പൂഞ്ച് ഭീകരാക്രമണം: ഭീകരർക്കായി വ്യാപക തെരച്ചിൽ
പൂഞ്ച് ഭീകരാക്രമണം: ഭീകരർക്കായി വ്യാപക തെരച്ചിൽ
Monday, May 6, 2024 4:47 AM IST
ജമ്മു: ജമ്മുകാഷ്മീരിലെ പൂഞ്ചില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഭീകരർക്കായി വ്യാപക തെരച്ചിൽ. ഞായറാഴ്ച നിരവധി പേരെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തു. ജമ്മു എഡിജിപി ആനന്ദ് ജെയ്നും ഉന്നത സൈനിക, ഇന്‍റലിജൻസ് ഉദ്യോഗസ്ഥരും ഭീകരാക്രമണം നടന്ന പൂഞ്ചിലെ സുരാൻകോട്ടെ സന്ദർശിച്ചു. സൈന്യം ഹെലികോപ്റ്ററിൽ പ്രദേശത്ത് വ്യോമനിരീക്ഷണം നടത്തുകയും ചെയ്തു.

ഭീകരർക്കായി ഷാസിതാർ, ഗുർസായ്, സനായി, ഷീന്ദാര ടോപ്പ് തുടങ്ങി നിരവധി മേഖലകളിൽ സൈന്യവും പോലീസും സംയുക്ത തെരച്ചിൽ നടത്തിവരിക‌യാണ്. ആക്രമണത്തിനു ശേഷം ഭീകരർ വനത്തിലേക്കു രക്ഷപ്പെട്ടതായ‌ാണ് കരുതുന്നത്. ആക്രമണത്തിന് ഭീകരർ എകെ റൈഫിളുകൾക്കു പുറമേ യുഎസ് നിർമിത എം4 കാർബിൻ തോക്കുകളും സ്റ്റീൽ ബുള്ളറ്റുകളും ഉപയോഗിച്ചിരുന്നു. ജമ്മുവിൽ ഈ വർഷത്തെ ഏറ്റവും വലിയ ആക്രമണമാണ് ഉണ്ടായത്.‌ ഈ മാസം 25 ന് വോട്ടെടുപ്പ് നടക്കുന്ന ജില്ലയിൽ സൈന്യം വാഹനപരിശോധന കർശനമാക്കിയിട്ടുണ്ട്. അനന്ത്നാഗ്-രജൗരി പാർലമെന്‍റ് മണ്ഡലത്തിന്‍റെ ഭാഗമാണ് പൂഞ്ച്.

ഭീകരാക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടിരുന്നു. നാല് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. സുരാൻകോട്ടെ മേഖലയിലെ സനായി ഗ്രാമത്തിൽ വ്യോമസേനയുടെ വാഹനവ്യൂഹത്തിലെ രണ്ട് വാഹനങ്ങൾക്കു നേർക്ക് ഭീകരർ വെടിയുതിർക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.