Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Launched

ഓക്സിജനില്‍ ബോഷ് കമ്പനിയുടെ വാഷിംഗ് മെഷീനുകളുടെ ലോഞ്ച് നടത്തി

കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടില്‍ ബോഷ് കമ്പനിയുടെ പുതിയ സാങ്കേതിക വിദ്യയിലുള്ള മൂന്ന് വാഷിംഗ് മെഷീനുകളുടെ സംസ്ഥാനതല ലോഞ്ച് നടത്തി.

കോട്ടയത്ത് നടന്ന പരിപാടി ബോഷ് ഇന്ത്യ റീജണല്‍ റീട്ടെയില്‍ മാനേജര്‍ റോബി ദേവസ്യ, ഓക്സിജന്‍ സിഇഒ ഷിജോ കെ. തോമസ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

ഇന്ത്യയിലെ വാഷിംഗ് മെഷീന്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ പുതിയ ടോപ്പ് ലോഡ് വാഷിംഗ് മെഷീന്‍ ശ്രേണി ബോഷ് പുറത്തിറക്കിയത്.

ഏഴു മുതല്‍ 12 കിലോഗ്രാം വരെയുള്ള ശേഷിയുള്ള മോഡലുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പെര്‍ഫോമന്‍സിനായി അഡ്വാന്‍സ് വാഷ് ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്.

വസ്ത്രങ്ങളുടെ ഗുണനിലാവാരം നഷ്ടമാകാതെ കറകള്‍ നീക്കാനുള്ള പവര്‍വേവ് വാഷ് സാങ്കേതികവിദ്യ, തുണിത്തരങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലുള്ള 10 സ്മാര്‍ട്ട് വാഷ് പ്രോഗ്രാമുകള്‍ തുടങ്ങിയ സംവിധാനങ്ങളും മെഷീനുകളിലുണ്ട്.

ഓക്സിജന്‍ ഷോറൂമുകളില്‍ വാഷിംഗ് മെഷീനുകള്‍ക്ക് പ്രത്യേക ക്യാഷ് ബാക്ക് ഓഫറുകളും ഇഎംഐ, എക്സ്ചേഞ്ച് സൗകര്യവുമുണ്ട്. 9020100100.

District News

"ഓപ്പണ്‍ കബോര്‍ഡ്' പ്രവർത്തനമാരംഭിച്ചു

മൂടിയൂര്‍ക്കര: മുടിയൂര്‍ക്കര തിരുക്കുടുംബ പള്ളിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് ജംഗ്ഷനില്‍ ഓപ്പണ്‍ കബോര്‍ഡ് പ്രവര്‍ത്തനമാരംഭിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു. വികാരി ഫാ.ഡോ. ഫിലിപ്പ് നെല്‍പ്പുരപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.

മെഡിക്കല്‍ കോളജില്‍ വരുന്ന രോഗികള്‍ക്ക് ആവശ്യമായ പായ, തലയിണ, ബെഡ് ഷീറ്റ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ 24 മണിക്കൂറും കബോര്‍ഡില്‍ സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയാണിത്. യോഗത്തില്‍ മെഡിക്കൽ കോളജ് ആർഎംഒ ഡോ. സാം ക്രിസ്റ്റി മാമ്മന്‍, കൈക്കാരന്മാര്‍, വിവിധ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിച്ചു.

Business

ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി  അവതരിപ്പിച്ചു

കൊച്ചി: 160 സിസി വിഭാഗത്തിലെ ഏറ്റവും കരുത്തുറ്റ മോട്ടോര്‍സൈക്കിളായ ടിവിഎസ് അപ്പാച്ചെ ഈ സെഗ്‌മെന്‍റിൽ ആര്‍ടിആര്‍ 160 4വി പുതുമകളുമായി അവതരിപ്പിച്ചു.

ഇരുചക്ര-മുച്ചക്ര വാഹന മേഖലയിലെ ആഗോള മുന്‍നിരക്കാരായ ടിവിഎസ് മോട്ടോര്‍ കമ്പനി (ടിവിഎസ്എം) നിലവിലുള്ള ടോപ്പ് വേരിയന്‍റിനൊപ്പം രണ്ട് പുതിയ വേരിയന്‍റുകളാണ് അവതരിപ്പിച്ചത്.

