Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Declares

പാമ്പുകടിയെ ‘അറിയിക്കേണ്ട രോഗ’മായി പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്

കോഴിക്കോട്: 2030 ഓടെ സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണം പൂര്‍ണമായും ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ പാമ്പുകടിയെ ‘അറിയിക്കേണ്ട രോഗ’മായി പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്.

പാമ്പുകടി പ്രതിരോധ-നിയന്ത്രണ കര്‍മപദ്ധതിയുടെ ഭാഗമായാണ് പ്രഖ്യാപനം. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദേശമനുസരിച്ച് പാമ്പുകടിയേറ്റുള്ള മരണങ്ങളും വൈകല്യങ്ങളും 2030ഓടെ ഇല്ലാതാക്കണം.

കേരളത്തിന്‍റെ സവിശേഷമായ ഭൂപ്രകൃതിയും പശ്ചിമഘട്ടത്തിന്‍റെ സാന്നിധ്യവും കാരണം ഗ്രാമീണ-ആദിവാസി മേഖലകളിലും കാര്‍ഷിക മേഖലകളിലും പാമ്പുകടി കേസുകള്‍ ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ സ്ഥിതിവിവരക്കണക്കുകള്‍ കൃത്യമായി ശേഖരിക്കുന്നതിനും ജീവന്‍ രക്ഷിക്കുന്നതിനുമായി കേരള പബ്ലിക് ഹെല്‍ത്ത് ആക്ട് പ്രകാരമാണ് പ്രഖ്യാപനം. റവന്യു, തദ്ദേശസ്വയംഭരണം, മൃഗസംരക്ഷണം, കൃഷി, പൊതുവിദ്യാഭ്യാസം, വനം-വന്യജീവി വകുപ്പുകള്‍ തുടങ്ങിയവയുടെ ഏകോപനത്തോടെയാണ് കര്‍മപദ്ധതി നടപ്പാക്കുക.

International

അഫ്ഗാനുമായി തുറന്ന യുദ്ധമെന്ന് പാക്കിസ്ഥാൻ

ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ സംഘർഷം തുറന്ന യുദ്ധമായി മാറി. കാബൂൾ, കാണ്ഡഹാർ, പക്തിയ, ഖോസ്ത്, ലാഘ്മൻ എന്നിവിടങ്ങളിലെ സുപ്രധാന സൈനിക താവളങ്ങളിൽ പാക് സേന നടത്തിയ വ്യോമാക്രമണത്തിൽ 274 താലിബാൻ പോരാളികൾ കൊല്ലപ്പെട്ടു.

നാനൂറിലേറെ പേർക്കു പരിക്കേറ്റു അഫ്ഗാൻ താലിബാന്‍റെ 73 പോസ്റ്റുകൾ തകർത്തുവെന്നും 18 പോസ്റ്റുകൾ പിടിച്ചെടുത്തുവെന്നും പാക്കിസ്ഥാൻ അവകാശപ്പെട്ടു. തങ്ങളുടെ 12 സൈനികർ കൊല്ലപ്പെട്ടതായി പാക്കിസ്ഥാൻ സ്ഥിരീകരിച്ചു. താലിബാനെതിരേ പാക് സൈന്യം കരയാക്രമണവും നടത്തിയതായി റിപ്പോർട്ടുണ്ട്.

തങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും അഫ്ഗാനുമായി തുറന്ന യുദ്ധത്തിലാണെന്നും പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ അസിഫ് പറഞ്ഞു. ""അഫ്ഗാനിസ്ഥാനെ ഇന്ത്യയുടെ കോളനിയാക്കി താലിബാൻ മാറ്റി. ലോകത്തെ എല്ലാ രാജ്യങ്ങളിൽനിന്നും ഭീകരരെ അഫ്ഗാനിസ്ഥാനിലെത്തിച്ച് ഭീകരത കയറ്റുമതി ചെയ്യുകയാണ്''- ഖവാജ അസിഫ് കൂട്ടിച്ചേർത്തു. ഏത് ആക്രമണവും നേരിടാൻ പാക്കിസ്ഥാൻ പൂർണ സജ്ജമാണെന്ന് പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് പറഞ്ഞു. റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനം ഷരീഫ് സന്ദർശിച്ചു.

അഫ്ഗാനിസ്ഥാനാണ് ആദ്യം ആക്രമണം നടത്തിയതെന്ന് പാക്കിസ്ഥാൻ ആരോപിച്ചു. വ്യാഴാഴ്ച അർധരാത്രിക്കുശേഷമാണ് പാക്കിസ്ഥാൻ പ്രത്യാക്രമണം ആരംഭിച്ചത്. അഫ്ഗാനിലെ 22 കേന്ദ്രങ്ങളിലായിരുന്നു പാക് വ്യോമാക്രമണം. താലിബാൻ കോർ ആസ്ഥാനം, ബ്രിഗേഡ് ആസ്ഥാനം, ബറ്റാലിയൻ ആസ്ഥാനം, ആയുധ ഡിപ്പോ എന്നിവ ആക്രമണത്തിൽ തകർന്നു.

തിരിച്ചടിയിൽ പാക്കിസ്ഥാന്‍റെ 55 സൈനികർ കൊല്ലപ്പെട്ടുവെന്നും പാക്കിസ്ഥാനിലെ സുപ്ര ധാന സൈനിക താവളങ്ങൾ ആക്രമിച്ചെന്നും അഫ്ഗാൻ വക്താവ് സബിഹുള്ള മുജാഹിജ് അറിയിച്ചു. പാക് സൈന്യത്തിന്‍റെ 19 ചെക് പോസ്റ്റുകളും രണ്ട് ആസ്ഥാനങ്ങളും പിടിച്ചെടുത്തെന്ന് അഫ്ഗാൻ അവകാശപ്പെട്ടു.

Latest News

Corehub Up