Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Temporary

ചുട്ടുപൊള്ളി പകൽ; താത്കാലിക തണല്‍ പന്തലുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: ഉഷ്ണതരംഗത്തിന്‍റെ സാഹചര്യത്തില്‍ സംസ്ഥാനത്തെ പൊതു ഇടങ്ങളിലെല്ലാം താത്കാലിക തണല്‍ പന്തലുകള്‍ ഒരുക്കാന്‍ നിര്‍ദേശം. വഴിയോരങ്ങള്‍, പ്രധാന മാര്‍ക്കറ്റുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ ആവശ്യത്തിന് വെള്ളം, ഒആര്‍എസ്, സൂര്യാഘാത പ്രഥമശുശ്രൂഷ സൗകര്യം എന്നിവ ഒരുക്കണം.

ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍‌, തദ്ദേശ ജനപ്രതിനിധിക‌ള്‍, ഉദ്യോഗസ്ഥര്‍, സര്‍വീസ്, ട്രേഡ് യൂണിയന്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ ഇക്കാര്യത്തില്‍ ഏകോപിത പ്രവര്‍ത്തനം നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉഷ്ണതരംഗ മുന്നറിയിപ്പുള്ള ഘട്ടങ്ങളില്‍ പൊതു പരിപാടികള്‍‌, സെലക്ഷന്‍ ട്രയലുകള്‍‌, പകല്‍പ്പൂരങ്ങള്‍, കലാകായിക പരിപാടികള്‍ തുടങ്ങിയവയ്ക്ക് കര്‍ശന നിയന്ത്രണവും വിലക്കും ഏര്‍പ്പെടുത്തും.

സംസ്ഥാനത്തു നിലവിലുള്ള ഉഷ്ണതരംഗം മൂലമുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഓണ്‍ലൈനായി ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് നിര്‍ദേശം. സാധ്യമായ ഇടങ്ങളില്‍ ട്രാഫിക് സിഗ്നല്‍ സമയ ദൈര്‍ഘ്യം കുറയ്ക്കാന്‍ ട്രാഫിക് ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടി ജില്ലാ കളക്ടര്‍മാര്‍ നടപടി സ്വീകരിക്കണം.

സഹകരണ സ്ഥാപനങ്ങള്‍ ബന്ധപ്പെട്ട പ്രദേശങ്ങളില്‍ സൗജന്യ തണ്ണീര്‍ പന്തല്‍ ഒരുക്കണം. കുടിവെള്ളം, സംഭാരം, തണ്ണിമത്തന്‍ തുടങ്ങിയവ ലഭ്യമാക്കാന്‍ ജനകീയ സംവിധാനമൊരുക്കണം. കുടുംബശ്രീ, സഹകരണ സ്ഥാപനങ്ങള്‍, യുവജന സംഘടനകള്‍, ക്ലബ്ബുകള്‍, മറ്റ് സര്‍വീസ്, സന്നദ്ധ, ട്രേഡ് യൂണിയന്‍ സംഘടനകള്‍ തുടങ്ങിയവരെല്ലാം ചേര്‍ന്ന് ഇതു നടപ്പാക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കണം.

Kerala

മഹാമാഘ മഹോത്സവം: ഭാരതപ്പുഴയിലെ താത്കാലിക പാലങ്ങള്‍ പരിശോധിക്കണമെന്നു ഹൈക്കോടതി

കൊച്ചി: തിരുനാവായയില്‍ നടക്കുന്ന മഹാമാഘ മഹോത്സവത്തോടനുബന്ധിച്ച് ഭാരതപ്പുഴയ്ക്കു കുറുകേ നിര്‍മിച്ച താത്കാലിക പാലങ്ങള്‍ പരിശോധിക്കണമെന്നു പൊതുമരാമത്ത് വകുപ്പിന് ഹൈക്കോടതി നിര്‍ദേശം.

2001ലെ കേരള നദീതീര സംരക്ഷണ നിയമം ലംഘിച്ചുവെന്നാരോപിച്ച് പാലത്തിന്‍റെ നിര്‍മാണം നിര്‍ത്തിവച്ച് റവന്യു അധികൃതര്‍ പുറപ്പെടുവിച്ച സ്റ്റോപ്പ് മെമ്മോ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് സി. ജയചന്ദ്രന്‍റെ ഉത്തരവ്. 2026 ജനുവരി 17 ലെ റവന്യു അധികാരികളുടെ ഉത്തരവില്‍ മതപരമായ ഉത്സവം നിരോധിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.

താത്കാലിക പാലത്തിന് സുരക്ഷാഭീഷണിയുള്ളതായി സര്‍ക്കാര്‍ അറിയിച്ചു. പത്തു ലക്ഷം ഭക്തര്‍ എത്തുമെന്നാണ് കരുതുന്നത്. ഇത്രയും ജനക്കൂട്ടത്തിന്‍റെ ഭാരം താങ്ങാന്‍ പാലത്തിനു ശേഷിയുണ്ടാകില്ല. നിര്‍ബന്ധിത ഹരിത പ്രോട്ടോകോള്‍ പാലിക്കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ അഭിഭാഷകന്‍ ആശങ്ക അറിയിച്ചു.

തുടര്‍ന്നാണ് പാലത്തിന്‍റെ സുരക്ഷയും ചുറ്റുമുള്ള അടിസ്ഥാനസൗകര്യങ്ങളും വിലയിരുത്താന്‍ പൊതുമരാമത്ത് വകുപ്പിന് കോടതി നിര്‍ദേശം നല്‍കിയത്. വലിയതോതിലുള്ള ജനക്കൂട്ടം നിയന്ത്രിക്കുന്നതിനും അപകടങ്ങള്‍ ഒഴിവാക്കുന്നതിനും ആവശ്യമായ അടിയന്തര പരിഹാര, സുരക്ഷാനടപടികള്‍ ശിപാര്‍ശ ചെയ്യാന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ക്കു കോടതി നിര്‍ദേശം നല്‍കി.

Latest News

Corehub Up