Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Declares

വന്യമൃഗങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ റെഡ് റോഡുമായി എന്‍എച്ച്എഐ

പരവൂര്‍: കാട്ടുപാതകളില്‍ വാഹനമിടിച്ച് വന്യമൃഗങ്ങള്‍ കൊല്ലപ്പെടുന്നത് തടയാന്‍ മാറ്റവുമായി ദേശീയപാത അഥോറിറ്റി. മധ്യപ്രദേശിലെ വീരാംഗന ദുര്‍ഗാവതി ടൈഗര്‍ റിസര്‍വിലൂടെ കടന്നുപോകുന്ന ദേശീയപാത 45-ലാണ് രാജ്യത്തെ ആദ്യത്തെ റെഡ് റോഡ് പരീക്ഷണാടിസ്ഥാനത്തില്‍ ഒരുക്കിയത്.

ഡ്രൈവര്‍മാരുടെ ശ്രദ്ധ ആകര്‍ഷിക്കാനും വാഹനങ്ങളുടെ വേഗം സ്വാഭാവികമായി കുറയ്ക്കാനുമാണ് ഈ ചുവപ്പ് പാതകള്‍ ലക്ഷ്യമിടുന്നത്.

റോഡിലെ അപകടസാധ്യതയുള്ള രണ്ട് കിലോമീറ്റര്‍ ഭാഗത്താണ് അഞ്ച് മില്ലിമീറ്റര്‍ കനത്തില്‍ ചുവന്ന തെര്‍മോപ്ലാസ്റ്റിക് പാളി വിരിച്ചിരിക്കുന്നത്. ഈ ഭാഗത്ത് വാഹനം എത്തുമ്പോള്‍ ഡ്രൈവര്‍മാര്‍ക്ക് കാഴ്ചയില്‍ വലിയ മാറ്റം അനുഭവപ്പെടുകയും റോഡിന്‍റെ ഉപരിതലത്തിലെ നേരിയ വ്യത്യാസം മൂലം വേഗത കുറയ്ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.

കടുവയും മാന്‍കൂട്ടങ്ങളും ഉള്‍പ്പെടെയുള്ള വന്യജീവികള്‍ പാത മുറിച്ചുകടക്കുന്ന മേഖലകളില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ ഈ ‘’ഡിസൈന്‍ മനഃശാസ്ത്രം’ സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

വെറും ചുവപ്പ് പെയിന്‍റ് മാത്രമല്ല ഈ പദ്ധതിയുടെ പ്രത്യേകത. 11.96 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ വന്യജീവി ഇടനാഴിയില്‍ 25 അടിപ്പാതകളാണ് നിര്‍മിച്ചിരിക്കുന്നത്. റോഡിന് ഇരുവശത്തും നീളത്തില്‍ കമ്പിവേലികള്‍ സ്ഥാപിച്ചിട്ടുണ്ട്.

മൃഗങ്ങള്‍ റോഡിലേക്ക് കയറുന്നത് തടയാനും അവയെ കൃത്യമായി അടിപ്പാതകളിലേക്ക് നയിക്കാനും ഈ വേലികള്‍ സഹായിക്കും. ഇതോടൊപ്പം പാലങ്ങളിലും ജംഗ്ഷനുകളിലും സോളാര്‍ ലൈറ്റുകളും സിസിടിവി കാമറകളും നിരീക്ഷണത്തിനായി സ്ഥാപിച്ചിട്ടുണ്ട്.

വന്യമൃഗങ്ങള്‍ കൊല്ലപ്പെടുന്നത് തടയാന്‍ അടിപ്പാതകള്‍ക്കൊപ്പം വേലികള്‍ സ്ഥാപിക്കുന്നത് 83 ശതമാനം വരെ ഫലപ്രദമാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഡ്രൈവര്‍മാര്‍ക്ക് അമിത സമ്മര്‍ദമില്ലാതെ തന്നെ വേഗത കുറയ്ക്കാന്‍ പ്രേരിപ്പിക്കുന്ന ഈ രീതി ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടതാണ്. ചിലി പോലുള്ള രാജ്യങ്ങളും സമാനമായ പദ്ധതികള്‍ വലിയ തോതില്‍ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ്.

Latest News

Corehub Up