Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Falls

റോക്കറ്റ് ഭാഗം ഇടിച്ചിറങ്ങി ചന്ദ്രോപരിതലത്തിൽ വൻ ഗർത്തം; അപൂർവ നിമിഷം പകർത്തി ദക്ഷിണ കൊറിയൻ പേടകം

സിയൂൾ: ബഹിരാകാശത്ത് വഴിതെറ്റി അലഞ്ഞുതിരിഞ്ഞ കൂറ്റൻ റോക്കറ്റ് ഭാഗം ഇടിച്ചിറങ്ങിയതിനെത്തുടർന്ന് ചന്ദ്രോപരിതലത്തിൽ വൻ ഗർത്തം രൂപപ്പെട്ടതായി റിപ്പോർട്ട്. ഏകദേശം 60 അടി വീതിയും 12 അടി ആഴവുമുള്ള ഗർത്തമാണു രൂപപ്പെട്ടതെന്ന് യുഎസ് ബഹിരാകാശ ഏജൻസിയായ നാസ വിലയിരുത്തുന്നു.

സ്പേസ് എക്സിന്‍റെ ‘ഫാൽക്കൺ 9’ റോക്കറ്റിന്‍റെ നാലു ടൺ ഭാരമുള്ള മുൻഭാഗമാണ് മണിക്കൂറിൽ 8,690 കിലോമീറ്റർ വേഗതയിൽ ചന്ദ്രോപരിതലത്തിൽ പതിച്ചത്. ഈ കൂട്ടിയിടിയുടെ തൊട്ടുമുമ്പും ശേഷവുമുള്ള ചിത്രങ്ങൾ ദക്ഷിണ കൊറിയയുടെ ആദ്യ ചാന്ദ്രദൗത്യ പേടകമായ ‘ദാനുരി’ വിജയകരമായി കാമറയിൽ പകർത്തി.

2025 ജനുവരി 15നാണ് യുഎസ് കമ്പനിയായ ഫയർഫ്ലൈ എയ്റോസ്‌പേസിന്‍റെ ‘ബ്ലൂ ഗോസ്റ്റ്’, ജാപ്പനീസ് കമ്പനിയായ ഐസ്‌പേസിന്‍റെ ‘റെസിലിയൻസ്’ എന്നീ ലൂണാർ ലാൻഡറുകളുമായി സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റ് വിക്ഷേപിച്ചത്. ദൗത്യം പൂർത്തിയായതോടെ ആവശ്യത്തിന് ഇന്ധനമില്ലാതെ വന്ന റോക്കറ്റ് ഭാഗം ഭൗമാന്തരീക്ഷത്തിനും ചന്ദ്രനുമിടയിൽ ലക്ഷ്യമില്ലാതെ കറങ്ങിനടക്കുകയായിരുന്നു.

ഒടുവിൽ സൂര്യന്‍റെയും മറ്റു ഗ്രഹങ്ങളുടെയും ഗുരുത്വാകർഷണ ബലത്തിൽപ്പെട്ട് ഇതു ചന്ദ്രന്‍റെ ആകർഷണവലയത്തിലേക്ക് വലിച്ചടുപ്പിക്കപ്പെടുകയായിരുന്നു. അഞ്ചുനില കെട്ടിടത്തിന്‍റെ വലിപ്പമുള്ള ഈ റോക്കറ്റ് ഭാഗം മണിക്കൂറിൽ 8,700 കിലോമീറ്റർ (സെക്കൻഡിൽ 2.4 കിലോമീറ്ററിലധികം) വേഗത്തിലാണ് ചന്ദ്രന്‍റെ വടക്കൻ അർധഗോളത്തിലെ ഐൻസ്റ്റീൻ ഗർത്തത്തിനു സമീപം പതിച്ചത്.

സങ്കീർണ ഫോട്ടോഗ്രഫി

ചന്ദ്രോപരിതലത്തിൽനിന്ന് 340 മുതൽ 350 വരെ കിലോമീറ്റർ ഉയരത്തിൽ സഞ്ചരിക്കുകയായിരുന്ന ദാനുരി പേടകം, റോക്കറ്റ് ഭാഗം ഇടിച്ചിറങ്ങുന്നതിന് 33 മിനിറ്റ് മുന്പ് ആദ്യ ചിത്രമെടുത്തു. തുടർന്ന് കൂട്ടിയിടിക്കുശേഷമുള്ള ഏഴു ചിത്രങ്ങൾക്കൂടി പേടകം പകർത്തി. ലക്ഷ്യസ്ഥാനത്തേക്ക് കൃത്യമായി കാമറ കേന്ദ്രീകരിക്കുകയെന്നത് തികച്ചും സങ്കീർണമായിരുന്നുവെന്ന് ദക്ഷിണ കൊറിയൻ എയ്റോസ്‌പേസ് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി.