ഈ അപ്ഡേറ്റോടെ പ്രൊജക്ടര്‍ ഹെഡ് ലാമ്പ്, ഓള്‍-എല്‍ഇഡി ലൈറ്റിംഗ്, അസിസ്റ്റ് ആന്‍ഡ് സ്ലിപ്പര്‍ ക്ലച്ച് എന്നീ ഫീച്ചറുകള്‍ ഇനിമുതല്‍ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി നിരയുടെ എല്ലാ പതിപ്പുകളിലും ലഭ്യമാകും.

Business

സിബി ലോജിസ്റ്റിക്സ് ഓൺലൈൻ എസ്9 ആപ് അവതരിപ്പിച്ചു

കൊച്ചി: ചരക്കുഗതാഗതത്തിൽ ഓൺലൈൻ സേവനവുമായി മലയാളി സംരംഭകൻ. രാജ്യത്തെ വിവിധ ട്രക്ക് ഓപ്പറേറ്റർമാരുമായി സഹകരിച്ചുള്ള സിബി ലോജിസ്റ്റിക്സ് ഓൺലൈൻ എസ് 9 ആപ്പിനാണ് സിബി എം. ലൂക്കോസ് തുടക്കമിട്ടത്.

ഉപഭോക്താക്കൾ, ട്രക്ക് ഉടമകൾ, ഡ്രൈവർമാർ എന്നിവരെ ഒരേ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ എത്തിച്ച് ചരക്കുഗതാഗത സൗകര്യം ഏറ്റവും വേഗത്തിലും സുതാര്യവുമാക്കുന്നതാണ് എസ്9 ഡിജിറ്റൽ ആപ്പ്. കൃത്യസമയത്തു ഡെലിവറി, ട്രാക്കിംഗ്, ലളിതമായ പേമെന്‍റ് സൗകര്യം എന്നിവ ആപ്പിനുണ്ട്. മികച്ച ഉപഭോക്തൃ സേവനത്തിനായി ചരക്കുലോറി ശൃംഖലയും റിയൽ ടൈം ബുക്കിംഗ്, അഡ്വാൻസ്‌ഡ് ട്രാക്കിംഗ് സംവിധാനം എന്നിവയും തയാറാക്കിയിട്ടുണ്ട്.

നിർമിതബുദ്ധിയിലൂടെ അത്യാധുനിക സാങ്കേതികവിദ്യയിൽ വികസിച്ച എസ്9 ലോജിസ്റ്റിക് ആപ് പ്ലേസ്റ്റോറിലും ആപ് സ്റ്റോറിലും ലഭിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ സിബി എം. ലൂക്കോസ് അറിയിച്ചു. മൂന്നുവർഷം കൊണ്ട് 10,000 ട്രക്കുകളെ ഈ പ്ലാറ്റ്ഫോമിന്‍റെ ഭാഗമാക്കാൻ സാധിച്ചു.

കേരളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സിബി ലോജിസ്റ്റിക് എസ് 9 ആപ്പിന് പത്തു സംസ്ഥാനങ്ങളിൽ ഓഫീസ് പ്രവർത്തനമുണ്ട്.സേവനം രാജ്യത്തുടനീളം വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കോട്ടയം സ്വദേശിയായ സിബി രാജ്യത്തെ പ്രമുഖ നിയന്ത്രിത ബ്ലാസ്റ്റിംഗ് വിദഗ്‌ധരായ സിബി മൈനിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്‌ചറിന്‍റെ സ്ഥാപകൻകൂടിയാണ്. സിബി ലോജിസ്റ്റിക്സിന്‍റെ ട്രക്ക് അഗ്രിഗേഷൻ എസ്9 കസ്റ്റമർ ആപ് പ്രവർത്തനോദ്ഘാടനം കൊച്ചിയിൽ നടന്നു.

