Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hands

കൈകളിൽ ‘നാട്ടാമൈ കുടുംബം’എന്ന് പച്ചകുത്തണം: പ്രവർത്തകർക്ക് ശരത്കുമാറിന്‍റെ നിർദേശം

ചെന്നൈ: അനുയായികളും പാർട്ടി പ്രവർത്തകരും കൈകളിൽ ‘നാട്ടാമൈ കുടുംബം’എന്ന് പച്ചകുത്തണമെന്ന വ്യത്യസ്തമായ ആഹ്വാനവുമായി തമിഴ് നടനും ബിജെപി നേതാവുമായ ആർ. ശരത്കുമാർ.

എഗ്‌മോറിലെ സ്വകാര്യ ഹോട്ടലിൽ അണികൾക്കായി സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം ഈ ആശയം മുന്നോട്ടുവച്ചത്. കൈയിൽ ഈ വാക്ക് പച്ചകുത്തുന്ന പ്രവർത്തകർക്ക് തന്നെയൊന്നു നേരിൽ കാണാനുള്ള ‘ഗ്രീൻ കാർഡ് ’ആയി ഇതു പ്രവർത്തിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

തന്‍റെ കരിയറിലെ സൂപ്പർഹിറ്റ് ചിത്രമായ ‘നാട്ടാമൈ’യെ ആസ്പദമാക്കിയാണ് ഈ പരാമർശം. പച്ചകുത്തുന്നത് സ്വയം തോന്നിയ ആശയമാണെന്നും ആരെയും നിർബന്ധിക്കുന്നില്ലെന്നും താത്പര്യമുള്ളവർക്ക് സ്വന്തം ഇഷ്‌ടപ്രകാരം ചെയ്യാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമാ ഷൂട്ടിംഗുകൾ പൂർത്തിയാകുന്നതോടെ സ്വന്തം കൈയിലും ഈ വാക്ക് പച്ചകുത്തുമെന്നും ശരത്കുമാർ കൂട്ടിച്ചേർത്തു.

ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്ന ശരത്കുമാർ, താൻ ബിജെപിയിൽത്തന്നെ ഉറച്ചുനിൽക്കുമെന്നും പഴയ പാർട്ടിയായ സമത്വ മക്കൾ കക്ഷി പുനരുജ്ജീവിപ്പിക്കില്ലെന്നും വ്യക്തമാക്കി.

സമത്വ മക്കൾ കക്ഷി ബിജെപിയിൽ ലയിച്ചതിനുശേഷവും അണികളെ ഏകോപിപ്പിച്ചുനിർത്താനാണ് അദ്ദേഹം ഇത്തരമൊരു ആശയം മുന്നോട്ടുവച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏതായാലും ശരത്കുമാറിന്‍റെ ഈ പ്രഖ്യാപനം ഇപ്പോൾ തമിഴ്‌നാട് രാഷ്‌ട്രീയത്തിലും സമൂഹമാധ്യമങ്ങളിലും വൻ ചർച്ചയായിരിക്കുകയാണ്.

District News

സ്ഥിരംസമിതി തെരഞ്ഞെടുപ്പ്: എൽഡിഎഫും യുഡിഎഫും കൈകോർത്തു; തൃപ്പൂണിത്തുറയിൽ എൻഡിഎയ്ക്ക് തിരിച്ചടി

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭാ സ്ഥിരം സമിതിയധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് തിരിച്ചടി. എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ കൈകോർത്തതോടെ ആകെയുള്ള ആറ് സ്ഥിരംസമിതികളിൽ അഞ്ച് സമിതികൾ എൽഡിഎഫും യുഡിഎഫും പങ്കിട്ടെടുത്തു.

വികസനകാര്യം, ക്ഷേമകാര്യം, വിദ്യാഭ്യാസം എന്നീ സ്ഥിരം സമിതികൾ എൽഡിഎഫും പൊതുമരാമത്ത്, ആരോഗ്യം എന്നീ സ്ഥിരം സമിതികൾ യുഡിഎഫും നേടി. നഗരസഭാ വൈസ് ചെയർപേഴ്സൺ അധ്യക്ഷയാകുന്ന ധനകാര്യ സമിതി മാത്രമാണ് എൻഡിഎയ്ക്ക് നേടാനായത്.

