Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Increasing

പൊതുസ്ഥലത്ത് പുകവലിക്കാർ പെരുകുന്നു

കൊച്ചി: കേരളത്തിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നായ കൊച്ചിയില്‍ പൊതുസ്ഥലങ്ങളിലെ പുകവലിക്കാരുടെ എണ്ണം വര്‍ധിക്കുന്നു.

പൊതുസ്ഥലങ്ങളിലും നഗരത്തിന്‍റെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലും രാത്രി ജീവിതം സജീവമായ മേഖലകളിലും ഐടി പാര്‍ക്കുകള്‍ക്ക് സമീപവുമെല്ലാം പുകവലിക്കാരുടെ സാന്നിധ്യം വര്‍ധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

ലഹരിയുടെ ആദ്യപടിയായിട്ടാണ് പുകവലിയെ കാണുന്നത്. പുകവലി വ്യക്തിപരമായ ആരോഗ്യത്തെ മാത്രമല്ല, കുടുംബത്തെയും സമൂഹത്തെയും പൊതുജനാരോഗ്യ സംവിധാനത്തെയും ബാധിക്കുന്ന ഗുരുതര പ്രശ്‌നമായി മാറുകയാണെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്.

ഒരു മാസത്തിനിടെ 156 കോട്പ കേസുകള്‍

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി കൊച്ചി നഗരത്തില്‍ നടക്കുന്ന പരിശോധനയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 156 കോട്പ കേസുകളാണ്.

ജൂണ്‍ രണ്ടു മുതല്‍ ജൂലൈ ഒമ്പതുവരെയുള്ള കണക്കാണിത്. കേസുകളുടെ എണ്ണം വര്‍ധിക്കുമ്പോഴും പുകവലി, പുകയിലെ ഉത്പന്നങ്ങളുടെ വില്പന ഒളിഞ്ഞും തെളിഞ്ഞും നടക്കുന്നുണ്ടെന്നതാണ് വസ്തുത. ഹാന്‍സ്, നിരോധിത സിഗരറ്റുകള്‍ എന്നിവയാണ് പിടിച്ചെടുത്തതില്‍ ഏറെയും.

District News

തണുപ്പ് കൂടി; ജലദോഷപ്പനി വര്‍ധിക്കുന്നതായി ആരോഗ്യവകുപ്പ്

കോഴിക്കോട്: തണുപ്പ് കൂടിയതോടെ ജില്ലയിൽ പനി വ്യാപിക്കുന്നു. ഒപ്പം ചിക്കൻ പോക്സ് കേസുകളും കൂടുന്നുണ്ട്.ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നിവക്കും കുറവ് വന്നിട്ടില്ല.

ജലദോഷപ്പനിയാണ് കൂടുതൽ പേർക്കും. നൂറുകണക്കിന് പേരാണ് ദിനംപ്രതി പനിയും കഫക്കെട്ടുമായി സർക്കാർ സ്വകാര്യ ആശുപത്രിയിലെത്തുന്നത്. കഫക്കെട്ട് കൂടി ആശുപത്രിയിൽ കിടത്തിച്ചികിത്സ തേടേണ്ട അവസ്ഥയാണ് പലർക്കും. ജലദോഷം പിടിപെട്ടാൽ കഫക്കെട്ട് മാറാൻ ഒരുമാസവും അതിലധികവും സമയമെടുക്കുമെടുക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.

ഇത്തവണ തണുപ്പ് കൂടുതലായതാണ് ജലദോഷപ്പനി വർധിക്കാനിടയാക്കിയതെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ഈ വർഷം ഇതുവരെ 5,115 പേർ പനിയും 111 പേർ ചിക്കൻ പോക്സും ബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയതായി ആരോഗ്യ വകുപ്പിന്‍റെ വെബ്സൈറ്റിൽ വ്യക്തമാവുന്നു.

സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ചികിത്സ തേടുന്നവർ ഈ കണക്കിൽപ്പെടില്ല. കുട്ടികൾക്കും യുവാക്കൾക്കും ഇടയിൽ ചിക്കൻ പോക്സും വർധിക്കുന്നുണ്ട്.മുമ്പ് സീസണലായിരുന്നു ചിക്കൻ പേക്സ്, ഡങ്കിപ്പനി, മഞ്ഞപ്പിത്തം അടക്കമുള്ള അസുഖങ്ങൾ ഇപ്പോൾ എല്ലാ സീസണിലും ഉണ്ടെന്നതും വെല്ലുവിളിയാവുന്നുണ്ട്.

Latest News

Corehub Up