Business

ടിവിഎസ് ഓര്‍ബിറ്റര്‍ വി1 പുറത്തിറക്കി

കൊച്ചി: ടിവിഎസ് മോട്ടോര്‍ കമ്പനി ഇലക്ട്രിക് വാഹന ശ്രേണിയിലെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള സ്കൂട്ടറായ ടിവിഎസ് ഓര്‍ബിറ്റര്‍ വി1 (1.8 കെഡബ്ല്യുഎച്ച്) പുറത്തിറക്കി.

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ബാറ്ററി-ആസ്-എ-സര്‍വീസ് (ബാസ്) പദ്ധതിയും കമ്പനി അവതരിപ്പിച്ചു.

ബാസ് പദ്ധതിയുടെ അവതരണത്തോടെ ടിവിഎസ് മോട്ടോറിന്‍റെ ഇലക്ട്രിക് സ്കൂട്ടര്‍ ശ്രേണി ഇനി പിഎം ഇ-ഡ്രൈവ് ഉള്‍പ്പെടെ 49,999 രൂപ എന്ന പ്രാരംഭവിലയില്‍ ലഭ്യമാകും.

ബാസ് മോഡല്‍ വാഹനത്തിന്‍റെ പ്രാരംഭ വില കുറയ്ക്കുന്നതിനൊപ്പം ബാറ്ററിക്ക് ദീര്‍ഘകാല ഉറപ്പും ലഭിക്കും. ബാസ് പ്ലാന്‍ ഇല്ലാതെ പുതിയ മോഡല്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിഎം ഇ-ഡ്രൈവ് ഉള്‍പ്പെടെ 84,500 രൂപയാണ് എക്സ്ഷോറൂം വില.

Business

മലബാര്‍ ഗോള്‍ഡ് സോള്‍ അവതരിപ്പിച്ചു

കൊച്ചി: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സിന്‍റെ പുതിയ ലൈറ്റ്‌ വെയ്റ്റ് ആഭരണ ശേഖരമായ സോള്‍ പുറത്തിറക്കി. സമകാലിക ഡിസൈനുകളില്‍ സ്ത്രീകള്‍ക്കായി നിര്‍മിച്ച ആഭരണ ശേഖരമാണിത്.

14, 18 കാരറ്റ് സ്വര്‍ണത്തില്‍ പ്രകൃതിദത്ത വജ്രങ്ങള്‍ കൊണ്ടാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്. ഡയമണ്ട് പെന്‍ഡന്‍റുകള്‍, ഇയര്‍ റിംഗുകള്‍, മോതിരങ്ങള്‍, ബ്രേസ്‌ലെറ്റുകള്‍, ചെയിനുകള്‍ എന്നിവ പുതിയ ശേഖരത്തിലുണ്ട്.

20,000 രൂപ മുതല്‍ ആരംഭിക്കുന്ന സോള്‍ കളക്ഷന്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്‍റെ എല്ലാ ഷോറൂമുകളിലും ഓണ്‍ലൈനിലും ലഭിക്കും.

Tech

സ്മാർട്ട്‌ ഫോൺ ഇനി കൂടുതൽ "സ്വകാര്യമാകും'; ഗാലക്‌സി എസ് 26 സീരീസ് അവതരിപ്പിച്ച് സാംസംഗ്

യാത്രകളിലും പൊതു ഇടങ്ങളിലും സ്മാർട്ട്ഫോൺ ഉപയോഗിക്കുമ്പോൾ സ്വകാര്യത സംരക്ഷിക്കപ്പെടില്ലെന്ന് ആശങ്കപ്പെട്ടവർക്ക് ഇതാ സന്തോഷ വാർത്ത. ലോകത്തിലെ ആദ്യത്തെ ഇൻ-ബിൽറ്റ് പ്രൈവസി ഡിസ്പ്ലേ സവിശേഷതയോടെ സാംസംഗ് ഗാലക്‌സി എസ് 26 സീരീസ് അവതരിപ്പിച്ചു.

