Letters
സ്ത്രീകൾക്കു നേരേയുള്ള അതിക്രമങ്ങൾ: ആരാണ് ഉത്തരവാദികൾ?
Thursday, February 23, 2017 12:39 PM IST
സമൂഹത്തിൽ സ്ത്രീകൾക്കു നേരേയുള്ള അതിക്രമങ്ങൾ ഒരു ശമനവുമില്ലാതെ തുടരുകയാണ്. ഏതു രാഷ്‌‌ട്രീയപാർട്ടി ഭരിച്ചാലും എന്തെല്ലാം വാഗ്ദാനങ്ങൾ നൽകിയാലും സ്ത്രീപീഡനങ്ങൾക്കും സ്ത്രീകളോടുള്ള വിവേചനത്തിനും വലിയ മാറ്റമില്ല. പരസ്പരം കുറ്റപ്പെടുത്തുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നു. കഴിഞ്ഞവർഷം കേരളത്തിൽ നടന്നിട്ടുള്ള ബലാത്സംഗങ്ങൾ, തട്ടിക്കൊണ്ടുപോകലുകൾ, വീട്ടിനുള്ളിലും പുറത്തും സ്ത്രീകൾ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പീഡനങ്ങൾ എന്നിവയുടെ കണക്ക് അന്പരപ്പിക്കുന്നതാണ്.

സംസ്ഥാനത്ത സ്ത്രീസുരക്ഷയ്ക്കായി ധാരാളം വകുപ്പുകളുണ്ട്. ഇവയെല്ലാം എത്രമാത്രം സത്യത്തോടും നീതിബോധത്തോടും വിഷയങ്ങളെ പഠിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നു എന്നത് ചിന്തിക്കേണ്ടതാണ്.

എല്ലാ ജില്ലകളിലും പോലീസും മറ്റു സംവിധാനങ്ങളുമുണ്ട്. ഇവരുടെ മൂക്കിന്‍റെ കീഴിലാണ് നിന്ദ്യവും ശോച്യവുമായ നാണംകെട്ട പ്രവൃത്തികൾ നടക്കുന്നത്. ശക്തവും കാര്യക്ഷമവുമായ പോലീസ് സംവിധാനം ഇല്ലാത്തതാണു പ്രശ്നം. പോലീസിൽ പരാതി കൊടുക്കാൻ സ്ത്രീകൾ മടിക്കുന്നു. അവിടെ ലഭിക്കുന്ന സ്വീകരണം കണ്ടിട്ടുണ്ട്. അന്വേഷണം തുടങ്ങുന്നതു പലപ്പോഴും പലനാൾ കഴിഞ്ഞാണ്. അതിനുള്ളിൽ പ്രതി രക്ഷപ്പെടും. അന്വേഷണം തുടങ്ങുന്പോഴേക്കും പരാതിക്കാരിക്ക് ഉണ്ടായിരുന്ന ആത്മവിശ്വാസം നഷ്ടപ്പെടും. പരാതിക്കാരിയെ വിളിച്ച് മൊഴിയെടുത്ത് ആഴ്ചകൾ കഴിഞ്ഞാണ് എന്തെങ്കിലും തീരുമാനത്തിലെത്തുക.

എത്രമാത്രം നിഷ്പക്ഷതയും നീതിബോധവും കേസ് വിശകലനം ചെയ്യുന്ന ഉദ്യോഗസ്ഥർ കാണിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും കേസിന്‍റെ വിജയം.തക്ക ശിക്ഷ നൽകിയാൽ മാത്രമേ ഈ പീഡനങ്ങൾക്കു ശമനമുണ്ടാകൂ. അതിനുള്ള നടപടികൾ വനിതാ കമ്മീഷനിലൂടെയാകാം, വനിതാ പോലീസ് സെല്ലിലൂടെയാകാം, മനുഷ്യാവകാശ കമ്മീഷനിലൂടെയാകാം, സ്ത്രീശക്തി സുരക്ഷാ മിഷനിലൂടെയാകാം. ഇവിടെയെല്ലാം നീതിബോധവും സത്യസന്ധതയും അത്യന്താപേക്ഷിതമാണ്.

കുറ്റം എത്ര ഗൗരവമാണോ അതിനുതക്ക വിധം അന്വേഷണം വേഗത്തിലാകണം. പ്രതികളെ പിടികൂടണം, ശിക്ഷിക്കണം. കുറ്റത്തിനനുസരിച്ച് ശിക്ഷയുടെ കാഠിന്യവും കൂട്ടണം. നീതി നിഷേധിക്കപ്പെട്ട് വീടിനുള്ളിൽ കണ്ണീരോടെ കഴിയുന്ന ഹതഭാഗ്യരായ അനേകരുടെ ജീവിതങ്ങൾ കാണാൻ കഴിഞ്ഞിട്ടുണ്ട്. സമൂഹം ഒറ്റക്കെട്ടായി ധാർമികമൂല്യത്തോടെ ഈ വിഷയത്തെ നെഞ്ചിലേറ്റിയാൽ നമ്മുടെ അമ്മമാരും സഹോദരിമാരും കുഞ്ഞുങ്ങളും ഇത്തരം പീഡനങ്ങൾക്ക് ഇരയാകുകയില്ല.

ഡി.ജോയിക്കുട്ടി, തിരുവനന്തപുരം