Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Border

ഇന്ത്യ - ചൈന അതിർത്തിയിൽ ശാന്തിയും സമാധാനവും നിലനിർത്താൻ ധാരണയായി, ചർച്ചയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടു

ന്യൂഡൽഹി: ഇന്ത്യ - ചൈന അതിർത്തിയിലെ ശാന്തിയും സമാധാനവും നിലനിർത്തുന്നത് ഉൾപ്പെടെ എട്ട് പ്രധാന കാര്യങ്ങളിൽ ധാരണയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ നടത്തിയ ഉന്നതതല ചർച്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയായത്.

ചർച്ചയുടെ കൂടുതൽ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടു. ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ഇന്ത്യ സന്ദർശിക്കാൻ തയാറെടുക്കുന്നതിനിടെ നടന്ന ഈ കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ നിർണായകമാകും. പ്രത്യേകിച്ച്, അതിർത്തി പുനർനിർണയത്തിനുള്ള ശ്രമങ്ങൾ വേഗത്തിലാക്കാൻ ഇരുപക്ഷവും തീരുമാനിച്ചിട്ടുണ്ട്.

യഥാർഥ നിയന്ത്രണ രേഖയെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാൻ രണ്ട് രാജ്യങ്ങളും പ്രത്യേക വഴികൾ തേടും. സേനാ ഉദ്യോഗസ്ഥരുടെ കൂടിക്കാഴ്ചകൾക്കായി രണ്ട് സ്ഥലങ്ങളിൽക്കൂടി സൗകര്യം ഒരുക്കാനും കിഴക്കൻ, മധ്യ മേഖലകളിൽ ഓരോ ഹോട്ട്‌ലൈൻ കൂടി സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതിർത്തിയിലെ പരസ്പര സഹകരണം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി വ്യാപാരം കൂട്ടാനും, കൈലാസ് മാനസരോവർ യാത്രയ്ക്ക് കൂടുതൽ തീർഥാടകരെ അനുവദിക്കാനും ചർച്ചയിൽ ധാരണയായി.

ഇരുരാജ്യങ്ങൾക്കും ഇടയിലുണ്ടാകുന്ന ഏത് തർക്കവും നിലവിലെ നയതന്ത്ര, സൈനിക തല സംവിധാനങ്ങൾ വഴി സമാധാനപരമായി പരിഹരിക്കും. അതിർത്തി കടന്നൊഴുകുന്ന നദികളുടെയും ഡാമുകളുടെയും ഡേറ്റ പരസ്പരം കൈമാറുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ അടുത്ത മാസം വിദഗ്ധ സമിതി യോഗം ചേരും. അതിർത്തി തർക്കം പരിഹരിക്കുന്നതിനുള്ള ഈ ഉന്നതതല സംവിധാനത്തിന്‍റെ അടുത്ത വർഷത്തെ യോഗം ഇന്ത്യയിൽ നടത്താനും അജിത് ഡോവലും വാങ് യീയും ധാരണയിലെത്തിയിട്ടുണ്ട്.

National

അതിർത്തി കടന്നെത്തിയത് കൗമാരക്കാരൻ; പാക് അധീന കാഷ്മീർ സ്വദേശി കസ്റ്റഡിയിൽ

ശ്രീനഗർ: അതിർത്തി കടന്നെത്തിയ പാക്കിസ്ഥാൻ സ്വദേശിയായ കൗമാരക്കാരനെ കസ്റ്റഡിയിലെടുത്ത് സുരക്ഷാസേന. പാക് അധീന കാഷ്മീർ സ്വദേശിയായ 14കാരനെയാണ് സുരക്ഷാസേന കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

പാക് അധീന കാഷ്മീരിൽ തെട്രനോട്ട് സ്വദേശി മുഹമ്മദ് ഷെരീഫിന്‍റെ മകൻ ജാവിദ് അലി ആണ് പിടിയിലായതെന്ന് സുരക്ഷാസേന വ്യക്തമാക്കി. പൂഞ്ച് ജില്ലയിലെ സലോത്രി മേഖലയിൽ നിന്നാണ് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട കൗമാരക്കാരനെ കസ്റ്റഡിയിലെടുക്കുന്നത്.

അതിർത്തി പ്രദേശത്തിന് സമീപമുള്ള പുഴയിൽ കുളിക്കാൻ പോയതാണെന്നും അബദ്ധത്തിൽ നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യൻ ഭാഗത്തേക്ക് കടന്നതാണെന്നുമാണ് ജാവിദ് അലി സുരക്ഷാ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴി. എന്നാൽ നിലവിലെ സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് ഇന്ത്യൻ സുരക്ഷാ ഏജൻസികൾ.

ജാവിദ് അലി അബദ്ധത്തിൽ അതിർത്തി കടന്ന് എത്തിയതാണെന്ന് വ്യക്തമായാൽ 24 മണിക്കൂറിനുള്ളിൽ പാക്കിസ്ഥാൻ അധികൃതരുമായി ബന്ധപ്പെട്ട് ജാവിദ് അലിയെ മാതാപിതാക്കളെ ഏൽപ്പിക്കുമെന്ന് സുരക്ഷാസേന കൂട്ടിച്ചേർത്തു.

 

National

ഗുജറാത്ത് ഐപിഎസ് ഉദ്യോഗസ്ഥർ അതിർത്തിയിലേക്ക്

അഹമ്മദാബാദ്: പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ പ്രദേശവാസികളുടെ സുരക്ഷയെക്കുറിച്ചു പഠിക്കാൻ ഗുജറാത്തിലെ മുതിർന്ന എട്ട് ഐപിഎസ് ഉദ്യോഗസ്ഥർ ഈ മാസം 11, 12 തീയതികളിൽ പഠാൻ, കച്ച് എന്നീ ജില്ലകൾ സന്ദർശിക്കും.

