Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പിന്നോട്ടു തുഴയാതെ മുന്നോട്ടു തുഴയാം
അന്ത്യാളംകാരനാണയാൾ. ഇപ്പോൾ താമസിക്കുന്നത് ചെന്നൈയിലാണ്.അവിടെ കുടിയേറി പാർത്തിട്ട് ഇരുപത്തിയെട്ടുവർഷമായി. അയാൾ ബാബു എന്ന് വിളിക്കപ്പെടുന്ന വർഗീസ് ജോസഫ്. ബാബുവിന്റെ കല്യാണം കഴിഞ്ഞിട്ട് ഇരുപത് വർഷമായി. ഭാര്യ ജറീന അവിടത്തുകാരിയാണ്. ഗോവയിൽനിന്ന് തൊഴിൽ മാർഗം ചെന്നൈയിൽ വന്ന് താമസമാക്കിയവരാണ് ജറീനയുടെ മാതാപിതാക്കൾ. വാർദ്ധക്യസഹജമായ രോഗങ്ങളാൽ പിതാവ് വിൽസൺ മരണമടഞ്ഞത് രണ്ടു വർഷം മുമ്പാണ്. മാതാവ് കാതറൈൻ ഇപ്പോഴും ജിവിച്ചിരുപ്പുണ്ട്. ബാബുവും ജറീനയുമായുണ്ടായ പരിചയം പ്രേമത്തിലും പിന്നീട് വിവാഹത്തിലും കലാശിക്കുകയായിരുന്നു. പരസ്പരം വിവാഹം കഴിക്കാൻ അനുവദിക്കുന്നില്ലെങ്കിൽ മറ്റൊരു വിവാഹമേ തങ്ങൾക്ക് വേണ്ട എന്നുളള ഇരുവരുടെയും പിടിവാശിക്കുമുമ്പിൽ ഇരുകൂട്ടരുടെയും മാതാപിതാക്കൾ മുട്ടുമടക്കിയതോടെയാണ് അന്ന് ആ വിവാഹത്തിനുളള സാധ്യത തെളിഞ്ഞത്. വിവാഹം കഴിഞ്ഞ് മൂന്നു വർഷം കഴിഞ്ഞാണ് ജറീന ഗർഭവതിയായത്. മെഡിക്കൽ പരിശോധനയിൽ ബാബുവിനാണ് കുഴപ്പമെന്ന് കണ്ടതിനാൽ അയാൾ ചികിത്സയ്ക്ക് വിധേയനാകുകയും പ്രശ്നം പരിഹരിക്കുകയുമായിരുന്നു. പിന്നീടവർക്ക് രണ്ടു മക്കൾകൂടി ജനിച്ചു. ബാബുവും കുടുംബവും വളരെ സന്തോഷത്തോടും സമാധാനത്തോടുംകൂടിയാണ് കഴിയുന്നത്. ഇത് സാക്ഷ്യപ്പെടുത്തുന്നത് അവരല്ല, അവരെ അടുത്തറിയാവുന്നവരും അവരുടെ സ്നേഹിതരും അയൽപക്കക്കാരായവരുമാണ് .
