Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Worried

റാങ്ക് പട്ടികയുണ്ട്, നിയമനമില്ല! കെഎഎസ് ഉദ്യോഗാർഥികൾ ആശങ്കയിൽ

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന്‍റെ (കെഎഎസ്) രണ്ടാം ബാച്ചിലേക്കുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് മാസങ്ങൾ പിന്നിട്ടിട്ടും പട്ടികയിൽനിന്നും ഒരു നിയമനം പോലും നടത്തിയില്ല. ഇതോടെ പട്ടികയിൽ ഇടംപിടിച്ചവർ ആശങ്കയിലാണ്. ഒരു വർഷം മാത്രം കാലാവധിയുള്ള റാങ്ക് പട്ടിക കഴിഞ്ഞ ജനുവരിയിലാണ് പ്രസിദ്ധീകരിച്ചത്.

ഓപ്പണ്‍ കാറ്റഗറി-11, സർക്കാർ ജീവനക്കാരിൽ നിന്ന് 10, സർക്കാർ ഗസറ്റഡ് ഓഫീസേഴ്സ് വിഭാഗത്തിൽ 10 എന്നിങ്ങനെ 31 ഓഴിവുകളിലേക്കാണ് നിയമനം നടത്തേണ്ടതെന്ന രീതിയിലായിരുന്നു പരീക്ഷയും അഭിമുഖവും നടത്തിയത്.

2026 ജനുവരി 30നാണ് കേരള പബ്ലിക് സർവീസ് കമ്മിഷൻ മൂന്ന് സ്ട്രീമുകളിലായി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. പരീക്ഷയും അഭിമുഖവും ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കി റാങ്ക് പട്ടികയിൽ ഇടം നേടിയ ഉദ്യോഗാർഥികളാണ് ഇപ്പോൾ നിയമനത്തിനായി കാത്തിരിക്കുന്നത്.

ഒഴിവുകൾ സംബന്ധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി പിഎസ്‌സിക്ക് നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് പിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിക്കുകയും പരീക്ഷ നടത്തുകയും ചെയ്തത്. ഇതു സംബന്ധിച്ചുള്ള രേഖകൾ വിവരാവകാശ നിയമപ്രകാരം തങ്ങൾക്ക് ലഭ്യമായിട്ടുള്ളതായി റാങ്ക് പട്ടികയിൽ ഇടംപിടിച്ചവർ വ്യക്തമാക്കി.

ഡെപ്യൂട്ടേഷൻ റിസർവ് ഉൾപ്പെടെയുള്ള ഒഴിവുകളുടെ അന്തിമ കണക്കും സ്വഭാവവും സംബന്ധിച്ച നടപടികളാണ് നിയമനത്തിന് തടസമായതെന്നാണ് സൂചന. എന്നാൽ ഇത്തരത്തിലുള്ള കുരുക്ക് ഒരു വിഭാഗം ഉദ്യോഗസ്ഥർതന്നെ സൃഷ്ടിടിച്ചതാണെന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് റാങ്ക് പട്ടികയിൽ ഇടം നേടിയവർ നിയമനത്തിലെ മെല്ലെപ്പോക്കിനെക്കുറിച്ച് പരാതികൾ ഉന്നയിച്ചിട്ടുണ്ട്.

District News

കായ പൊഴിച്ചിൽ; റംബുട്ടാൻ കർഷകർ ആശങ്കയിൽ

ചെറുപുഴ: റബർ, തേങ്ങ, അടയ്ക്ക എന്നിവയുടെ വിലയിടിഞ്ഞപ്പോൾ കർഷകർ പ്രതീക്ഷയർപ്പിച്ച് ആരംഭിച്ച പഴവർഗ കൃഷിയിലെ റംബുട്ടാനും പ്രതിസന്ധിയിൽ. കായകൾ കൊഴിയുന്നതാണ് റംബുട്ടാൻ കർഷകരെ നിരാശയിലുമാക്കുന്നത്. വിലയും ഇടിഞ്ഞു. നേരത്തെ കിലോയ്ക്ക് 350 രൂപ വരെ ലഭിച്ചിടത്ത് ഇപ്പോൾ 250 രൂപയോളമേ കിട്ടുന്നുള്ളൂ. മഴക്കാലമായാൽ ഇനിയും വില കുറഞ്ഞേക്കുമെന്ന് കർഷകനായ പ്രാപ്പൊയിലിലെ മുക്കാട്ട് ജോസ് പറയുന്നു.

കുമിൾബാധ ഉൾപ്പെടെയുള്ള രോഗങ്ങളും കിളികളുടെ ശല്യവും റംബുട്ടാൻ കൃഷിയെ ബാധിക്കുന്നുണ്ട്. അമിതമായ ചൂട്, മഴ എന്നിവയും മണ്ണിലെ അമ്ലത്വം, എൻപികെ വളങ്ങളുടെ അഭാവം, ആവശ്യമായ മൂലകങ്ങൾ ലഭിക്കാതെ വരുന്നത് എന്നിവയാകാം റംബുട്ടാൻ കൃഷിയെ ഇപ്പോൾ ബാധിക്കാനിടയായ പ്രശനമെന്ന് ചെറുപുഴ കൃഷിഭവനിലെ കൃഷി അസിസ്റ്റന്‍റ് സുരേഷ് കുറ്റൂർ പറഞ്ഞു.

സാധാരണ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പൂവിട്ടിരുന്ന റംബുട്ടാൻ ചെടികളിൽ ഇത്തവണ പൂവിടൽ വൈകിയതിനൊപ്പം കായകൾ പാകമാകുന്നതിനു താമസം നേരിടുകയും ചെയ്തു. ഇപ്പോൾ കായകൾ വ്യാപകമായി പൊഴിയുകയാണ്.
മറ്റ് കാർഷിക വിളകളുടെ വിലയിടിവിനെ തുടർന്നാണ് റംബുട്ടാൻ, മാങ്കോസ്റ്റിൻ, ഫുലാസാൻ, അവക്കാഡോ എന്നിവയുടെ കൃഷിയിലേക്ക് കർഷകർ തിരിഞ്ഞത്. മൂന്നാം വർഷം മുതൽ വിളവെടുപ്പ് നടത്താമെന്നതായിരുന്നു പഴവർഗ കൃഷിയിലേക്ക് തിരിയാൻ കർഷകരെ പ്രേരിപ്പിച്ചത്. ആദ്യകാലങ്ങളിൽ റംബുട്ടാനിൽ നിന്ന് മികച്ച വരുമാനവും ലഭിച്ചിരുന്നു. ഇപ്പോൾ മിക്ക വീടുകളിലും റംബുട്ടാൻ നട്ടുവളർത്തുന്നതും വിലയിടിവിന് കാരണമാണ്.

Latest News

Corehub Up