നഗരസഭാ അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പിൽ പരസ്പരം മുഖം തിരിച്ചിരുന്ന എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ സ്ഥിരം സമിതിയധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പിൽ ധാരണയാകാൻ തീരുമാനിക്കുകയായിരുന്നു. ഒന്പതിനാണ് സ്ഥിരം സമിതികളിലെ അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫിൽ നിന്നും പൊതുമരാമത്ത് സമിതിയിൽ പി.ബി. സതീശനും ആരോഗ്യകാര്യത്തിൽ മഞ്ജു ബിനുവും അധ്യക്ഷന്മാരാകുമെന്ന് കരുതുന്നു.

അതേ സമയം ഇരുമുന്നണികളും തമ്മിൽ സഹകരണത്തിന്‍റെ പാലമിട്ടതോടെ എൻഡിഎയുടെ നേതൃത്വത്തിലുള്ള നഗരസഭാ ഭരണത്തിന് എത്ര നാൾ മുന്നോട്ടു പോകാനാകുമെന്ന കാര്യം കണ്ടറിയേണ്ടി വരും. അടുത്ത് വരാനിരിക്കുന്ന നഗരസഭാ ബജറ്റവതരണ സമയം എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ കൈക്കൊള്ളുന്ന നിലപാടുകളായിരിക്കും നഗരസഭാ ഭരണത്തിൽ നിർണായകമാകുക.

വികസനം അട്ടിമറിക്കാനുള്ള ശ്രമമെന്ന് ബിജെപി

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയുടെ വികസനം അട്ടിമറിക്കാനുള്ള ശ്രമമാണ് തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ, സിപിഎം- കോൺഗ്രസ് കൂട്ടുകെട്ട് മൂലം ജനങ്ങൾ കണ്ടതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്. ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സിറ്റി ജില്ല പ്രസിഡന്‍റ് കെ.എസ്. ഷൈജു അധ്യക്ഷത വഹിച്ചു.

National

നവജാത ശിശുവിന്‍റെ മൃതദേഹം തെരുവ് നായ കടിച്ചുകീറി

ലക്നോ: നവജാത ശിശുവിന്‍റെ കൈയും തലയും ഇല്ലാത്ത മൃതശരീരവുമായി പാര്‍ക്കില്‍ തെരുവു നായ. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം.

ഫ്രണ്ട്‌സ് പാര്‍ക്കിലേയ്ക്ക് തുണിയില്‍ പൊതിഞ്ഞ നിലയിലുള്ള കുട്ടിയുടെ മൃതദേഹവുമായി തെരുവുനായയെ പ്രദേശവാസികളാണ് ആദ്യം കണ്ടത്. ആളുകളെ കണ്ടതോടെ കടിച്ചു പിടിച്ച പൊതി താഴെയിട്ട് നായ ഓടി രക്ഷപ്പെട്ടു.

തലയും കൈയും നഷ്ടപ്പെട്ട നിലയില്‍ വികൃതമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുണി നീക്കം ചെയ്ത് നോക്കിയ നാട്ടുകാരാണ് വികൃതമായ നിലയിലുള്ള മൃതദേഹം കണ്ടെത്തുന്നത്. നെഞ്ചില്‍ ഗുരുതര പരിക്കുകള്‍ ഉണ്ടായിരുന്നു.

ജനിച്ച് 24 മുതല്‍ 36 മണിക്കൂര്‍ വരെ ആയ കുഞ്ഞിന്‍റേതാണ് മൃതദേഹം എന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ കൈപ്പത്തിയില്‍ കാനുലയുണ്ടായിരുന്നതുകൊണ്ട് ഹോസ്പിറ്റലിലോ നേഴ്‌സിംഗ് ഹോമിലോ ജനിച്ചതാണെന്നാണ് പോലീസ് നിഗമനം.

നിയമവിരുദ്ധമായി ഗര്‍ഭഛിദ്രം നടത്തി നവജാത ശിശുവിനെ മാലിന്യക്കൂമ്പാരത്തിലേക്ക് വലിച്ചെറിഞ്ഞതായിരിക്കാമെന്നാണ് പോലീസിന്‍റെ സംശയം. മരിച്ചതിനെത്തുടര്‍ന്ന് കുഴിച്ചിട്ടതായിരിക്കാമെന്നും അവിടെ നിന്ന് നായ കടിച്ച് കൊണ്ടുവരാനുള്ള സാധ്യതയും പോലീസ് സംശയിക്കുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Latest News

Corehub Up