പ്രേമവിവാഹങ്ങൾ പരാജയമാണെന്നുളള പൊതുജനാഭിപ്രായത്തിന് ഒരു അപവാദംതന്നെയാണ് ബാബുവിന്റെയും ജറീനയുടെയും കുടുംബജീവിതം.ഇതെങ്ങനെ സംഭവിച്ചു എന്ന് ഇരുവരുടെയും വിവാഹജീവിതവിജയം നോക്കിക്കണ്ടിട്ട് ആരായുന്നവരോട് ഇരുവരും ചേർന്ന് പറയുന്ന മറുപടി വിവാഹശേഷം തങ്ങൾ ജിവിച്ചത് ഒറ്റയ്ക്കായിരുന്നില്ല, ഒരുമിച്ചായിരുന്നു എന്നതാണ്. കുട്ടിയെ പ്രതീക്ഷിച്ചിട്ട് ലഭിക്കാതെ വന്ന ആദ്യ വർഷം തന്നെ തങ്ങൾക്കിത് ബോധ്യമായെന്നാണ് അവരിരുവരും ഒരേ സ്വരത്തിൽ പറഞ്ഞത്. ജറീന ഗർഭം ധരിക്കാൻ താമസിക്കുന്നു എന്നു കണ്ടപ്പോൾ മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും ഉപദേശപ്രകാരം മടികൂടാതെ ഇരുവരും ഡോക്ടറെ സമീപിക്കുകയായിരുന്നെന്നും, മെഡിക്കൽ പരിശോധനയിൽ ബാബുവിനാണ് പ്രശ്നം എന്ന് കണ്ടപ്പോൾ അക്കാര്യത്തെപ്പറ്റി ജറീന ബാബുവിനെ കുറ്റം പറഞ്ഞില്ലന്നും വിദഗ്ധോപദേശപ്രകാരം ചികിത്സയ്ക്ക് ഉടനടി തന്നെ ബാബു തയ്യാറാകുകയായിരുന്നെന്നുമാണ് തുടർന്നവർ എന്നോട് പറഞ്ഞത.് ചികിത്സയുടെ ദിനങ്ങളിൽ ബാബുവിന്റെ തുറവിയോടെയുളള മനോഭാവവും ജറീനയുടെ ഔദാര്യത്തോടെയുളള മാനസിക പിന്തുണയും ഫലം ചെയ്തു. ഇത്തരം കേസുകളിൽ സമയബന്ധിതമായി ഫലം കണ്ട ചുരുക്കം ചിലതിൽ ഒന്നുമാത്രമാണ് ബാബുവിന്റെയും ജറീനയുടേതുമെന്നാണ് ചികിത്സ നടത്തിയ ഡോക്ടർ സാക്ഷ്യപ്പെടുത്തിയത്.
മക്കളില്ലാത്ത ദമ്പതികൾക്ക് മക്കളുണ്ടാകുവാൻ ബുദ്ധി ഉപദേശിക്കാനോ തടസം നീക്കാൻ ചികിത്സ ചെയ്യുമ്പോൾ അത് ഫലിക്കാൻ മാർഗനിർദേശങ്ങൾ നൽകാനോ ഞാൻ മുതിരുന്നില്ല. ഞാൻ അതിന് മുതിർന്നിട്ട് കാര്യവുമില്ല. അതെന്റെ പണിയുമല്ലല്ലോ. ഞാൻ പറയാൻ ആഗ്രഹിക്കുന്നത് ബാബുവും ജറീനയും ഏക മനസോടെ പറഞ്ഞ കാര്യംതന്നെയാണ്. ഭാര്യാഭർത്താക്കന്മാരുടെ ജീവിതം ഒറ്റയ്ക്കൊറ്റക്കാണെന്നുള്ള വിചാരം അവർക്കൊരിക്കലും ഉണ്ടാവരുത,് അതിനുളള സാഹചര്യം ഒരിക്കലും സംജാതമാകുകയുമരുത്. അവർ ജീവിക്കേണ്ടത് ഒറ്റയ്ക്കല്ല,ഒരുമിച്ചാണ്. ഇരുവരുടെയും ഒരുമിച്ചുളള ജീവിതം അവർ രണ്ടുപേരുടെയും ജീവിതത്തിന്റെ എല്ലാ തലങ്ങളെയും സ്പർശിക്കുന്നതും സ്വാധീനിക്കുന്നതുമാകണം.