x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അപ്രതീക്ഷിത ട്വിസ്റ്റ്; സുധാകരനും അടൂര്‍ പ്രകാശും മത്സരിച്ചേക്കും


Published: March 17, 2026 07:13 AM IST | Updated: March 17, 2026 07:18 AM IST

ന്യൂഡൽഹി: കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്. എംപിമാരായ കെ.സുധാകരനും അടൂര്‍ പ്രകാശിനും ഇളവു നൽകിയതായി റിപ്പോർട്ടുകളുണ്ട്. വിജയസാധ്യത പരിഗണിച്ചാണ് ഇരുവർക്കും ഇളവു നൽകിയത്.

അതേസമയം ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. 55 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് നീക്കം. രാവിലെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേരും. തിരുവനന്തപുരം ഉൾപ്പടെ പല ജില്ലകളിലും വലിയ തർക്കം തുടരുകയാണ്.

ചർച്ചകൾക്കായി കെ.സുധാകരൻ ഡൽഹിക്ക് തിരിച്ചു. പുലർച്ചെയുള്ള വിമാനത്തിൽ അദ്ദേഹം കണ്ണൂരിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ടത്. സീറ്റിന്‍റെ കാര്യത്തിൽ ഉറപ്പു ലഭിച്ചാൽ മാത്രമേ ഡൽഹിയിലേക്ക് തിരിച്ചുവരൂ എന്നായിരുന്നു നേരത്തെയുള്ള നിലപാട്.

Tags : candidate list congress k.sudhakaran adoor prakash

Recent News

Corehub Up