Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Close

എണ്ണവഴികളെല്ലാം പൂട്ടും!; ഹൂതികളെ ഇറക്കി ബാബ് അൽ മണ്ഡെപ് അടയ്ക്കാൻ വിപ്ലവഗാർഡ് നീക്കം

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിനു പുറമേ പശ്ചിമേഷ്യയിലെ മറ്റ് പ്രധാന എണ്ണക്കടത്തു പാതകൾ പൂട്ടുമെന്ന് ഇറാനിലെ വിപ്ലവഗാർഡ്. ചെങ്കടലിലേക്കുള്ള പ്രവേശന കവാടമായ ബാബ് അൽ മണ്ഡെപ് കടലിടുക്ക് പൂട്ടുന്നതിനെക്കുറിച്ചാണ് വിപ്ലവഗാർഡിന്‍റെ ഭീഷണിയെന്നു സൂചനയുണ്ട്.

ബാബ് അൽ മണ്ഡെപിന്‍റെ ഒരുവശത്ത് യെമൻ ആണ്. ഇറാന്‍റെ പിന്തുണയുള്ള ഹൂതികളാണ് യെമനിലെ ഈ പ്രദേശം നിയന്ത്രിക്കുന്നത്. ഹൂതികളെ ഉൾപ്പെടുത്തി പുതിയ പോർമുഖം തുറക്കാനായിരിക്കാം വിപ്ലവഗാർഡിന്‍റെ പദ്ധതി.

ഇന്ത്യൻ മഹാസുദ്രത്തിൽനിന്ന് ഏദൻ ഉൾക്കടൽ വഴി ചെങ്കടലിലേക്കു പ്രവേശിക്കുന്നത് ബാബ് അൽ മണ്ഡെപ് വഴിയാണ്. സൂയസ് കനാലിലേക്കു പോകുന്നതും ഇതുവഴി തന്നെ. ഇറാനു മേൽക്കയുള്ള ഹോർമുസ് കടലിടുക്ക് പൂട്ടിയാലും സൗദി അറേബ്യക്ക് ചെങ്കടൽ വഴി എണ്ണക്കയറ്റുമതി സാധ്യമായിരുന്നു.

അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും ഉപയോഗപ്രദമായ എല്ലാ കയറ്റുമതി പാതകളും പൂട്ടുമെന്നാണ് വിപ്ലവഗാർഡ് ഇന്നലെ പറഞ്ഞത്. അമേരിക്ക ആക്രമണം നിർത്തുന്നതുവരെ ഹോർമുസ് തുറക്കില്ലെന്നും പറഞ്ഞു.

ബഹ്റിൻ, കുവൈറ്റ്, ജോർദാൻ എന്നീ രാജ്യങ്ങളിലെ അമേരിക്കൻ സൈനികതാവളങ്ങൾ ആക്രമിച്ചതായും വിപ്ലവഗാർഡ് കൂട്ടിച്ചേർത്തു.

ചൊവ്വാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയും ഇറാനിൽ ആക്രമണം നടത്തിയതായി അമേരിക്കൻ സേന അറിയിച്ചു. ഹോർമുസിൽ ചരക്കുകപ്പലുകൾ ആക്രമിക്കാൻ ഇറാനുള്ള ശേഷി ഇല്ലാതാക്കാൻ വേണ്ടിയായിരുന്നു ആക്രമണമെന്ന് യുഎസ് സേന കൂട്ടിച്ചേർത്തു.

Kerala

പാചകവാതക ക്ഷാമം: ബേക്കറികള്‍ അടച്ചിടേണ്ടിവരുമെന്ന് ബേക്കേഴ്‌സ് അസോ.

കൊച്ചി: പാചകവാതകം ലഭ്യമാകാതെ വന്നാല്‍ സംസ്ഥാനത്തെ ചെറുകിട ബേക്കറികള്‍, പ്രൊഡക്‌ഷന്‍ യൂണിറ്റുകള്‍, പാക്കേജ് ഫുഡ് നിര്‍മാണ സ്ഥാപനങ്ങള്‍ എന്നിവ അടച്ചുപൂട്ടേണ്ടിവരുമെന്ന് ബേക്കേഴ്‌സ് അസോസിയേഷന്‍ കേരള. നിരവധിപേര്‍ ദിവസേന ആശ്രയിക്കുന്ന ചെറുകിട ബേക്കറി സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

പാചകവാതക സിലിണ്ടറുകളുടെ കുറവു മൂലം ഉത്പാദനം കുറയ്‌ക്കേണ്ടിവന്നിട്ടുണ്ട്. ചില സ്ഥാപനങ്ങള്‍ താത്കാലികമായി പ്രവര്‍ത്തനം അവസാനിപ്പിച്ചു.