അവിടെ ഭാര്യാഭർത്താക്കൻമാർ പരസ്പരം മനസിലാക്കുക, അതിനായി പരിശ്രമിക്കുക എന്നത് പ്രധാനപ്പെട്ടതാണ്.തന്റെ ജീവിതപങ്കാളിയെ കണ്ടും കേട്ടും അനുഭവിച്ചും ഇരുവരും ഇത് സാധിതമാക്കേണ്ടതാണ്. ജീവിതപങ്കാളിയോട് പുലർത്തുന്ന അപരിചിതത്വം ഇന്ന് ഭാര്യാഭർതൃബന്ധത്തെ ഏറെ പിന്നോട്ട് കൊണ്ടുപോകുന്നുണ്ട് എന്ന വസ്തുത ഈ മേഖലയോട് ബന്ധപ്പെട്ട ആർക്കാണ് മനസിലാകാത്തത്. അവരിരുവരും എന്നെ കാണാൻ വന്നത് നാളുകൾക്ക് മുമ്പ് എന്റെ ക്ലാസ് കേട്ടതിന്റെ വെളിച്ചത്തിലാണ്. മുപ്പതു വർഷം മുൻപ്് വിവാഹിതരായവരാണ് അവർ.മക്കളിൽ മൂത്തവളുടെ
വിവാഹം ഈയിടെയാണ് കഴിഞ്ഞത്. മരുമകൻ ജസ്വിൻ ഐടി ഫീൽഡിലെ ജോലിക്കാരനാണ്. മകൾ ശ്വേത ബാങ്കുദ്യോഗസ്ഥയാണ്. ഇരുവരുടെയും താല്പര്യപ്രകാരം നടന്ന ഈ വിവാഹം ഭാര്യാഭർത്താക്കൻമാരിരുവർക്കും അവരുടെ മാതാപിതാക്കൾക്കും ഇപ്പോൾ അതൃപ്തിക്ക് കാരണമായിരിക്കുകയാണ്.
ജസ്വിനും ശ്വേതയ്ക്കും തങ്ങളുടെ ജോലിയിൽ താല്പര്യമുണ്ടെങ്കിലും പങ്കുവച്ച് ജീവിക്കേണ്ട തങ്ങളുടെ വിവാഹജീവിതത്തിൽ താല്പര്യമില്ലാതായിരിക്കുന്നുവെന്നാണ് ശ്വേതയുടെ മാതാപിതാക്കൾ എന്നോട് പറഞ്ഞത്. തങ്ങളുടെ ജോലിയോട് മനസുചേർത്ത ഇരുവർക്കും അന്യോന്യം മനസുചേർക്കാൻ കഴിയാതെപോയതെന്താണ് എന്നാണ് എന്റെ മനസ് എന്നോട് ആരാഞ്ഞത്. ഭാര്യാഭർത്താക്കന്മാർക്ക് താല്പര്യമുണ്ടാകണം, അവരുടെ ജിവിതത്തോട് ബന്ധപ്പെട്ട പലതിനോടും, എല്ലാറ്റിനും ഉപരിയായി അവർക്കന്യോന്യവും അവർ പൊതുവായി പങ്കുവയ്ക്കേണ്ട ജിവിതത്തോടുതന്നെയും.
സിറിയക് കോട്ടയിൽ
റീന അവർക്കെല്ലാം ജീവനാണ്!
തെരുവിൽ കിടക്കുന്നവരെ കണ്ടാൽ എത്ര കഷ്ടപ്പെട്ടാണെങ്കിലും അവരെ സുരക്ഷിതസ്ഥാനത്ത് എത്തിക്കാതെ എനിക്ക് ഉറങ്ങാനാവില്ല
പേത്തൂർത്തയുടെ വരവ്
പ്തർ എന്ന സുറിയാനി ക്രിയാപദത്തിന്റെ തത്ഭവമാണ് പേത്തുർത്ത എന്നാണ് ശക്തമായ ഒരു അഭിപ്രായം. കടന്നുപോയി, അവസാനിപ്പിച
ലോകമേ യാത്ര എന്ന ഒറ്റക്കൽ ശില്പം!
