Letters
സ്ത്രീസുരക്ഷയുടെ പാഠം കുടുംബത്തിൽനിന്നു തുടങ്ങണം
Sunday, March 26, 2017 10:09 AM IST
അടിച്ചമർത്തലിന്‍റെയും അപകർഷതയുടെയും പാതയിലൂടെ ഒരുകാലത്ത് സഞ്ചരിക്കാൻ വിധിക്കപ്പെട്ട സ്ത്രീജന്മങ്ങൾ പുരുഷമേധാവിത്വത്തിന്‍റെ മുന്നിൽ ശബ്ദിക്കാനാവാതെ നരകജീവിതം നയിച്ചു. മനുസ്മൃതിയിലെ സൂക്തങ്ങൾ അവൾ അബലയാണെന്ന ചിന്താഗതിക്ക് ആക്കം കൂട്ടി.

എന്നാൽ, ഇന്ന് ആ സ്ഥിതി ക്കു മാറ്റം വന്നിട്ടുണ്ട്. എങ്കിലും സ്ത്രീകൾക്കെതിരേയുള്ള കുറ്റകൃത്യങ്ങൾ ദിനംപ്രതി പെരുകുകയാണ്. കുടുംബബന്ധങ്ങളിലുണ്ടാകുന്ന ശൈഥില്യം, പെൺവാണിഭങ്ങൾ, തട്ടിക്കൊണ്ടുപോകൽ, തൊഴിൽരംഗത്ത് കഠിനമായി ജോലി ചെയ്യിക്കൽ, കുറഞ്ഞ കൂലി തുടങ്ങിയ പ്രശ്നങ്ങളെല്ലാം സ്ത്രീകൾ നേരിടുന്നു.

ബസുകളിൽ സ്ത്രീകൾക്കു പ്രത്യേകം സീറ്റുകൾ സംവരണം ചെയ്തതുകൊണ്ടോ കൗണ്ടറുകളിൽ മുൻഗണന നൽകിയതുകൊണ്ടോ പാശ്ചാത്യവസ്ത്രധാരണ രീതി അനുകരിച്ചതുകൊണ്ടോ പെണ്ണെഴുത്ത് എന്നു വിളിപ്പേരിട്ടതുകൊണ്ടോ സ്ഥിതി മാറുന്നില്ല. സ്ത്രീ സ്വാതന്ത്ര്യം എന്നതുകൊണ്ട് പുരുഷന്‍റെ സഹായത്തെ നിഷേധിക്കുക എന്നർഥമാക്കരുത്.
ഓരോ രംഗത്തും കൈത്താങ്ങായി നിന്ന് തന്‍റെ പങ്കാളിയെ തന്നേക്കാളും ഒരുപിടികൂടി ഉയരത്തിലെത്തിക്കുന്ന പുരുഷന് അഭിമാനിക്കാം. അവിടെയാണു സ്ത്രീ ശാക്തീകരണം ഫലവത്താകുക. അതിനായി ആത്മപരിശോധന നടത്തുകയും ചില തിരുത്തലുകൾക്ക് തയാറാകുകയും വേണം. അവളുടെ അഭിമാനത്തേയും സ്വാതന്ത്ര്യത്തേയും ഹനിക്കുന്ന സമീപനം പുരുഷന്മാരുടെ ഭാഗത്തുനിന്ന് ഉണ്ടാവരുത്. മുൻകാലങ്ങളിൽനിന്നു മാറ്റമേറെ വന്നെങ്കിലും ഇനിയും മാറ്റങ്ങൾ ഉണ്ടാവണം. സ്ത്രീ ആരാധ്യയും അനുഗ്രഹീതയും ആണെന്ന് പുരുഷന്മാർക്ക് ബോധ്യപ്പെടാനുള്ള അവസരം സ്ത്രീകൾ തന്നെ സൃഷ്ടിക്കണം. സ്ത്രീകളെ തുറിച്ചുനോക്കുന്നതിനു വരെ ശിക്ഷയുള്ള നാട്ടിൽ സ്ത്രീ സുരക്ഷയ്ക്കു വേണ്ടി നിയമങ്ങൾ നിർമിക്കുന്നവർ ശ്രദ്ധിക്കേണ്ട ഒരു കാര്യം കുറ്റവാളികൾ രക്ഷപ്പെടാനുള്ള പഴുതുകൾ അടയ്ക്കുകയാണ്.

സ്വഭാവവൈകല്യമുള്ളവരെ ചികിത്സിക്കണം. മനുഷ്യനിലെ മൃഗീയവാസനകളെ ചെറുത്തു തോൽപ്പിച്ച്, അവനിലെ ദൈവികാംശത്തെ പ്രബലപ്പെടുത്താൻ കഠിനപരിശ്രമം തന്നെവേണം. ആ മാറ്റത്തിലേക്കുള്ള ദൂരം ചെറുതല്ല. തുടക്കം ആഹാരത്തിൽനിന്നാവണം. അങ്ങനെ സാത്വിക ചിന്തകൾ ഉണരട്ടെ.

ഓരോ കുടുംബവും പെൺമയെ ബഹുമാനിക്കുന്ന ഒത്തൊരുമയുടെയും അംഗീകാരത്തിന്‍റെയും വിളനിലങ്ങളായി മാറണം. പരസ്പരം അംഗീകരിക്കുകയും ബഹുമാനിക്കുകയും താങ്ങും തണലുമാകുകയും ചെയ്യുന്ന മാതാപിതാക്കളെ കുട്ടികൾ അനുകരിക്കും. ചിലപ്പോൾ ആരാധിക്കുക പോലും ചെയ്യും. അങ്ങനെയുള്ള കുടുംബത്തിന്‍റെ കെടാവിളക്കായി മാറാൻ ഓരോ സ്ത്രീക്കും കഴിയണം. തന്‍റെ കുടുംബത്തിനുവേണ്ടി പലതും ത്യജിച്ച്, സ്നേഹത്തിന്‍റെയും സഹിഷ്ണുതയുടെയും പാഠങ്ങൾ പകർന്നു നൽകി നല്ല ഒരു തലമുറയ്ക്ക് രൂപം നൽകാൻ എല്ലാ ധാർമിക പിന്തുണയും അമ്മമാർ നൽകണം. അപ്പോഴാണ് നമ്മുടെ സ്ത്രീസങ്കല്പം ദൈവികമാകുന്നത്.

ഉഷാ പ്രദീപ്, മണ്ണാറശാല