Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vhp

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ്: പ്രതിപക്ഷ നേതാക്കളുടെ മൊഴിയെടുക്കണമെന്ന് വിഎച്ച്പി

ലക്നോ: അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ നടന്നതായി പറയപ്പെടുന്ന സംഭാവന തട്ടിപ്പ് കേസിൽ, പ്രതിപക്ഷ നേതാക്കളുടെ മൊഴിയെടുക്കണമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) രംഗത്ത്. ഇതുസംബന്ധിച്ച കത്ത് വിഎച്ച്പി പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) കൈമാറി. പ്രിയങ്ക ഗാന്ധി വദ്ര, അരവിന്ദ് കെജ്‌രിവാൾ, സഞ്ജയ് സിംഗ്, രാം ഗോപാൽ യാദവ് തുടങ്ങിയ പ്രമുഖ പ്രതിപക്ഷ നേതാക്കളെ ചോദ്യം ചെയ്യണമെന്നാണ് വിഎച്ച്പിയുടെ ആവശ്യം.

ക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് ഈ നേതാക്കൾ പലതവണ പരസ്യമായി ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഈ ആരോപണങ്ങൾ കേസിനെക്കുറിച്ചുള്ള വ്യക്തമായ ധാരണ അവർക്കുണ്ടെന്നതിന്‍റെ തെളിവാണെന്നും, അതിനാൽ അന്വേഷണത്തിന്‍റെ ഭാഗമായി ഇവരുടെ മൊഴികൾ രേഖപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും വിഎച്ച്പി ചൂണ്ടിക്കാട്ടുന്നു. തങ്ങൾ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നിലെ തെളിവുകളും വിവരങ്ങളുടെ ഉറവിടവും ഹാജരാക്കാൻ ഇവർ ബാധ്യസ്ഥരാണെന്ന് വിഎച്ച്പി കത്തിൽ വ്യക്തമാക്കി.

അതേസമയം, അടിസ്ഥാനരഹിതമായാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെങ്കിൽ ബന്ധപ്പെട്ട നേതാക്കൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും എസ്‌ഐടിയോട് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര നേരത്തെ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് "ദയനീയവും ലജ്ജാകരവും" ആണെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. വിശ്വാസത്തോടെ രാജ്യത്തെ ജനങ്ങൾ നൽകിയ സംഭാവനകൾ തട്ടിയെടുക്കപ്പെട്ടത് ഗൗരവകരമാണെന്നും, സർക്കാർ സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.

 

National

ക്രിപ്റ്റോ ക്രൈസ്തവരെക്കുറിച്ച് ആശങ്കയുണ്ടെന്ന് വിഎച്ച്പി


പ്രയാഗ്‌രാജ്: മതംമാറ്റം ഔദ്യോഗിക രേഖയാക്കാത്ത ക്രിപ്റ്റോ ക്രൈസ്തവരെക്കുറിച്ച് ആശങ്കയുണ്ടെന്ന് വിശ്വഹിന്ദു പരിഷ(വിഎച്ച്പി). മതം മാറിയതിനുശേഷം സംവരണ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി ഇവർ അവരുടെ ഔദ്യോഗിക രേഖകൾ മാറ്റുന്നില്ല.


ഇത്തരക്കാരെക്കുറിച്ച് ആശങ്കയുണ്ടെന്ന് വിഎച്ച്പി ജനറൽ സെക്രട്ടറി മിലിന്ദ് പരന്ദെ പറഞ്ഞു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.മതം മാറിയവരുടെ പേരുകൾ മാറ്റാതിരിക്കുക എന്ന തന്ത്രമാണു സഭ സ്വീകരിച്ചിരിക്കുന്നത്.


മതം മാറിയവർ രഹസ്യക്രൈസ്തവരായി തുടരും. ഇവർ രേഖകളിലില്ലാത്തതിനാൽ ക്രൈസ്തവരുടെ ജനസംഖ്യാ കണക്കുകൾ മാറ്റമില്ലാതെ തുടരുകയാണെന്നു സഭയ്ക്ക് അവകാശപ്പെടാൻ കഴിയും.


ക്രിപ്റ്റോ ക്രൈസ്തവർ വിശ്വാസത്തിലും ആരാധനയിലും ക്രൈസ്തവരാണ്. എന്നാൽ, ഔദ്യോഗിക രേഖകളിൽ ഹിന്ദുക്കളായി തുടരുന്നു. സർക്കാരിനോ സമൂഹത്തിനോ അവരുടെ മതപരിവർത്തനത്തെക്കുറിച്ച് അറിയില്ല. അവരുടെ യഥാർഥ മതപരമായ ബന്ധം സഭയ്ക്കു മാത്രമേ അറിയൂ എന്നും അദ്ദേഹം പറഞ്ഞു. സംവരണ ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കാനാണ് ഇത്തരം ആളുകൾ അവരുടെ പേരുകളോ ഔദ്യോഗിക രേഖകളോ മാറ്റാത്തതെന്നും മിലിന്ദ് പരന്ദെ ആരോപിച്ചു.


വോട്ടർപട്ടിക പരിശോധിക്കുമ്പോൾ, ചില ഗ്രാമങ്ങളിൽ ക്രൈ സ്തവരൊന്നുമില്ല. എന്നിട്ടും അവിടെ ഒന്നിലധികം പള്ളികളുണ്ട്. ക്രൈസ്തവരൊന്നും താമസിക്കുന്നില്ലെങ്കിൽ, ഈ പള്ളികൾ ആർക്കുവേണ്ടിയാണ് നിർമിച്ചത്? മതപരിവർത്തനത്തിനം ന‌ടന്നതായി അവ വ്യക്തമായി സൂചിപ്പിക്കുന്നതായും വിഎച്ച്പി നേതാവ് പറഞ്ഞു.

Latest News

Corehub Up