സിസ്റ്റർ മേരി ബെനീഞ്ഞ എന്ന മേരി ജോൺ തോട്ടത്തിന്റെ ലോകമേ യാത്ര ദീപികയിലൂടെ പ്രകാശിതമായിട്ട് 95 വർഷങ്ങൾ. ലോകമേ യാത്ര എ
1795ൽ വരച്ച ചിത്രം; വില 21 കോടി
ഗിൽബർട്ട് സ്റ്റുവർട്ട് എന്ന ചിത്രകാരൻ വരച്ചതും 1944 മുതൽ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖ
ആരും കുറ്റവാളിയായി ജനിക്കുന്നില്ല
മകനെ അന്വേഷിച്ചു പോലീസ് വീട്ടിൽ എത്തിയപ്പോൾ അവന്റെ അച്ഛനും അമ്മയും ഭയന്നുപോയി. മകനെ എന്തിനാണ് തിരക്കി എത്തിയതെന്
പഠനത്തിൽ തോറ്റു, ഒപ്പം ജീവിതത്തിലും
കോളജ് ഹോസ്റ്റലിൽ വേണ്ടത്ര സ്വാതന്ത്ര്യം കിട്ടുന്നില്ലെന്നും അവിടത്തെ ഭക്ഷണം രുചികരമല്ലെന്നുമുള്ള പരിഭവത്തിലാണ് പ്ര
തളരാതെ, തകരാതെ മുന്നോട്ട്
അന്ധനായ അച്ഛന് ജോലി ലോട്ടറി വിൽപന .മുടന്തുള്ള അമ്മ വഴിയോരത്ത് ഉണക്കമീൻ വിൽക്കുന്നു. മൂന്നു മക്കളെ വളർത്തി മിടുക്ക
വയൽപ്പൂക്കളുടെ വരപ്രസാദം
ഇക്കഴിഞ്ഞ വർഷം 94-ാം വയസിൽ വിടവാങ്ങിയ സിഡ്നി പോയ്റ്റിയേ എന്ന ഹോളിവുഡ് പ്രതിഭ ലോക ചലച്ചിത്രപ്രേമികൾക്ക് എക്കാലവും
ആരോരുമില്ലാത്തവരുടെ വിലാപം
പരമദയനീയം എന്ന വാക്കിന്റെ അർഥമാനങ്ങൾ അടുത്തയിടെ സന്ദർശിക്കാനിടയായ ചേരിയിലെ ഒരു കൂരയിൽ കാണാനിടയായി. പുറന്പോക്
പ്രതാപമൊഴിഞ്ഞ കഫർണാം
സുവിശേഷങ്ങൾതന്നെ ‘ഈശോയുടെ സ്വന്തം പട്ടണം’ എന്നു വിശേഷിപ്പിക്കുന്ന കഫർണാം ഇന്നു നിർജനമായിക്കിടക്കുന്ന ഒരു സ്ഥലമാണ്
വഴി തെറ്റിക്കാവുന്ന വിനോദങ്ങൾ
അടയ്ക്ക മടിയിൽ വയ്ക്കാം, അടയ്ക്കാമരം മടിയിൽ വയ്ക്കാനാവില്ലെന്ന് പഴമക്കാരുടെ ഒരു പ്രമാണമുണ്ട്. ചെറിയ പ്രായത്തിൽ കു
പ്രത്യാശയുടെ സുദിനം
രോഗിക്ക് സൗഖ്യവും വിശക്കുന്നവന് ഭക്ഷണവും പീഡിതന് ആശ്വാസവും നിരാശിതന് പ്രത്യാശയും നൽകി ഈസ്റ്റർ പങ്കുവയ്ക്കലിനുള
കണ്ണീർ തോരാത്ത അമ്മ
