Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dialysis

Malappuram

പെരിന്തൽമണ്ണ മർച്ചന്‍റ്സ് അസോസിയേഷൻ നിർധനർക്കായി ഡയാലിസിസ് സെന്‍റർ ആരംഭിക്കുന്നു

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ മർച്ചന്‍റ്സ് അസോസിയേഷൻ നിർധന രോഗികൾക്കായി സൗജന്യ ഡയാലിസിസ് സെന്‍റർ ആരംഭിക്കുന്നു. സാന്പത്തികമായി പ്രയാസം അനുഭവിക്കുന്ന കിഡ്നി രോഗികൾക്ക് ആശ്വാസം നൽകുന്നതിനായാണ് പെരിന്തൽമണ്ണ മർച്ചന്‍റ്സ് അസോസിയേഷൻ സൗജന്യമായി ഡയാലിസിസ് ചെയ്യാൻ സൗകര്യമൊരുക്കുന്നത്. പെരിന്തൽമണ്ണയിലെ സുമനസുകാരായ നാട്ടുകാരുടെയും വ്യാപാരികളുടെയും സഹകരണത്തോടെയാണ് സൗജന്യ ഡയാലിസിസ് സെന്‍റർ ആരംഭിക്കുക.

ഇതിനായി സ്വന്തം സ്ഥലം വാങ്ങി ആധുനിക സജ്ജീകരണങ്ങളോടെ ഡയാലിസിസ് സെന്‍റർ ഒരുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ മർച്ചന്‍റ്സ് അസോസിയേഷൻ പ്രസിഡന്‍റ് ചമയം ബാപ്പു, സെക്രട്ടറി ഷാലിമാർ ഷൗക്കത്ത്, പി.ടി.എസ്. മൂസു, സി.പി. മുഹമ്മദ് ഇഖ്ബാൽ, ലത്തീഫ് ടാലന്‍റ്, യൂസഫ് രാമപുരം, ലിയാകത്ത് അലിഖാൻ, കെ.പി. ഉമ്മർ, പി.പി. സൈതലവി, ഹാരിസ് ഇന്ത്യൻ, ഷൈജൽ, റഷീദ് ഇലക്ട്രോ എന്നിവർ പങ്കെടുത്തു.

Kerala

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് നടത്തിയ രണ്ടുപേർ മരിച്ച സംഭവം; മന്ത്രി റിപ്പോർട്ട് തേടി  

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് നടത്തിയ രണ്ടുപേർ മരിച്ച സംഭവത്തിൽ മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി. കായംകുളം പുതുക്കാട് സ്വദേശി മജീദ് (53), ഹരിപ്പാട് സ്വദേശി രാമചന്ദ്രൻ(60) എന്നിവരാണ് മരിച്ചത്.

അണുബാധയേറ്റതാണ് മരണകാരണമെന്ന് ഇവരുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. അതേസമയം ഡയാലിസിസിനിടെ വിറയലും ഛർദ്ദിയും അനുഭവപ്പെട്ട രണ്ടു പേർ ചികിത്സയിൽ തുടരുകയാണ്. പരാതിക്ക് പിന്നാലെ ഡയാലിസിസ് യൂണിറ്റ് അടച്ചുപൂട്ടി.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ ആശുപത്രി സൂപ്രണ്ടിന് മന്ത്രി നിർദേശം നൽകി. ആശുപത്രിയിൽ നിന്നാണോ പുറത്തു നിന്നാണോ രോഗികൾക്ക് അണുബാധ ഉണ്ടായതെന്ന് പരിശോധിക്കുമെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

Kerala

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത രണ്ട് പേർ മരിച്ചു

 ഹരിപ്പാട്: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്യുന്നതിനിടെ വിറയലും ഛർദിയും ഉണ്ടായതിനെത്തുടർന്ന് മറ്റ് ആശുപത്രികളിലേക്കു മാറ്റിയവരിൽ രണ്ടു പേർ രണ്ടു ദിവസത്തിനിടെ മരിച്ചു.

ഓട്ടോറിക്ഷാ ഡ്രൈവർ കായംകുളം പുതുക്കാട് വടക്കതിൽ മജീദ് (53), ഹരിപ്പാട് പട്ടണത്തിലെ പച്ചക്കറി വ്യാപാരി വെട്ടുവേനി ചാക്കനാട്ട് രാമചന്ദ്രൻ (60) എന്നിവരാണു മരിച്ചത്. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് താൽക്കാലികമായി അടച്ചു.  

ഡയാലിസിസിനിടെ അണുബാധയുണ്ടായതാണു മരണകാരണമെന്നു രാമചന്ദ്രന്‍റെ കുടുംബം ആരോപിച്ചു. രക്തത്തിൽ അണുബാധ ഉണ്ടായിരുന്നെന്നു പിന്നീട് ഇദ്ദേഹം ചികിത്സ തേടിയ മാവേലിക്കര തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രി അധികൃതർ അറിയിച്ചെന്നും ബന്ധുക്കൾ പറഞ്ഞു.

ഡിസംബർ 29ന് രാവിലെയാണു ഡയാലിസിസ് ചെയ്തുകൊണ്ടിരുന്ന നാലുപേർക്കു വിറയലും ഛർദിയുമുണ്ടായത്. ഗുരുതരാവസ്ഥയിലുള്ള മൂന്ന് പേരിൽ  മജീദിനെയും മറ്റൊരാളെയും മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. രാമചന്ദ്രനെ തട്ടാരമ്പലത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.

 

District News

ഫാറ്റിമയിൽ സൗജന്യ ഡയാലിസിസ് പദ്ധതി ഏഴാം ഘട്ടത്തിന് തുടക്കം

ഫോര്‍ട്ടുകൊച്ചി: പെരുമ്പടപ്പ് ഫാത്തിമ ആശുപത്രിയില്‍ നടത്തിവരുന്ന സൗജന്യ ഡയാലിസിസ് പദ്ധതിയുടെ ഏഴാം ഘട്ടത്തിന് തുടക്കമായി. താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റും നടിയുമായ ശ്വേതാ മേനോന്‍ ഉദ്ഘാടനം ചെയ്തു.

കെ.ജെ. മാക്‌സി എംഎല്‍എ, അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ആന്‍റണി തൈവീട്ടില്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. സജു ആന്‍റണി പുന്നകാട്ടുശേരി, ഡോ. കെ.എസ്. അജയകുമാര്‍, ഡോ. ശ്രീഗണേഷ് കെ.പ്രഭു, ഡോ. കെ.വി. വിലേഷ്, ഡോ. സുനില്‍ റോയ്, ഡോ. പ്രദീപ് കുമാര്‍, ഡോ. നിജില്‍ ക്ലീറ്റസ്, സേവ്യര്‍ പൊള്ളയില്‍, ബോര്‍ഡ് മെമ്പര്‍ കെ. എസ്. സാബു എന്നിവര്‍ പങ്കെടുത്തു.

കഴിഞ്ഞ ഓണനാളില്‍ നടത്തിയ പഴയിടത്തിന്‍റെ പായസക്കുടം പരിപാടി വഴി സ്വരുക്കൂട്ടിയ 25 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യ നിരക്കില്‍ ഡയാലിസിസ് ചെയ്യുന്നത്.

Latest News

Corehub Up