സംസ്ഥാനസര്‍ക്കാര്‍, എണ്ണക്കമ്പനികള്‍ എന്നിവര്‍ അടിയന്തരമായി ഇടപെട്ടു ഭക്ഷ്യോത്പാദന മേഖലയ്ക്ക് ആവശ്യമായ പാചകവാതക സിലിണ്ടറുകളുടെ വിതരണം ഉറപ്പാക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

ആവശ്യമെങ്കില്‍ റേഷനിംഗ് സംവിധാനം നടപ്പിലാക്കി ബേക്കറികള്‍ക്കും ഭക്ഷ്യോത്പാദന യൂണിറ്റുകള്‍ക്കും മുന്‍ഗണനാടിസ്ഥാനത്തില്‍ പാചകവാതക സിലിണ്ടറുകള്‍ ലഭ്യമാക്കണമെന്നും ബേക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് കിരണ്‍ എസ്. പാലക്കല്‍, ജനറല്‍ സെക്രട്ടറി ബിജു പ്രേംശങ്കര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

National

അതിശൈത്യം; യുപിയിൽ ജനുവരി ഒന്നു വരെ സ്കൂളുകൾ അടച്ചിടും

ലക്നോ: അതിശൈത്യം കണക്കിലെടുത്ത് ഉത്തർപ്രദേശിൽ ജനുവരി ഒന്നു വരെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

തണുപ്പ് കാലത്ത് കുട്ടികളുടെ സുരക്ഷയാണ് പരമപ്രധാനമെന്നും ഇക്കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള അശ്രദ്ധ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഐസിഎസ്ഇ, സിബിഎസ്ഇ, യുപി ബോർഡ് എന്നിങ്ങനെ 12-ാം ക്ലാസ് വരെയുള്ള എല്ലാ സ്കൂളുകളും നിർദേശം കർശനമായി പാലിക്കണമെന്നാണ് ഉത്തരവ്.

സ്ഥിതിഗതികൾ നേരിട്ടു വിലയിരുത്താനായി ഉന്നത ഉദ്യോഗസ്ഥർ സജ്ജരായിരിക്കണമെന്നും യോഗി ആദിത്യനാഥ് നിർദേശിച്ചു.

രാത്രികാല ഷെൽട്ടറുകളിൽ കിടക്ക, പുതപ്പ് എന്നിവയുൾപ്പെടെ എല്ലാ സൗകര്യങ്ങളും ആവശ്യക്കാർക്ക് സമയബന്ധിതമായി ലഭിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിശൈത്യം കണക്കിലെടുത്ത്, ജില്ലാ മജിസ്‌ട്രേറ്റുകൾക്കു സ്‌കൂളുകൾ അടച്ചിടാനും ആവശ്യമെങ്കിൽ അവധി പ്രഖ്യാപിക്കാനും അധികാരമുണ്ടെന്നും ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ ഓൺലൈൻ ക്ലാസുകൾക്കുള്ള വ്യവസ്ഥകൾ ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള ഉത്തരേന്ത്യയിൽ കടുത്ത തണുപ്പ് അനുഭവപ്പെടുന്നുണ്ടെന്നും എല്ലാ ജില്ലകളിലും സർക്കാർ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

National

ചെങ്കോട്ട സ്ഫോടനം; ചാന്ദ്നി ചൗക്ക് മാർക്കറ്റ് ചൊവ്വാഴ്ച അടച്ചിടും

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചാന്ദ്‌നി ചൗക്ക് മാർക്കറ്റ് ചൊവ്വാഴ്ച അടച്ചിടുമെന്ന് മാർക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് സഞ്ജയ് ഭാർഗവ്.

ദേശീയ തലസ്ഥാനത്തെ തിരക്കേറിയ പഴയ ഡൽഹി പ്രദേശത്താണ് ചെങ്കോട്ടയും ചാന്ദ്‌നി ചൗക്ക് മാർക്കറ്റും സ്ഥിതി ചെയ്യുന്നത്. ഡൽഹിയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ചെങ്കോട്ട.

അതേസമയം, ഡൽഹിയിലെ ഏറ്റവും പഴക്കമേറിയതും തിരക്കേറിയതുമായ മാർക്കറ്റുകളിൽ ഒന്നാണ് ചാന്ദ്‌നി ചൗക്ക് മാർക്കറ്റ്, കൂടാതെ ഒരു വിനോദസഞ്ചാര കേന്ദ്രവുമാണ്.

ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റു. പതിയെ വന്ന വാഹനം ട്രാഫിക് സിഗ്നലിൽ പൊട്ടിത്തെറിക്കുകയായിരുന്നു.

Latest News

Corehub Up