കുടുംബങ്ങളിൽ അച്ഛനമ്മമാരുടെയും മുതിർന്നവരുടെയും ജീവിത മാതൃകയാണ് കുട്ടികൾക്കു പ്രചോദകമാകുന്നത്. മാതാപിതാക്
നാളും പ്രസവവും മിഥ്യാധാരണകളും
‘ഗർഭത്തിലുള്ളത് ആണ്‍കുട്ടിയെങ്കിൽ പൂരം നാളിൽ പ്രസവിപ്പിക്കണം. പെണ്‍കുട്ടിയെങ്കിൽ മകം നാൾ. നല്ല നാളിൽ നോർമൽ ഡെ
നന്മ വിതയ്ക്കാം വലിയ നോന്പിൽ
ലോകത്തിൽ തിൻമ നിറയുന്നതായി വേദനിക്കുന്ന ഇക്കാലത്തും നന്മയുടെ വെളിച്ചം വിതറുന്ന ഒരു പാട് നല്ല മനുഷ്യർ നമുക്കിടയി
സുഡാനിലെ കാരുണ്യമാലാഖ
ഒരു നേരമെങ്കിലും വിശപ്പടക്കാനുള്ള ആഗ്രഹത്തിൽ കുട്ടികൾ സ്കൂളിലെത്തി പഠനം നടത്തുകയാണ്. പേരിനെങ്കിലും എഴുത്തും വായ
മദ്യപരുടെ കുടുംബങ്ങളിൽ സംഭവിക്കുന്നത്
കുടുംബനാഥൻ വീടിന്റെ കാവലാളും കുടുംബനാഥ വിളക്കുമാണ്. ഇതിനു കോട്ടം വരുന്പോൾ തകരുന്നത് മക്കളുടെ ഭാവിയും കുടുംബ
സൈൻ ബോർഡ്
ലോകത്തിന്റെ നാനാഭാഗത്തു വിവിധങ്ങളായ കടകളുടെയും ഷോറൂമുകളുടെയും മറ്റു വ്യാപാര സ്ഥാപനങ്ങളുടെയും മുകളിൽ പ്രദർശ
ഓരോ ഉപകാരങ്ങൾക്കുമുണ്ട് പ്രതിഫലം
ഒരാൾക്കു ചെയ്തുകൊടുക്കുന്ന ഉപകാരം ഒന്നിലേറെ പേരിലൂടെ അനേകർക്ക് നൻമയായി മാറുന്നത് വലിയ അത്ഭുതംതന്നെ. സഹായം വി
പ്രേമിക്കുന്ന രണ്ടുപേരില്‍ ഇവരുണ്ടാവും...വിശാലും ഗായത്രിയും!
ചലച്ചിത്രോത്സവത്തിനുശേഷം എറണാകുളത്തേക്കുള്ള ട്രെയിന്‍ യാത്രയിലാണ് രഞ്ജിത് ശങ്കര്‍ 4 ഇയേഴ്സിന്റെ ആദ്യരൂപം എഴുതിയ
റീന അവർക്കെല്ലാം ജീവനാണ്!
തെരുവിൽ കിടക്കുന്നവരെ കണ്ടാൽ എത്ര കഷ്ടപ്പെട്ടാണെങ്കിലും അവരെ സുരക്ഷിതസ്ഥാനത്ത് എത്തിക്കാതെ എനിക്ക് ഉറങ്ങാനാവില്ല
പേത്തൂർത്തയുടെ വരവ്
പ്തർ എന്ന സുറിയാനി ക്രിയാപദത്തിന്റെ തത്ഭവമാണ് പേത്തുർത്ത എന്നാണ് ശക്തമായ ഒരു അഭിപ്രായം. കടന്നുപോയി, അവസാനിപ്പിച
ലോകമേ യാത്ര എന്ന ഒറ്റക്കൽ ശില്പം!