ഗവേഷകർക്കു ലഭിച്ച അപൂർവ അവസരം

ഉൽക്കാപതനങ്ങൾ മൂലം ചന്ദ്രനിലുണ്ടാകുന്ന മാറ്റങ്ങളാണ് ശാസ്ത്രജ്ഞർ സാധാരണയായി പഠിക്കാറുള്ളത്. എന്നാൽ കൃത്യമായ ഭാരവും വേഗതയുമുള്ള ഒരു കൃത്രിമ വസ്തു ചന്ദ്രനിൽ ഇടിക്കുമ്പോൾ എന്താണു സംഭവിക്കുന്നതെന്ന് നേരിട്ട് നിരീക്ഷിക്കാൻ ശാസ്ത്രലോകത്തിനു ലഭിച്ച അപൂർവ അവസരമാണിത്.

നാസയുടെ ലൂണാർ റീകണസെൻസ് ഓർബിറ്ററിന് ആ സമയത്ത് നിരീക്ഷിക്കാൻ സാധിക്കാതിരുന്ന ഭാഗത്തിന്‍റെ ദാനൂരി പേടകം പകർത്തിയ കൃത്യതയാർന്ന ചിത്രങ്ങളെ ലോകമെമ്പാടുമുള്ള ബഹിരാകാശ ഏജൻസികൾ അഭിനന്ദിച്ചു.

Kerala

മോഷണശ്രമം പാളി; കള്ളൻ കിണറ്റിൽ വീണു

കൊയിലാണ്ടി: മോഷണശ്രമത്തിനിടെ കള്ളൻ കിണറ്റിൽ വീണു. ആസാം സ്വദേശി അഗസ്റ്റിൻ ബിർള(26) ആണ് കിണറ്റിൽ വീണത്.

ഇന്നലെ രാവിലെ എട്ടോടെ നന്തി മേൽപ്പാലത്തിന് പടിഞ്ഞാറുവശത്തുള്ള നിസാർ മൻസിൽ കുഞ്ഞബ്ദുള്ളയുടെ വീടിനോട് ചേർന്നുള്ള കിണറ്റിലാണ് വീണത്.

വീട്ടുകാരാണ് കിണറ്റിൽ വീണുകിടക്കുന്ന ആളെ കണ്ടത്. തുടർന്ന് അഗ്നി രക്ഷാസേനയെത്തി ഇയാളെ പുറത്തെത്തിച്ചു. കൊയിലാണ്ടി പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ വീട്ടിൽ നിന്ന് മുന്പ് 12 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയിരുന്നു.

Business

രൂപ റിക്കാർഡ് താഴ്ചയിൽ

മുംബൈ: ഡോളറിനെതിരേ രൂപയുടെ മൂല്യം ഇന്നലെ പുതിയ റിക്കാർഡ് താഴ്ചയിൽ. 23 പൈസ നഷ്ടത്തിൽ 92.63 നിലവാരത്തിലാണ് ഡോളറിനെതിരേ രൂപ വ്യാപാരം പൂർത്തിയാക്കിയത്.

ഡോളർ ശക്തിപ്പെട്ടതും ഇന്ത്യൻ വിപണിയിൽനിന്ന് വിദേശ നിക്ഷേപകർ പണം പിൻവലിക്കുന്നതുമാണ് രൂപയെ തളർത്തിയത്. പശ്ചിമേഷ്യയിലെ സംഘർഷം ശക്തമായതിനെത്തുടർന്ന് ക്രൂഡ് ഓയിൽ വില ആഗോളതലത്തിൽ ഉയർന്നത് വിപണിയിലെ ആത്മവിശ്വാസത്തെ തളർത്തിയെന്ന് ഫോറെക്സ് വ്യാപാരികൾ പറഞ്ഞു.

