പീഡന പരാതി : പോലീസ് നടപടി നിരാകരിച്ച് ബംഗാൾ ഗവർണർ
പീഡന പരാതി : പോലീസ് നടപടി നിരാകരിച്ച് ബംഗാൾ ഗവർണർ
Monday, May 6, 2024 5:07 AM IST
കോൽക്കത്ത: രാജ്ഭവനിലെ വനിതാ ജീവനക്കാരി നൽകിയ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് കോൽക്കത്ത പോലീസിൽനിന്നുള്ള ആശയവിനിമയങ്ങൾ അവഗണിക്കണമെന്നു ജീവനക്കാർക്ക് പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് നിർദേശം നൽകി. പരാതിയെക്കുറിച്ച് അന്വേഷിക്കാൻ കോൽക്കത്ത പോലീസ് പ്രത്യേകസംഘം രൂപീകരിച്ചതിനു പിന്നാലെയാണു ഗവർണറുടെ നടപടി.

ഭരണഘടനയുടെ 361 (രണ്ട്) (മൂന്ന്) ചട്ടങ്ങൾ പ്രകാരം ഗവർണർക്കെതിരേ അന്വേഷണം നടത്താൻ പോലീസിന് അധികാരമില്ലെന്ന് സമൂഹ മാധ്യമത്തിലൂടെ ഗവർണർ അഭിപ്രായപ്പെട്ടു. അധികാരത്തിലുള്ളപ്പോൾ ഗവർണർ, രാഷ്‌ട്രപതി എന്നീ പദവിയിലിരിക്കുന്ന വ്യക്തികൾക്കെതിരേ ക്രിമിനൽ നടപടികളും പാടില്ല-അദ്ദേഹം പറഞ്ഞു.

അതിനിടെ കേസിലെ സാക്ഷികളുടെ മൊഴി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് കോൽക്കത്ത പോലീസ്. സിസിടിവി ദൃശ്യങ്ങൾ പങ്കുവയ്ക്കണമെന്ന് രാജ്ഭവനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഗവർണറുടെ ഭരണഘടനാപരമായ സംരക്ഷണം ചൂണ്ടിക്കാണിച്ചപ്പോൾ ലൈംഗികപീഡനവുമായി ഒരാൾ, പ്രത്യേകിച്ചും ഒരു സ്ത്രീ എത്തിയാൽ അന്വേഷണം തുടങ്ങിവയ്ക്കുക എന്നതാണു പതിവ് രീതിയെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

കഴിഞ്ഞദിവസം രാജ്ഭവനിലെ മൂന്നു ജീവനക്കാരെയും ഗവർണറുടെ വസതിയിൽ നിയോഗിക്കപ്പെട്ടിരുന്ന പോലീസുകാരെയും മൊഴി രേഖപ്പെടുത്താനായി ഹരേസ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ വിളിച്ചിരുന്നു. പോലീസുകാരൻ എത്തിയെങ്കിലും രാജ്ഭവൻ ജീവനക്കാർ അന്വേഷണവുമായി സഹകരിച്ചില്ല.

ഗവർണർക്കെതിരേ രാഷ്‌ട്രപതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് പശ്ചിമബംഗാളിലെ മമത ബാനർജി സർക്കാരെന്ന് റിപ്പോർട്ടുകളുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.