Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K.sudhakaran

കോൺഗ്രസിൽ പുതിയ സമവാക്യം; കെ.സി-കെ.എസ് ഗ്രൂപ്പുകൾ ഒന്നിക്കുന്നു

കണ്ണൂർ: കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച മുറുകുന്നതിനിടെ കെ.സുധാകരന്‍റെയും കെ.സി.വേണുഗോപിലിന്‍റെയും ഗ്രൂപ്പുകൾ സംയുക്ത യോഗം ചേർന്നു. കണ്ണൂരിലെ കെ.സുധാകരന്‍റെ വീട്ടിലാണ് ഗ്രൂപ്പ് നേതാക്കൾ ഒത്തുകൂടിയത്.

കൂടാളി മണ്ഡലം പ്രസിഡന്‍റ് പ്രസാദ്, മട്ടന്നൂർ ബ്ലോക്ക്‌ സെക്രട്ടറി എൽ. ജി. ദയാനന്ദ്, ഡിസിസി സെക്രട്ടറി വി. ആർ. പ്രസാദ്, എന്നിവരാണ് കെ. സുധാകരന്‍റെ വീട്ടിൽ എത്തിയത്. വ്യക്തിപരമായ സന്ദർശനമാണെന്ന് നേതാക്കൾ പറഞ്ഞു. എത്തിയവരെല്ലാം കെ.എസ് പക്ഷക്കാരാണ്.

കെ. മുരളീധരൻ, കെ.സുധാകരൻ എന്നിവരുൾപ്പെടെ മുതിർന്ന നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ച സാഹചര്യത്തിലാണ് കണ്ണൂരിലെ ഗ്രൂപ്പ് യോഗം. മുൻ പിസിസി അധ്യക്ഷന്മാരെയാണ് ഹൈക്കമാൻഡ് വിളിപ്പിച്ചത്.

Kerala

പുതുയുഗ യാത്രയിൽ നിന്ന് കെ.സുധാകരൻ വിട്ടുനിന്നു

കണ്ണൂർ: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന യുഡിഎഫിന്‍റെ പുതുയുഗ യാത്രയിൽ നിന്ന് കെ.സുധാകരൻ എംപി വിട്ടുനിന്നു. യാത്ര ശനിയാഴ്ച കണ്ണൂർ ജില്ലയിൽ പ്രവേശിച്ചിട്ടും സുധാകരൻ പങ്കെടുക്കാത്തത് ചർച്ചയായിക്കഴിഞ്ഞു.

വൈകുന്നേരം പയ്യന്നൂരിലായിരുന്നു യാത്രയുടെ ആദ്യ സ്വീകരണം. അതിനിടെ വിശദാകരണവുമായി സുധാകരൻ രംഗത്തെത്തി. കേസുമായി ബന്ധപ്പെട്ട് എറണാകുളത്തായതിനാൽ പങ്കെടുത്തില്ലെന്നാണ് വിശദീകരണം.

ഇന്നലെ കുമ്പളയിലെ യാത്രയുടെ ഉദ്ഘാടന വേദിയിൽ നിന്ന് സുധാകരൻ ഇറങ്ങിപ്പോയിരുന്നു. ഇതിനുശേഷം കാസർഗോട്ടെ സ്വീകരണ വേദികളിലൊന്നും അദ്ദേഹം പങ്കെടുത്തിരുന്നില്ല.

Kerala

പാർട്ടിയിൽ അനൈക്യമുണ്ടാക്കുന്നത് നേതാക്കന്മാർ: കെ. സുധാകരൻ

തിരുവനന്തപുരം: നേതാക്കന്മാരാണ് ഈ പാർട്ടിയിൽ അനൈക്യം ഉണ്ടാക്കുന്നവരെന്നും അനൈക്യം ഉണ്ടാക്കുന്നത് നിർത്തിയാൽ അടുത്ത തിരഞ്ഞെടുപ്പിൽ വിജയിച്ചു വരാമെന്നും കെപിസിസി മുൻഅധ്യക്ഷൻ കെ.സുധാകരൻ.

ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ചു. അതൃപ്തി നേരെ മുഖം നോക്കി പറഞ്ഞു. ഇല്ലേൽ വള്ളത്തിലാകും. അനുകൂല നടപടി പ്രതീക്ഷിക്കുന്നുവെന്നും കെ. സുധാകരൻ വ്യക്തമാക്കി.

കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഇല്ല. ഒരു പാർട്ടിയാകുമ്പോൾ ഒരു വിഷയത്തിൽ രണ്ട് അഭിപ്രായം ഉണ്ടാകും. അത് തർക്കമല്ല. ആശയവിനിമയങ്ങൾ നടക്കുന്നുണ്ട്. എല്ലാവരും പരസ്പരം ബന്ധപ്പെടുന്നുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Kerala

ഷാഫിയെ മർദിച്ച സംഭവം; കോൺഗ്രസ് പകരം ചോദിക്കുമെന്ന് കെ.സുധാകരൻ

കോഴിക്കോട്: പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപി അടക്കമുള്ള നേതാക്കളുടെയും പ്രിയ സഹപ്രവർത്തകരുടെയും ശരീരത്തിൽ നിന്നും പൊടിഞ്ഞ ചോരയ്ക്ക് കോൺഗ്രസ് പകരം ചോദിക്കുമെന്ന് കെപിസിസി മുൻ അധ്യക്ഷൻ കെ.സുധാകരൻ.

എകെജി സെന്‍ററില്‍നിന്ന് കിമ്പളം വാങ്ങി പിണറായിക്ക് വിടുപണി ചെയ്യാനിറങ്ങിയ പോലീസുകാര്‍ നേരേചൊവ്വേ പെന്‍ഷന്‍പറ്റി വീട്ടില്‍ പോകില്ല. കെ.കെ. ഷൈലജയെ തോല്‍പ്പിച്ചതിന്‍റെ ദേഷ്യമാണെങ്കില്‍ ജനാധിപത്യരീതിയില്‍ തീര്‍ക്കണം.

കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയത്തോട് രാഷ്ട്രീയംപറഞ്ഞ് പിടിച്ചുനില്‍ക്കാന്‍ കെല്‍പ്പില്ലാതെ പോലീസിനെ ഉപയോഗിച്ച് സിപിഎം നടത്തുന്ന നാണംകെട്ട കളി അവസാനിപ്പിക്കണമെന്നും പോസ്റ്റില്‍ പറയുന്നു.

ശബരിമലയിലെ സ്വര്‍ണപ്പാളി കട്ടെടുത്ത വിഷയത്തില്‍ പ്രതികരിക്കരുതെന്നാണ് പോലീസിനെ ഉപയോഗിച്ച് ആക്രമണം നടത്തി സിപിഎം പറഞ്ഞുവയ്ക്കുന്നത്. ശബരിമലയില്‍ വിശ്വാസികള്‍ക്കൊപ്പം എന്നും കോണ്‍ഗ്രസുണ്ട്. ചോരയില്‍ മുക്കി സമരങ്ങളെ ഇല്ലാതാക്കാമെന്ന് ഒരാളും കരുതേണ്ടെന്നും സുധാകരന്‍ കുറിച്ചു.

കൂടുതല്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ ഉണ്ടാകുമെന്നും ഇടതുപക്ഷത്തിന്‍റെ ദുര്‍ഭരണത്തെ തുടച്ചുനീക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.

Latest News

Corehub Up