സിസ്റ്റർ മേരി ബെനീഞ്ഞ എന്ന മേരി ജോൺ തോട്ടത്തിന്റെ ലോകമേ യാത്ര ദീപികയിലൂടെ പ്രകാശിതമായിട്ട് 95 വർഷങ്ങൾ. ലോകമേ യാത്ര എ
1795ൽ വരച്ച ചിത്രം; വില 21 കോടി
ഗിൽബർട്ട് സ്റ്റുവർട്ട് എന്ന ചിത്രകാരൻ വരച്ചതും 1944 മുതൽ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖ
ആരും കുറ്റവാളിയായി ജനിക്കുന്നില്ല
മകനെ അന്വേഷിച്ചു പോലീസ് വീട്ടിൽ എത്തിയപ്പോൾ അവന്റെ അച്ഛനും അമ്മയും ഭയന്നുപോയി. മകനെ എന്തിനാണ് തിരക്കി എത്തിയതെന്
പഠനത്തിൽ തോറ്റു, ഒപ്പം ജീവിതത്തിലും
കോളജ് ഹോസ്റ്റലിൽ വേണ്ടത്ര സ്വാതന്ത്ര്യം കിട്ടുന്നില്ലെന്നും അവിടത്തെ ഭക്ഷണം രുചികരമല്ലെന്നുമുള്ള പരിഭവത്തിലാണ് പ്ര
തളരാതെ, തകരാതെ മുന്നോട്ട്
അന്ധനായ അച്ഛന് ജോലി ലോട്ടറി വിൽപന .മുടന്തുള്ള അമ്മ വഴിയോരത്ത് ഉണക്കമീൻ വിൽക്കുന്നു. മൂന്നു മക്കളെ വളർത്തി മിടുക്ക
വയൽപ്പൂക്കളുടെ വരപ്രസാദം
ഇക്കഴിഞ്ഞ വർഷം 94-ാം വയസിൽ വിടവാങ്ങിയ സിഡ്നി പോയ്റ്റിയേ എന്ന ഹോളിവുഡ് പ്രതിഭ ലോക ചലച്ചിത്രപ്രേമികൾക്ക് എക്കാലവും
ആരോരുമില്ലാത്തവരുടെ വിലാപം
പരമദയനീയം എന്ന വാക്കിന്റെ അർഥമാനങ്ങൾ അടുത്തയിടെ സന്ദർശിക്കാനിടയായ ചേരിയിലെ ഒരു കൂരയിൽ കാണാനിടയായി. പുറന്പോക്
പ്രതാപമൊഴിഞ്ഞ കഫർണാം
സുവിശേഷങ്ങൾതന്നെ ‘ഈശോയുടെ സ്വന്തം പട്ടണം’ എന്നു വിശേഷിപ്പിക്കുന്ന കഫർണാം ഇന്നു നിർജനമായിക്കിടക്കുന്ന ഒരു സ്ഥലമാണ്
വഴി തെറ്റിക്കാവുന്ന വിനോദങ്ങൾ
അടയ്ക്ക മടിയിൽ വയ്ക്കാം, അടയ്ക്കാമരം മടിയിൽ വയ്ക്കാനാവില്ലെന്ന് പഴമക്കാരുടെ ഒരു പ്രമാണമുണ്ട്. ചെറിയ പ്രായത്തിൽ കു
പ്രത്യാശയുടെ സുദിനം
രോഗിക്ക് സൗഖ്യവും വിശക്കുന്നവന് ഭക്ഷണവും പീഡിതന് ആശ്വാസവും നിരാശിതന് പ്രത്യാശയും നൽകി ഈസ്റ്റർ പങ്കുവയ്ക്കലിനുള
കണ്ണീർ തോരാത്ത അമ്മ
കുടുംബങ്ങളിൽ അച്ഛനമ്മമാരുടെയും മുതിർന്നവരുടെയും ജീവിത മാതൃകയാണ് കുട്ടികൾക്കു പ്രചോദകമാകുന്നത്. മാതാപിതാക്
നാളും പ്രസവവും മിഥ്യാധാരണകളും
‘ഗർഭത്തിലുള്ളത് ആണ്‍കുട്ടിയെങ്കിൽ പൂരം നാളിൽ പ്രസവിപ്പിക്കണം. പെണ്‍കുട്ടിയെങ്കിൽ മകം നാൾ. നല്ല നാളിൽ നോർമൽ ഡെ
