ലഹരി ആസക്തി രോഗമാണ്; ശാസ്ത്രീയ ചികിത്സ അനിവാര്യം
ലഹരി ആസക്തി രോഗമാണ്;   ശാസ്ത്രീയ ചികിത്സ അനിവാര്യം
ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനം

ലഹരി ഉപയോഗത്തിൽ സമീപകാലത്തായി (4-5 വർഷങ്ങൾ) വന്നിരിക്കുന്ന മാറ്റങ്ങൾ
1. മദ്യം, പുകയില എന്നിവയ്ക്കൊപ്പം കഞ്ചാവ്, ഹെറോയിൻ, opium( വേദനസംഹാരി), stimulant( ആംഫിറ്റമിൻ), കൊക്കെയ്ൻ എന്നിവയുടെ ഉപയോഗം കൂടിവരുന്നു
2. ലഹരി ഉപയോഗം ആരംഭിക്കുന്ന പ്രായവും അഡിക്‌ഷനിലേക്ക് എത്തുന്ന പ്രായവും കുറഞ്ഞുവരുന്നു
3.ലഹരി ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടിവരുന്നു
4. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ക്രൈം, ലൈംഗിക അതിക്രമങ്ങൾ, കുടുംബത്തകർച്ച, വിദ്യാഭ്യാസതടസം എന്നിവ കൂടിവരുന്നു
5. ലഹരി ഉപയോഗത്തിന്‍റെ സ്വീകാര്യത ന്യൂജനറേഷനിൽ കൂടിവരുന്നു.

ഈ മാറ്റങ്ങൾ കേരളത്തിലെ മദ്യനിയന്ത്രണവുമായി ബന്ധപ്പെട്ടതാണോ?
=ആകാൻ സാധ്യതയില്ല. കാരണം, ഇത് ഇന്ത്യ മുഴുവൻ കണ്ടുവരുന്ന ഒരു പ്രതിഭാസമാണ്.
=പുതിയ തലമുറയുടെ ഇന്‍റർനെറ്റ് ഉപയോഗം, പുതുതലമുറയിലെ ചില സെലിബ്രിറ്റീസിനെ അനുകരിക്കാനുള്ള ഭ്രമം.
=കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരികളുടെ മെച്ചങ്ങളെ പ്രകീർത്തിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന വെബ്സൈറ്റുകൾ.
=രഹസ്യമായി ഉപയോഗിക്കാനും കണ്ടുപിടിക്കപ്പെടാതിരിക്കാനുമുള്ള സാധ്യത.
=തലച്ചോറിനു കിട്ടുന്ന അധിക ഉന്മാദം.
= പണത്തിന്‍റെ ലഭ്യത കൂടുതൽ.
=പുതുതലമുറയ്ക്കു കിട്ടുന്ന അധിക സ്വീകാര്യത.
=മെട്രോ സംസ്കാരത്തിന്‍റെ സ്വാധീനം (pub- night club- dance party etc)
=കുടുംബ സദസുകളിലും പൊതുപരിപാടികളിലും ലഹരി/മദ്യത്തിന് കിട്ടുന്ന മാന്യതയും സ്വീകാര്യതയും.

ലഹരിക്കു ചികിത്സ എന്തിന്?
=പൊതുവേ ഒരു ധാർമിക പ്രശ്നം എന്ന രീതിയിലാണ് സമൂഹം ലഹരി ഉപയോഗത്തെ കാണുന്നത് (തെറ്റ്, പാപം, ഉത്തരവാദിത്വമില്ലായ്മ എന്നിങ്ങനെ). പക്ഷേ, ശാസ്ത്രീയമായി സമീപിച്ചാൽ ലഹരിയോടുള്ള ആസക്തി ഒരു രോഗമാണെന്നു കാണാനാവും.

=തലച്ചോറിലെ ചില സിരാവ്യൂഹങ്ങളിൽ ഉണ്ടാകുന്ന വ്യത്യസ്തമായ പ്രതികരണങ്ങളാണ് ലഹരിവസ്തുക്കളോടുണ്ടാകുന്ന ആസക്തിക്കു കാരണം.