ഇന്‍റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ രൂപ 92.42 നിരക്കിലാണ് വ്യാപാരം തുടങ്ങിയത്. പിന്നീട് സെഷന്‍റെ ഭൂരിഭാഗ സമയവും 92.41-92.48 നിരക്കിൽ വ്യാപാരം തുടർന്നു. എന്നാൽ, അവസാന ഘട്ടത്തിൽ ഇടിവ് ശക്തമായി. തലേന്നത്തെ ക്ലോസിംഗിനേക്കാൾ 23 പൈസ നഷ്ടത്തിൽ 92.63 നിരക്കിൽ വ്യാപാരം പൂർത്തിയാക്കി. ഇന്നലെത്തെ വ്യാപാരത്തിനിടെ രൂപയുടെ മൂല്യം റിക്കാർഡ് താഴ്ചയായ 92.65 വരെയെത്തിയിരുന്നു.

കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന നിരക്കായ 92.47നെയാണ് ഇന്നലെ തിരുത്തിയത്.

പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിച്ചതുമുതൽ ഇന്ത്യൻ ഓഹരിവിപണിയിൽനിന്ന് വിദേശ നിക്ഷേപകരുടെ എട്ടു ബില്യണ്‍ ഡോളറിന്‍റെ പിൻവലിക്കൽ നടന്നതോടെ രൂപയുടെ മൂല്യം 1.5 ശതമാനം ഇടിഞ്ഞിട്ടുണ്ട്. ഇന്നലെയുൾപ്പെടെ പല ദിവസങ്ങളിലും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടലുകളാണ് രൂപയെ കൂടുതൽ താഴ്ചയിലേക്കു പോകാതെ തടഞ്ഞുനിർത്തിയതെന്ന് വ്യാപാരികൾ പറഞ്ഞു.

കഴിഞ്ഞ 10 സെഷനുകളിലായി രൂപയുടെ മൂല്യം കുറഞ്ഞത് അഞ്ച് തവണയെങ്കിലും റിക്കാർഡ് താഴ്ച രേഖപ്പെടുത്തിയിട്ടുണ്ട്.

ഫെബ്രുവരി 28ന് യുഎസ് -ഇസ്രയേൽ സംയുക്തസേന ഇറാനെതിരേ ആക്രമണം ആരംഭിച്ചതിനുശേഷം ബ്രെന്‍റ് ക്രൂഡിന്‍റെ വില ഏകദേശം 40.2 ശതമാനം വർധിച്ചു. ബാരലിന് 100 ഡോളറിനു മുകളിൽ സ്ഥിരമായി തുടരുകയുമാണ്. യുദ്ധം ഇന്ത്യയിൽ ഉൗർജ പ്രതിസന്ധിക്ക് ഇടയാക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. എണ്ണവില ഉയരുന്നത് കറന്‍റ് അക്കൗണ്ട് ഡെഫിസിറ്റ് വർധിപ്പിക്കാനും പണപ്പെരുപ്പത്തിനും കാരണമാകും.

സൂചികകൾ മൂന്നാം ദിവസവും നേട്ടത്തിൽ

ഇന്ത്യൻ ഓഹരി സൂചികകൾ തുടർച്ചയായ മൂന്നാം ദിനവും ഒരു ശതമാനത്തിനടുത്ത് നേട്ടമുണ്ടാക്കി. ക്രൂഡ് ഓയിൽ വിലയിലുണ്ടായ നേരിയ കുറവും ആഗോള വിപണിയിലെ പോസിറ്റീവ് സൂചനകളുമാണ് വിപണിയെ താങ്ങിയത്. ഐടി ഓഹരികളിലുണ്ടായ വാങ്ങലുകളും വിപണിയുടെ കുതിപ്പിനെ സഹായിച്ചു.

സെൻസെക്സ് 633 പോയിന്‍റ് (0.83%) ഉയർന്ന് 76,704ലും നിഫ്റ്റി 197 പോയിന്‍റ് (0.83%) നേട്ടത്തിൽ 23,778ലും ക്ലോസ് ചെയ്തു. കഴിഞ്ഞ മൂന്നു സെഷനുകളിലായി സൂചിക ഏകദേശം 3.6 ശതമാനം നേട്ടമുണ്ടാക്കിയിട്ടുണ്ട്. വ്യാപാരത്തിനിടെ നിഫ്റ്റി 23,862 പോയിന്‍റ് വരെ ഉയർന്നെങ്കിലും 23,850ൽ ശക്തമായ പ്രതിരോധം നേരിടുകയാണ്.