നന്മ വിതയ്ക്കാം വലിയ നോന്പിൽ
ലോകത്തിൽ തിൻമ നിറയുന്നതായി വേദനിക്കുന്ന ഇക്കാലത്തും നന്മയുടെ വെളിച്ചം വിതറുന്ന ഒരു പാട് നല്ല മനുഷ്യർ നമുക്കിടയി
സുഡാനിലെ കാരുണ്യമാലാഖ
ഒരു നേരമെങ്കിലും വിശപ്പടക്കാനുള്ള ആഗ്രഹത്തിൽ കുട്ടികൾ സ്കൂളിലെത്തി പഠനം നടത്തുകയാണ്. പേരിനെങ്കിലും എഴുത്തും വായ
മദ്യപരുടെ കുടുംബങ്ങളിൽ സംഭവിക്കുന്നത്
കുടുംബനാഥൻ വീടിന്റെ കാവലാളും കുടുംബനാഥ വിളക്കുമാണ്. ഇതിനു കോട്ടം വരുന്പോൾ തകരുന്നത് മക്കളുടെ ഭാവിയും കുടുംബ
സൈൻ ബോർഡ്
ലോകത്തിന്റെ നാനാഭാഗത്തു വിവിധങ്ങളായ കടകളുടെയും ഷോറൂമുകളുടെയും മറ്റു വ്യാപാര സ്ഥാപനങ്ങളുടെയും മുകളിൽ പ്രദർശ
ഓരോ ഉപകാരങ്ങൾക്കുമുണ്ട് പ്രതിഫലം
ഒരാൾക്കു ചെയ്തുകൊടുക്കുന്ന ഉപകാരം ഒന്നിലേറെ പേരിലൂടെ അനേകർക്ക് നൻമയായി മാറുന്നത് വലിയ അത്ഭുതംതന്നെ. സഹായം വി
പ്രേമിക്കുന്ന രണ്ടുപേരില്‍ ഇവരുണ്ടാവും...വിശാലും ഗായത്രിയും!
ചലച്ചിത്രോത്സവത്തിനുശേഷം എറണാകുളത്തേക്കുള്ള ട്രെയിന്‍ യാത്രയിലാണ് രഞ്ജിത് ശങ്കര്‍ 4 ഇയേഴ്സിന്റെ ആദ്യരൂപം എഴുതിയ
നയൻതാര വീണ്ടും മലയാളത്തിലേക്ക്
ഇരട്ടക്കുട്ടികളുടെ അമ്മയും തെന്നിന്ത്യൻ സൂപ്പർസ്റ്റാറുമായ നയൻതാര ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. 38-ാം
മായാതിരിക്കട്ടെ നമ്മുടെ പുഞ്ചിരി
അടുത്തയിടെ ഒരു സന്പന്ന ഭവനത്തിൽ വയോധികനായ ഒരു പിതാവിനെ സന്ദർശിക്കാനിടയായി. ഒരു വലിയ മുറിയിൽ എല്ലാവിധ സൗകര്യ
കുട്ടികൾ നേരേ ചൊവ്വേ വളരട്ടെ
വീടുകളിലെ മുതിർന്നവർ മുന്‍പൊക്കെ കുട്ടി കൾക്ക് നല്‍കിയിരുന്ന ഉപദേശം വലുതായിരുന്നു. പഠനത്തിനൊപ്പം സദ്സ്വഭാവം, ദൈവവിശ്വാസം, വ്യക്തിത്വം, അധ
പ്രലോഭനങ്ങളുടെ കാലത്തെ കരുതല്‍
കേരളത്തിനു പുറത്ത് പ്രൊഫഷണല്‍ കോഴ്സ് പഠിക്കാന്‍ പോയ മകള്‍ ലഹരി പാര്‍ട്ടികള്‍ക്ക് അടിമപ്പെട്ട് അധോലോകത്തിന്റെ നി
ഓണം ഒരുമയുടെ ആഘോഷം
പണമുള്ളവർക്ക് ഓണം ധൂർത്തിന്റെ ആഘോഷമാണ്. രുചികരമായ വിഭവങ്ങൾ. വിനോദയാത്രകളും ഉല്ലാസങ്ങളുമായി ഒത്തുകൂടലുകൾ.
