Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Operations

Kottayam

കുഴൽകിണർ കുടിവെള്ളപദ്ധതി പ്രവര്‍ത്തനമാരംഭിച്ചു

തോടനാല്‍: ജില്ലാ പഞ്ചായത്തിന്‍റെ 2025-26 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ച് തോടനാല്‍ കപ്പലിക്കുന്ന് ഭാഗത്ത് നിര്‍മിച്ച കുഴല്‍കിണര്‍ കുടിവെള്ള പദ്ധതി പ്രവര്‍ത്തനമാരംഭിച്ചു.

കുഴല്‍കിണര്‍ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജോസ്മോന്‍ മുണ്ടയ്ക്കല്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ജോസി പൊയ്കയില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോയി മാടയാങ്കല്‍, ഷാജി ഗണപതിപ്ലാക്കല്‍, ഷീന രാജേഷ്, പഞ്ചായത്തംഗങ്ങളായ സാജി വളവനാല്‍, ഡാലിയ ജോണി, അഖില്‍ രാജു, സജി തകിടിപ്പുറം, ജോഷി പുളിക്കല്‍, റെജി മറ്റത്തില്‍, പീറ്റര്‍ ചേരവേലില്‍, റോയി പുളിക്കല്‍, സുനില്‍ ചേരവേലില്‍, രാജേഷ് പുളിക്കക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.

District News

ജനറല്‍ ആശുപത്രിയിലെ കാന്‍റീൻ പ്രവർത്തനം നിലച്ചു; രോഗികൾ ദുരിതത്തിൽ

കാഞ്ഞിരപ്പള്ളി: ജനറല്‍ ആശുപത്രിയിലെ കാന്‍റീനിന്‍റെ പ്രവർത്തനം നിലച്ചതോടെ രോഗികൾ ദുരിതത്തിൽ. കരാര്‍ പുതുക്കി നല്‍കാന്‍ വൈകിയതാണ് കാന്‍റീനിന്‍റെ പ്രവര്‍ത്തനം നിലയ്ക്കാൻ കാരണം. ഇതോടെ രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും ദേശീയപാതയിലെത്തി ഭക്ഷണം വാങ്ങേണ്ട സ്ഥിതിയാണുള്ളത്.

കഴിഞ്ഞ അഞ്ചിനാണ് പഴയ കരാര്‍ പൂര്‍ത്തിയായതോടെ കാന്‍റീനിന്‍റെ പ്രവര്‍ത്തനം നിലച്ചത്. പഴയ കരാര്‍ തീരുന്നതിന് മുന്‍പ് പുതിയ കരാര്‍ നല്‍കിയിരുന്നെങ്കില്‍ കാന്‍റീനിന്‍റെ പ്രവര്‍ത്തനം നിലയ്ക്കുന്ന സാഹചര്യമുണ്ടാകില്ലായിരുന്നുവെന്നാണ് ഉയരുന്ന ആരോപണം. എന്നാല്‍ അഞ്ചിന് മുന്‍പ് രണ്ടുതവണ ലേലം വിളിച്ചിട്ടും എടുക്കാന്‍ ആളില്ലാതിരുന്നതാണ് കരാര്‍ നല്‍കാന്‍ വൈകുന്നതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

ഭീമമായ കരാര്‍ തുകയായതിനാലാണ് കരാര്‍ ഏറ്റെടുക്കാന്‍ പലരും മടിക്കുന്നതെന്നു പറയപ്പെടുന്നു. കഴിഞ്ഞ തവണ പ്രതിമാസം 1.92 ലക്ഷം രൂപയ്ക്കാണ് കരാര്‍ എറ്റെടുത്തത്. ഈ തുക മുതല്‍ ലേലം വിളിക്കുവാനേ നിയമപ്രകാരം അനുവാദമുള്ളൂ. ഇനി ആശുപത്രി വികസനസമിതി ചേര്‍ന്ന് കരാര്‍തുക കുറച്ച് തീരുമാനമെടുത്ത ശേഷമാകും പുതിയ ലേലം നടക്കുക.
ഒരു മാസം മുന്പെങ്കിലും ലേലനടപടികള്‍ ആരംഭിച്ചിരുന്നെങ്കില്‍ നിലവിലെ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ലെന്ന് ആരോപണമുണ്ട്.

Business

അക്വില ഫിനാൻസ് ശാഖ ചങ്ങനാശേരിയിൽ പ്രവർത്തനം തുടങ്ങി

തൃശൂർ: അയ്യന്തോൾ ആസ്ഥാനമായുള്ള ധനകാര്യ സ്ഥാപനമായ അക്വില ഫിനാൻസ് ലിമിറ്റഡിന്‍റെ പുതിയ ശാഖ ചങ്ങനാശേരിയിൽ പ്രവർത്തനമാരംഭിച്ചു. ചങ്ങനാശേരി മുനിസിപ്പൽ ചെയർമാൻ ജോമി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.

മാനേജിംഗ് ഡയറക്ടർ ജയകുമാർ പുത്തിരത്ത് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗണ്‍സിലർ എൽസമ്മ ജോബ്, വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡന്‍റ് റൗഫ് റഹീം എന്നിവർ പ്രസംഗിച്ചു.

ഡയറക്ടർ കെ.ആർ. ദിവ്യ, ഡിജിഎം മോഹനദാസ്, എജിഎം പ്രമീദ് പ്രഭാകർ, സീനിയർ മാനേജർ ഓപ്പറേഷൻസ് മഹേഷ് കുമാർ ജഗൻ, സീനിയർ മാനേജർ അഡ്മിനിസ്ട്രേഷൻ അജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

Latest News

Corehub Up