Kerala

റോഡരികിലെ മൂടിയില്ലാത്ത ഓടയിലേക്ക് സ്‌കൂട്ടര്‍ യാത്രികന്‍ തെറിച്ചുവീണു

കോഴിക്കോട്: തൊടുപുഴയില്‍ റോഡരികില്‍ മൂടാതെ കിടന്നിരുന്ന കുഴിയില്‍ വീണ് യുവാവ് മരിച്ചതിന്‍റെ ഞെട്ടല്‍ മാറുംമുമ്പേ കോഴിക്കോട് എരഞ്ഞിപ്പാലത്തും സമാന അപകടം.

സ്ലാബില്ലാത്ത ഓടയിലേക്ക് തെറിച്ചുവീണെങ്കിലും സ്കൂട്ടര്‍ യാത്രികനായ ഒളവണ്ണ സ്വദേശി നിസാര്‍ (38) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്കാണു സംഭവം.

നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന മലാപറമ്പ് - മാനാഞ്ചിറ റോഡില്‍ എരഞ്ഞിപ്പാലം ട്രാഫിക് ജംഗ്ഷനു സമീപമുള്ള ഓടയിലാണു നിസാര്‍ വീണത്. റോഡരികിലൂടെ സ്‌കൂട്ടറിൽ വരികയായിരുന്നു നിസാര്‍. തൊട്ടരികിലൂടെ വരികയായിരുന്ന കാര്‍ സമീപത്തേക്ക് അടുപ്പിച്ചതുകണ്ട് നിസാര്‍ സ്‌കൂട്ടര്‍ വെട്ടിച്ചപ്പോള്‍ പെട്ടെന്ന് മറിഞ്ഞുവീഴുകയായിരുന്നു. ഒരു മീറ്ററിലധികം ആഴമുള്ള ഓടയിലേക്കാണ് നിസാര്‍ വീണത്.

ഹെല്‍മെറ്റ് ഉണ്ടായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അടുത്തിടെ നിര്‍മിച്ച ഓവുചാലിന്‍റെ അരിക് ഭിത്തികളില്‍ ഇരുമ്പുകമ്പികള്‍ ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. കമ്പിയില്‍ ഇടിച്ച് കൈക്കാണു പരിക്കേറ്റത്.

നാട്ടുകാര്‍ ഓടിക്കൂടിയാണ് നിസാറിനെ ഓടയില്‍ നിന്നു പുറത്തെടുത്തത്. മലാപറമ്പ് -മാനാഞ്ചിറ റോഡില്‍ പുതുതായി നിര്‍മിച്ച ഓവുചാലില്‍ പലയിടത്തും സ്ലാബുകള്‍ ഇട്ട് മൂടിയിട്ടില്ല. അപകടം വായ് പിളര്‍ത്തി നില്‍ക്കുന്ന ഓവുചാലുകള്‍ക്കു സമീപം അപകട സൂചക ബോര്‍ഡുകളോ റിബണുകളോ സ്ഥാപിക്കാന്‍ കരാര്‍ കമ്പനി തയാറായിട്ടില്ല.

 

Kerala

കോതമംഗലത്ത് കിണറ്റില്‍ വീണ് മ്ലാവ്; സാഹസികമായി രക്ഷിച്ച് ഫയര്‍ ഫോഴ്‌സ്

കൊച്ചി: കോതമംഗലത്ത് കിണറ്റില്‍ വീണ മ്ലാവിനെ സാഹസികമായി രക്ഷിച്ച് ഫയര്‍ ഫോഴ്‌സ്. കോതമംഗലം നെല്ലിക്കുഴി കനാല്‍ പാലത്തിന് സമീപത്തെ നജീബിന്‍റെ വീട്ടിലെ കിണറ്റിലാണ് ബുധനാഴ്ച മ്ലാവ് വീണത്.

കിണറിന്‍റെ ചുറ്റും കെട്ടിയിരുന്ന ഷീറ്റ് കീറിക്കിടക്കുന്നതു കണ്ട് നോക്കിയപ്പോഴാണ് മ്ലാവ് കിണറ്റില്‍ വീണത് കണ്ടത്. കാട് പിടിച്ചു കിടന്നിരുന്ന പറമ്പ് വൃത്തിയാക്കാന്‍ എത്തിയവരാണ് മ്ലാവ് കിണറ്റില്‍ വീണത് ആദ്യം കണ്ടത്.