സ്മാർട്ട്‌ ഫോണിൽ എഐ അനുഭവം കൂടുതൽ ലളിതവും സ്വാഭാവികവുമാക്കിയാണ് ഇന്നലെ വരെ സസ്പെൻസുകൾ നിലനിർത്തി എസ് 26 സീരീസ് അവതരിപ്പിച്ചത്. ഡിസ്പ്ലേയിൽ സ്വകാര്യത സംരക്ഷിക്കാൻ ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും ഒരുമിച്ച് പ്രവർത്തിക്കുന്നതാണ് പ്രത്യേകത.

മൊബൈൽ ഫോണുകളിലെ എറ്റവും മുൻനിര കാമറ സിസ്റ്റം, ദൈനംദിന ഉപയോഗം ലളിതമാക്കുന്ന ഗാലക്സി എഐ ഫീച്ചറുകൾ, സ്ലിം ഡിസൈൻ, മെച്ചപ്പെടുത്തിയ നൈറ്റോഗ്രഫി വീഡിയോ, അപ്‌ഗ്രേഡ് ചെയ്ത സൂപ്പർ സ്റ്റഡി സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

മൂന്നാം തലമുറ എഐ സ്മാർട്ട്ഫോണുകളായ ഗാലക്സി എസ് 26, എസ്26 പ്ലസ്, എസ്26 അൾട്രാ എന്നിവ സങ്കീർണ പ്രവർത്തനങ്ങൾ ബാക്ക്ഗ്രൗണ്ടിൽ കൈകാര്യം ചെയ്യാൻ ശേഷിയുള്ളതാണ്. സ്‌നാപ് ഡ്രാഗൺ 8 എലൈറ്റ് ജൻ 5 മൊബൈൽ പ്ലാറ്റ്ഫോം ഫോർ ഗാലക്സി പ്രോസസറാണ് എസ്26 അൾട്രായ്ക്ക് കരുത്ത് നൽകുന്നത്.

സൂപ്പർ ഫസ്റ്റ് ചാർജിംഗ് 3.0 പിന്തുണയോടെ 30 മിനിറ്റിൽ 75 ശതമാനം വരെ ചാർജ് ലഭിക്കുമെന്ന് സാംസംഗ് ഇലക്ട്രോണിക്സിന്‍റെ സിഇഒ, പ്രസിഡന്‍റ് ആൻഡ് ഹെഡ് ഓഫ് ഡിവൈസ് എക്സ്പീരിയൻസ് ടി.എം. റോഹ് വ്യക്തമാക്കി.

1,39,999 രൂപയാണ് എസ്26 അൾട്രായുടെ പ്രാരഭ വില. ഗാലക്സി ബഡ്‌സ് 4 പ്രൊ, ഗാലക്സി ബഡ്‌സ് 4 എന്നിവയും സാംസംഗ് പുതിയതായി അവതരിപ്പിച്ചിട്ടുണ്ട്. മികച്ച ഹൈ-ഫൈ ഓഡിയോയും എർഗണോമിക് ഡിസൈനുമാണ് പ്രത്യേകത.

Kerala

അമൽജ്യോതി കോളജ് ഓഫ് എൻജിനിയറിംഗിൽ ബിസിനസ് സ്കൂൾ ആരംഭിച്ചു

കാഞ്ഞിരപ്പള്ളി: അമൽ ജ്യോതിയുടെ സിൽവർ ജൂബിലി സമ്മാനമായി അമൽ ജ്യോതി ബിസിനസ് (എബിഎസ്) സ്കൂൾ ആരംഭിക്കുന്നതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ആദ്യ ഡിഗ്രി പ്രോഗ്രാമായി ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ ഹോണേഴ്സ് (ബിബിഎ ഹോണേഴ്സ്) നുള്ള അഡ്മിഷൻ ആരംഭിച്ചു.

നാലു വർഷം നീളുന്ന ഈ ഡിഗ്രി പൂർണമായും റെസിഡൻഷ്യൽ ആണ്. ഐഐഎം, ഐഐടി തുടങ്ങി ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നു പ്രവൃത്തി പരിചയം നേടിയ അധ്യാപകരുടെ മേൽനോട്ടത്തിലാണ് ക്ലാസുകൾ നടക്കുക. അന്താരാഷ്ട്ര നിലവാരത്തിൽ ഉയർന്ന വിദ്യാഭാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് കോഴ്സ് ആരംഭിക്കുന്നത്.