=കുഴപ്പമാണ് എന്നറിഞ്ഞിട്ടും നിയന്ത്രിക്കാനാകാതെ വരുന്നതും ഉപയോഗം ക്രമാനുഗതമായി വർധിച്ചുവരുന്നതും ഉപയോഗം കുറയ്ക്കുന്പോൾ വിറയലും വെപ്രാളവും പരവേശവും ഉണ്ടാകുന്നതുമൊക്കെ ഈ മസ്തിഷ്ക പ്രതികരണത്തിൽനിന്നാണ്. ഡോപമിൻ (Dopamine), Opioids (മോർഫീൻ), GABA തുടങ്ങിയ രാസവസ്തുക്കൾ ഇതിനുപിന്നിലുണ്ട്. പെട്ടെന്നുണ്ടാകുന്ന ആഹ്ലാദങ്ങളും അനുഭൂതികളും തലച്ചോറിൽ സൃഷ്ടിക്കുന്ന രാസപദാർഥമാണു ഡോപമിൻ. തലച്ചോറിലെ ആഹ്ലാദാനുഭവങ്ങൾക്കു പിന്നിലുള്ള രസതന്ത്രം ഇവയാണ്. ലഹരിവസ്തുക്കളോട് ആസക്തിയുണ്ടാകാൻ സാധ്യതയുള്ള വ്യക്തികൾ ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്പോൾ സാധാരണ ഒരാളിൽ ഉണ്ടാകുന്നതിലുമധികം അത്തരം അനുഭൂതികളുടെ മൂർച്ഛയുണ്ടാകുന്നു. മദ്യം കഴിക്കുന്ന എല്ലാവരും അതിന് അഡിക്ട് ആകുന്നില്ലല്ലോ. സാമൂഹിക ഘടകങ്ങൾക്കും വ്യക്തിപരമായ ദൗർബല്യങ്ങൾക്കുമപ്പുറം അവരുടെ തലച്ചോറിൽ നടക്കുന്ന രാസപ്രവർത്തനങ്ങളാണ് അവരെ അതിലേക്കു തള്ളിവിടുന്നത്.


=പെരുമാറ്റശാസ്ത്രത്തിന്‍റെ രീതിയിൽ നോക്കിയാൽ ലഹരിവസ്തുക്കൾ നല്കുന്ന ഉത്കണ്ഠാശമനത്തോടെയുള്ള കണ്ടീഷനിംഗ് ആണ് അഡിക്‌ഷനിലേക്കു നയിക്കുന്നത്. ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവർക്ക് പെട്ടെന്ന് അഹ്ലാദവും അനുഭൂതിയുമൊക്കെയുണ്ടാകുന്നു എന്നത് ഒരുവശം. പൊതുവേതന്നെ പിരിമുറുക്കവും ഉത്കണ്ഠയുമുള്ള ആളുകൾക്ക് അവരുടെ ഉത്കണ്ഠയ്ക്കും പിരിമുറുക്കത്തിനും ശമനം കിട്ടും. ഒരിക്കൽ അങ്ങനെ കിട്ടി ശീലിച്ചു കഴിഞ്ഞാൽ എപ്പോഴും അതിലേക്ക് എത്താനുള്ള പ്രവണത വരും. അതിനെയാണ് കണ്ടീഷനിംഗ് എന്നു പറയുന്നത്.

=ലഹരി ആസക്തിയെ ഒരു രോഗമായി കാണുക.അതിനാൽ അതിനു ശാസ്ത്രീയമായുള്ള ഔഷധചികിത്സയും പെരുമാറ്റചികിത്സയും നല്കുക കണ്ടീഷനിംഗ് വരുന്നതിനെ മാറ്റിയെടുക്കാനുള്ള പെരുമാറ്റ ചികിത്സകളുണ്ട്.

വിവരങ്ങൾ:
ഡോ. വർഗീസ് പുന്നൂസ്
പ്രഫസർ ആൻഡ് ഹെഡ്, മാനസികാരോഗ്യവിഭാഗംഗവ. മെഡിക്കൽ കോളജ്, കോട്ടയം