൺ ചുറ്റി കെഎസ്ആർടി സി മൈതാനിയിൽ റാലി സമാപിക്കും.


തുടർന്ന് മൂവാറ്റുപുഴ രൂപതാധ്യക്ഷൻ ഡോ. യൂഹാനോൻ മാർ തിയോഡോഷ്യസ് സമാപന സന്ദേശം നല്കുമെന്ന് ജില്ലാ വികാരി ഫാ. വർഗീസ് കൈതോൺ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ഫാ. വർഗീസ് തയ്യിൽ, അല്മായ സെക്രട്ടറി ഫിലിപ്പ് ജോർജ് എന്നിവർ അറിയിച്ചു.


മല്ലശേരിയിൽ സംയുക്ത ക്രിസ്മസ് ആഘോഷം 25ന്


മല്ലശേരി: മല്ലശേരി എക്യുമെനിക്കൽ ക്രിസ്ത്യൻ അസോസിയേഷന്‍റെയും സമീപ പ്രദേശങ്ങളിലുള്ള ഇടവകകളുടെയും സംയുക്താഭിമുഖ്യത്തിലുള്ള ക്രിസ്മസ് ആഘോഷം 25ന് പൂങ്കാവ് ക്രിസ്മസ് നഗറിൽ നടക്കും.


രാവിലെ 9. 30 ന് വാഹന വിളംബര റാലി ക്രിസ്മസ് നഗറിൽ നിന്നാരംഭിച്ച് വിവിധ പ്രദേശങ്ങളിലൂടെ ക്രിസ്മസ് നഗറിൽ എത്തിച്ചേരും. വൈകുന്നേരം 5.30ന് വാഴമുട്ടം മാർ ഇഗ്നാത്യോസ് കുരിശടിയിൽ നിന്നും ആരംഭിക്കുന്നതായ സംയുക്ത ക്രിസ്മസ് റാലി ചെയർമാൻ ഫാ. ബിജു തോമസ് പറന്തൽ ഫ്ലാഗ് ഓഫ് ചെയ്തു റാലി കൺവീനർ കെ. സി. രാജുവിന് പതാക കൈമാറും.


റാലിയിൽ സമീപപ്രദേശങ്ങളിൽ ഉള്ള 11 ഇടവകകളിൽ നിന്നായി നൂറുകണക്കിന് വിശ്വാസികൾ പങ്കെടുക്കും. വിവിധ ഫ്ലോട്ടുകളും അണിനിരക്കും. റാലി ക്രിസ്മസ് നഗറിൽ എത്തിച്ചേരുമ്പോൾ പൊതുസമ്മേളനത്തിൽ ഫാ. റോയി എം. ജോയി അധ്യക്ഷത വഹിക്കും. മാവേലിക്കര രൂപത മുൻ അധ്യക്ഷൻ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്തു സന്ദേശം നൽകും. ജില്ലാ പഞ്ചായത്ത് മെംബർ ദീനാമ്മ റോയ്, രക്ഷാധികാരി റോബിൻ പീറ്റർ, വാർഡ് മെംബർമാരായ കെ. എം. മോഹനൻ, ജോളി അജി, പ്രസന്ന എന്നിവർ പ്രസംഗിക്കും.


പ്രദേശവാസികളായ ത്രിതല പഞ്ചായത്ത് അംഗങ്ങളെയും വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെയും യോഗത്തിൽ ആദരിക്കും. ആഘോഷങ്ങൾക്ക് ജനറൽ കൺവീനർ മനു കെ. ബേബിയുടെ നേതൃത്വത്തിൽ വിവിധ കൺവീനർമാർ നേതൃത്വം നൽകും. തുടർന്ന് കലാസന്ധ്യ.


പന്തളത്ത് സംയുക്ത ക്രിസ്മസ് റാലി 25ന്


പന്തളം: യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പിന്‍റെ ആഭിമുഖ്യത്തിൽ എപ്പിസ്കോപ്പൽ സഭകളുടെയും സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ 25 ന് ഉച്ചകഴിഞ്ഞ് മൂന്നിന് പന്തളത്ത് സംയുക്ത ക്രിസ്മസ് റാലിയും പൊതുസമ്മേളനവും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.


മുട്ടാർ സെന്‍റ് ജോർജ്നഗറിൽ നിന്ന് ആരംഭിക്കുന്ന റാലി കുരമ്പാല സെന്‍റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളി അങ്കണത്തിൽ സമാപിക്കും. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ഡാനിയേൽ കുഴിത്തടത്തിൽ കോർ എപ്പിസ്കോപ്പ‌ അധ്യക്ഷത വഹിക്കും. ബിഷപ് ഡോ. ആന്‍റണി മാർ സിൽവാനോസ് അനുഗ്രഹ പ്രഭാഷണവും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ആന്‍റോ ആന്‍റണി എംപി എന്നിവർ മുഖ്യ സന്ദേശം നടത്തും. പന്തളം എസ്എച്ച്ഒ റ്റി. ഡി. പ്രജീഷ് റാലി ഉദ്ഘാടനം ചെയ്യും. ഭാരവാഹികളായ വി.ജി. ഷാജി, പി.എം. ജോസ്, രാജൻ പാപ്പി പാറക്കൂട്ടത്തിൽ, സന്തോഷ് നെടുങ്ങോട്, ജോ മാമ്മൻ എന്നിവർ പരിപാടികൾ വിശദീകരിച്ചു.


വേൾഡ് ലിറ്ററേച്ചർ ഫോറം


റാന്നി : വേൾഡ് ലിറ്ററേച്ചർ ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ അഞ്ചുകുഴി പ്രത്യാശ ഭവനിലെ കുടുംബാംഗങ്ങളോടൊപ്പം ക്രിസ്മസ് ഗാനങ്ങൾ ആലപിച്ചും സന്ദേശങ്ങൾ പങ്കുവച്ചും ആഘോഷിച്ചു.


സമ്മേളനം രാജു ഏബ്രഹാം എക്സ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സുവിശേഷകൻ തോമസ്കുട്ടിപുന്നൂസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ റവ. വർഗീസ് കെ. മാത്യു മുഖ്യസന്ദേശം നൽകി. തോമസ് മാമ്മൻ പുത്തൻപുരയ്ക്കൽ, സാംകുട്ടി പാലക്കാമണ്ണിൽ, പി.ജെ. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

Latest News

Corehub Up