പഠനത്തോടൊപ്പം പാഠ്യേതര മേഖലകളിലും പ്രാധാന്യം നൽകുന്ന കോഴ്സിൽ മാനേജ്മെന്‍റ്, സംരംഭകത്വം, ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ്, ഡിജിറ്റൽ ബിസിനസ്, എഐ എന്നിവയിൽ പ്രായോഗിക പരിശീലനം നൽകുന്നതോടൊപ്പം വർഷം തോറുമുള്ള ഇന്‍റേൺഷിപ്പ് വഴി പഠിക്കുന്നവ പ്രയോഗികമാക്കാനുള്ള കഴിവ് ആർജിക്കുവാനും അവസരം ലഭിക്കുന്നു. ഐഐമ്മിന്‍റെയും ലോകത്തെ മുൻനിര മാനേജ്‌മെന്‍റ് സ്ഥാപനങ്ങളുടെയും പാഠ്യപദ്ധതികളുടെ ചുവടുപിടിച്ചാണ് ഈ നൂതന ഡിഗ്രി പ്രോഗ്രാം രൂപപ്പെടുത്തിയിരിക്കുന്നത്.

ആധുനിക അധ്യാപന രീതികളും പരിചയസമ്പന്നരായ അധ്യാപകരും വ്യവസായ വിദഗ്ധരുടെ മെന്‍ററിംഗും ചേർത്ത് കേരളത്തിൽ ഒരു പുതിയ ബിസിനസ് മാനേജ്‌മന്‍റ് പരിശീലന രീതി അവതരിപ്പിക്കാനാണ് അമൽജ്യോതി ബിസിനസ് സ്കൂൾ മുന്നിട്ടിറങ്ങുന്നത്. പരിശീലനത്തിന്‍റെ നാലുവർഷങ്ങൾക്കുള്ളിൽത്തന്നെ യൂറോപ്പിലെ യൂണിവേഴ്സിറ്റികളിൽ എക്സ്ചേഞ്ച് പ്രോഗ്രാം, മിഡിൽ ഈസ്റ്റ് വിസിറ്റ്, ഭാരതത്തിലെ പ്രധാന വ്യവസായ സംരംഭങ്ങൾ കാണുവാനുള്ള അവസരങ്ങൾ, തുടങ്ങിയവ ഈ കോഴ്സിന്‍റെ സവിശേഷതകളാണ്. വിദ്യാർഥികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഇന്‍റേൺഷിപ്പുകൾ, ഇൻഡസ്ട്രി വിസിറ്റുകൾ സെമിനാറുകൾ, വർക്ക്ഷോപ്പുകൾ എന്നിവയും കോഴ്സിന്‍റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.നൂറു ശതമാനം പ്ലേസ്മെന്‍റും കരിയർ ഗൈഡൻസും വിദ്യാർഥികൾക്ക് ലഭ്യമാകുന്നു.

ഐഐഎം, ഐഐടി, തുടങ്ങി ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുപ്പത് വർഷത്തോളം അധ്യാപകനായിരുന്ന ഡോ. തോമസ് ജോസഫ് കോഴ്സ് ഡയറക്ടറായും ഫാ. പയസ് കൊച്ചുപറമ്പിൽ കോഴ്സ് കോഓർഡിനേറ്ററായും ചാർജെടുത്തു. വിശദമായ വിവരങ്ങൾക്കും അഡ്മിഷനും - www.amaljyothi.ac.in, [email protected]. പത്രസമ്മേളനത്തിൽ ഡയറക്ടർ റവ. ഡോ. റോയ് അബ്രഹാം പഴയപറമ്പിൽ, പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ്, കോഴ്സ് ഡയറക്ടർ - ബിബിഎ ഹോണേഴ്സ് ഡോ. തോമസ് ജോസഫ്, കോഴ്സ് കോഓർഡിനേറ്റർ ഫാ. പയസ് കൊച്ചുപറമ്പിൽ എന്നിവർ പങ്കെടുത്തു.

Latest News

Corehub Up