ഉടനെ വനം വകുപ്പ് അധികൃതരെയും ഫയര്‍ ഫോഴ്‌സിനെയും വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് വടം ഉപയോഗിച്ച് കിണറ്റില്‍ ഇറങ്ങിയാണ് മ്ലാവിനെ വലിച്ചു മുകളിലേക്ക് കയറ്റിയത്. തുടര്‍ന്ന് ഇതിനെ കാട്ടിലേക്ക് തന്നെ പറഞ്ഞുവിട്ടു.

National

ജമ്മുകാഷ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാല് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകാഷ്മീരിലെ ദോഡയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാലു സൈനികർക്ക് വീരമൃത്യു. ഒൻപത് സൈനികർക്ക് പരിക്കേറ്റു.

200 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. 17 സൈനികരുമായി പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

ഡ്യൂട്ടി മാറ്റത്തിന്‍റെ ഭാഗമായി ഉയർന്ന പ്രദേശത്തേക്ക് പോവുകയായിരുന്നു ഇവർ. ഡ്രൈവർക്ക് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണം. പരിക്കേറ്റ സൈനികരെ ചികിത്സയ്ക്കായി ഉദംപുരിലെ ആശുപത്രിയിലേക്കു മാറ്റി.

National

ആരാധകരുടെ തിക്കും തിരക്കും; നടൻ വിജയ് നിലത്തുവീണു

ചെന്നൈ: ആരാധകരുടെ തിക്കിലും തിരക്കിനുമിടെ നിലത്ത് വീണ് നടനും തമിഴക വെട്രി കഴകം പാർട്ടി അധ്യക്ഷനുമായ വിജയ്.

ചെന്നൈ വിമാനത്താവളത്തിലായിരുന്നു സംഭവം. വിമാനത്താവളത്തിൽ തടിച്ചുകൂടിയ ആരാധകരെ നിയന്ത്രിക്കാൻ സുരക്ഷാ സേനയ്ക്ക് കഴിഞ്ഞില്ല.

സുരക്ഷാ സേന ഒരുക്കിയ വലയങ്ങളെല്ലാം മറികടന്ന് ആരാധകർ വിജയ്ക്ക് അടുത്തേക്ക് എത്തി. ഇതിനിടെ വാഹനത്തിലേക്ക് കയറാൻ പോകുകയായിരുന്ന വിജയ് താഴെ വീഴുകയായിരുന്നു.

കൂടെയുള്ളവർ പിടിച്ച് എഴുന്നേൽപ്പിച്ചാണ് വിജയ്‌യെ കാറിനകത്തേക്ക് കയറ്റിയത്. ഉടൻ തന്നെ അദ്ദേഹം വാഹനത്തിൽ യാത്ര തിരിക്കുകയും ചെയ്തു. മലേഷ്യയിൽവെച്ച് നടന്ന തന്‍റെ പുതിയ ചിത്രം ജനനായകന്‍റെ ഓഡിയോ ലോഞ്ചിൽ പങ്കെടുത്ത് ചെന്നൈയിൽ മടങ്ങിയെത്തിയതായിരുന്നു വിജയ്.

National

മഹാരാഷ്ട്രയിൽ കാർ കൊക്കയിലേയ്ക്ക് മറിഞ്ഞ് ആറ് പേർ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ കാർ കൊക്കയിലേയ്ക്ക് മറിഞ്ഞു. അപകടത്തിൽ ആറ് പേർ മരിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.

നാസിക്കിലെ കൽവാൻ താലൂക്കിലുള്ള സപ്തസ്രിംഗ് ഗഡ് ഗട്ടിൽ വച്ചാണ് കാർ കൊക്കയിലേയ്ക്ക് മറിഞ്ഞത്. നിഫാദ് താലൂക്കിൽ നിന്നുള്ള കീർത്തി പട്ടേൽ (50), റസീല പട്ടേൽ (50), വിത്തൽ പട്ടേൽ (65), ലത പട്ടേൽ ( 60), വച്ചൻ പട്ടേൽ (60), മനിബെൻ പട്ടേൽ (70) എന്നിവരാണ് മരിച്ചത്.

600 അടി താഴ്ചയിലേയ്ക്കാണ് കാർ മറിഞ്ഞത്. അപകടത്തിന്‍റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.

Latest News

Corehub Up