ഓർക എന്ന ഭീമൻ ഡോൾഫിൻ
കില്ലർ വെയ്ൽ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഓർക ആണ് ലോകത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ഡോൾഫിൻ. രണ്ടുലക്ഷം വർഷങ്ങൾക്കു മുന്പു തന്നെ തെക്കെ അമേരിക്കൻ നദികളിൽ ഡോൾഫിനുകൾ ജീവിച്ചിരുന്നതായി കരുതപ്പെടുന്നുണ്ടെങ്കിലും ഇവ ലോകത്തിനു പരിചയപ്പെടുത്തപ്പെട്ടത് 1918 ൽ മാത്രമാണ്. ഓർകയ്ക്ക് 31 അടി നീളമുണ്ടെന്നാണ് കണക്ക്. പിരമിഡിന്‍റെ ആകൃതിയിൽ നിരനിരയായി ക്രമീകരിച്ചിരിക്കുന്ന പല്ലുകളാണ് മറ്റൊരു പ്രത്യേകത. കൂട്ടം കൂടി സഞ്ചരിക്കാനാണ് ഡോൾഫിനുകൾ ഇഷ്ടപ്പെടുക. ജല്ലിഫിഷ്, ഡാൽമണ്‍ മത്സ്യം, കടൽപ്പക്ഷികൾ ഇവയാണ് ഇഷ്ടഭക്ഷണം.

ഡോൾഫിനുകൾ മത്സ്യങ്ങളല്ല, സസ്തനികളാണ്. തണുത്ത രക്തം ശരീരത്തിൽ പേറുന്ന ഇവ ജലപ്പരപ്പിനു മുകളിൽ വന്നാണ് ശ്വസന പ്രക്രിയ നിർവഹിക്കുന്നത്.

സ്രാവുകളെപ്പോലെയോ, തിമിംഗലങ്ങളെപ്പോലെയോ ഇവ മനുഷ്യനെ ആക്രമിക്കുകയോ മനുഷ്യമാംസം ഭക്ഷിക്കുകയോ ചെയ്യാറില്ല. മനുഷ്യനുമായി വളരെ വേഗത്തിൽ ഇണങ്ങുന്ന ഡോൾഫിൻ മനുഷ്യന്‍റെ കളിക്കൂട്ടുകാരനാണ് എന്നു പറയുന്നതാവും ശരി.

ഡോൾഫിനുകളുടെ മാംസം പൊതുവേ മനുഷ്യർ ഭക്ഷിക്കാറില്ലെങ്കിലും കരീബിയയിലെ സെന്‍റ് വിൻസന്‍റ് ദ്വീപിൽ വസിക്കുന്ന ആദിവാസി മുക്കുവർ ഡോൾഫിനുകളെ വേട്ടയാടുകയും അവയുടെ മാംസം ഭക്ഷിക്കുകയും ചെയ്യാറുണ്ട്.

ജപ്പാനിലെ നീന്തൽക്കുളങ്ങൾ, ഫ്ളോറിഡയിലെ ഒർലാൻഡേ തടാകം, ഹവായിയിലെ ഡോൾഫിൻ ലേക്ക്, മാർക്കോ ദ്വീപിലെ ഡോൾഫിൻ പൂൾ, ബഹമാസിലെ ഡോൾഫിൻ തടാകം, മാരത്തേണിലെ ഡോൾഫിൻ റിസർച്ച് സെന്‍റർ എന്നിവിടങ്ങളിൽ സന്ദർശകർക്ക് ഡോൾഫിനുകൾക്കൊപ്പം നീന്തിക്കുളിക്കാൻ സൗകര്യമുണ്ട്. ഏറ്റവും ചെറിയ ഡോൾഫിന്‍റെ പേര് പൊപോറ്റോ അഥവാ മായു ഡോൾഫിൻ എന്നാണ്. 8000 തരത്തിലുള്ള ഡോൾഫിനുകൾ ലോകത്തിൽ ഉള്ളതായി പറയപ്പെടുന്നു.

ജോർജ് മാത്യു പുതുപ്പള്ളി