ദുരിതാശ്വാസക്യാന്പുകളിലെ കണ്ണീർപ്രളയം
ഒരിക്കലും വെള്ളം കയറാത്ത സുരക്ഷിതമായ വീടും സൗകര്യമുള്ളവർ ഓർക്കണം ഓരോ വർഷവും പ്രളയക്കെടുതിക്ക് ഇരയാകുന്നവരു
മെഹ്താബ് പാടുന്നു ...പത്തു ഭാഷകളിൽ
മകൾ സോണിക്ക് പെണ്‍കുഞ്ഞ് പിറന്നപ്പോൾ ഷക്കീൽ സേഠ് പേരക്കുട്ടിയെ താരാട്ടു പാടാൻ റാഫിയുടെ ഇന്പമുള്ള ഗാനങ്ങൾ ആലപി
നമ്മുടെ മക്കൾ ലഹരിയിൽ നശിച്ചുകൂടാ
കുറ്റകൃത്യങ്ങളുടെയും അധാർമികതയുടെയും അപകടങ്ങളുടെയും അടിസ്ഥാന കാരണം ലഹരിയുടെ വ്യാപനമാണ്. ഉത്പാദകർക്കും വിൽ
മനോരോഗികൾ കാരുണ്യം അർഹിക്കുന്നു
സുഖംപ്രാപിച്ചശേഷം തന്നെ വീട്ടിലേക്കു കൊണ്ടുപോകാമോ എന്നു യാചിക്കുന്നയാളുടെ ദൈന്യതയും രക്തബന്ധം മറന്നു കൈയൊഴിഞ്
കല്ലിൻമേൽ കല്ലു ശേഷിക്കാത്ത പതനം
ഇല്ലാത്തവർക്കും വയ്യാത്തവർക്കും ഇരുചെവിയറാതെ സഹായിക്കാൻ മനസുണ്ടാവണം. കൂടെപ്പിറപ്പുകളുടെ ഇല്ലായ്മകളിൽ കരുതലാ
Latest News
അമ്മയുടെ വീട് കയറി ആക്രമിച്ചതിനു പരാതി നൽകിയ മകന്റെ വീടിന് തീയിട്ടു
തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതിന്റെ സമയത്തില്‍ മാറ്റം
ഛത്തീസ്ഗഡിൽ 12 മാവോയിസ്റ്റുകളെ വധിച്ചു
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ്; ഹൈക്കോടതി വിധിക്കെതിരെ സ്വരാജ് സുപ്രീംകോടതിയിൽ
തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്തി
Latest News
അമ്മയുടെ വീട് കയറി ആക്രമിച്ചതിനു പരാതി നൽകിയ മകന്റെ വീടിന് തീയിട്ടു
തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതിന്റെ സമയത്തില്‍ മാറ്റം
ഛത്തീസ്ഗഡിൽ 12 മാവോയിസ്റ്റുകളെ വധിച്ചു
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ്; ഹൈക്കോടതി വിധിക്കെതിരെ സ്വരാജ് സുപ്രീംകോടതിയിൽ
തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്തി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top