16 ഗ്രാമങ്ങളിലാണു സന്ദർശനം. ഗ്രാമവാസികളെക്കൂടാതെ രാത്രികാല പട്രോളിംഗ് നടത്തുന്ന പോലീസുകാരുമായും സംഘം ചർച്ച നടത്തും.

കഴിഞ്ഞ വർഷം നവംബറിൽ സമാനമായി 30 ഐപിഎസ് ഉദ്യോഗസ്ഥർ കച്ച്, ബനസ്കന്ത ജില്ലകളിൽ സന്ദർശനം നടത്തി സുരക്ഷ വിലയിരുത്തിയിരുന്നു.

International

റാഫ അതിർത്തി തുറന്നു

കയ്റോ: ഗാസയ്ക്കും ഈജിപ്തിനും ഇടയിലുള്ള റാഫ അതിർത്തി ഇസ്രയേൽ ഇന്നലെ തുറന്നുകൊടുത്തു. ഗാസയിൽനിന്ന് പുറംലോകത്തെത്താനുള്ള ഏക വഴിയാണ് റാഫ അതിർത്തി. ഹമാസുമായുള്ള യുദ്ധത്തിനിടെ രണ്ടു വർഷം മുന്പാണ് അടച്ചത്.

സുരക്ഷാ സംവിധാനങ്ങളും നടപടിക്രമങ്ങളും പരിശോധിച്ചുറപ്പിച്ച ഇന്നലെ വളരെ കുറച്ചുപേരെയേ അതിർത്തി കടക്കാൻ അനുവദിച്ചുള്ളൂ. അടിയന്തര ചികിത്സാ സഹായം ആവശ്യമുള്ള 50 പലസ്തീനികളെ ഗാസ വിടാൻ അനുവദിച്ചുവെന്നാണ് റിപ്പോർട്ട്. ഈജിപ്തിൽനിന്ന് സഹായ വസ്തുക്കൾ നിറച്ച ലോറികളെ ഗാസയിലേക്കു കടക്കാനും അനുവദിച്ചു.

ഇന്നു മുതൽ മുൻകൂർ അനുമതി നേടിയ 150-200 പേരെ ഗാസയ്ക്ക് അകത്തേക്കും പുറത്തേക്കും കടത്തിവിടും. ഇതിന് മുൻകൂർ അനുമതി വേണം. അടിയന്തര വൈദ്യസഹായം ആവശ്യമുള്ളതും യുദ്ധത്തിന്‍റെ ആദ്യദിനങ്ങളിൽ ഗാസയിൽനിന്ന് പലായനം ചെയ്തവരുമായ 20,000 പേരുടെ മുൻഗണനാ പട്ടിക ഇതിനായി തയാറാക്കിയിട്ടുണ്ട്.

യുഎസ് പ്രസിഡന്‍റ് ട്രംപിന്‍റെ ഗാസ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായിട്ടാണ് റാഫ അതിർത്തി തുറന്നത്.പലസ്തീൻ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ഇസ്രേലി മൃതദേഹങ്ങളിൽ അവസാനത്തേതും വീണ്ടെടുത്ത ശേഷമാണ് റാഫ അതിർത്തി തുറക്കാൻ ഇസ്രയേൽ തയാറായത്.

National

നിയന്ത്രണരേഖയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ; ഇന്ത്യ-ചൈന സൈനികതല ചർച്ച

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിൽ (എൽഎസി) സമാധാനവും സുരക്ഷയും നിലനിർത്തുന്നതു ലക്ഷ്യമിട്ട് ഇന്ത്യയും ചൈനയും ഉന്നതതല സൈനിക ചർച്ചകൾ വീണ്ടും ആരംഭിച്ചു.

ഇന്ത്യൻ ഭാഗത്തുള്ള മോൾഡോ ചുഷുൽ അതിർത്തി മീറ്റിംഗ് പോയിന്‍റിൽ 23-ാമത് കോർ കമാൻഡർതല ചർച്ചകൾ നടന്നതായി ചൈനീസ് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.

പടിഞ്ഞാറൻ അതിർത്തിഭാഗത്തിന്‍റെ നടത്തിപ്പിനെക്കുറിച്ച് ഇരുരാജ്യങ്ങളും കൃത്യമായ ആശയവിനിമയത്തിൽ ഏർപ്പെട്ടതായാണു ചൈനീസ് പ്രതിരോധമന്ത്രാലയം അറിയിച്ചത്. എന്നാൽ കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

ജൂലൈയിലാണ് ഇരുരാജ്യങ്ങളും ഇക്കാര്യത്തിൽ അവസാന ചർച്ച നടത്തിയത്. അതിർത്തിപ്രദേശങ്ങളിൽ സമാധാനം നിലനിർത്തുന്നതിനുള്ള നടപടികൾ തൃപ്തരാണെന്ന് ജൂലൈയിൽ നടന്ന ചർച്ചകൾക്കുശേഷം കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ക്രമേണ സാധാരണ നിലയിലാക്കുന്നതിനുള്ള ഒരു നല്ല ചുവടുവയ്പായിട്ടാണ് കേന്ദ്രം അന്നു നടപടികളെ കണ്ടത്. 2020ൽ ഗാൽവൻ താഴ്‌വരയിൽ ഏറ്റുമുട്ടിയതിനുശേഷം കഴിഞ്ഞവർഷം അവസാനം മുതലാണ് സമാധാന നടപടികളിലേക്ക് ഇരുരാജ്യങ്ങളും കടന്നത്.

Latest News

Corehub Up