സോഫ്റ്റ്‌വേർ പണിമുടക്കിൽ; വാട്ടർ അഥോറിറ്റി ഓഫീസുകൾ നിശ്ചലം
Tuesday, November 13, 2018 12:29 AM IST
കൊച്ചി: സംസ്ഥാനത്തു വാട്ടർ അഥോറിറ്റി ഓഫീസുകളിൽ ബില്ലുകൾ സ്വീകരിക്കുന്നതുൾപ്പെടെയുള്ള വിവിധ സേവനങ്ങൾ നിലച്ചിട്ടു മൂന്നാഴ്ച. കംപ്യൂട്ടർ ശൃംഖലയിലെ സോഫ്റ്റ്‌വേറിൽ തുടർച്ചയായുണ്ടാകുന്ന തകരാറാണ് ഓഫീസുകളുടെ പ്രവർത്തനങ്ങളെ നിശ്ചലമാക്കുന്നത്.
ഉപഭോക്താക്കളുടെ ജല ഉപയോഗത്തിന്‍റെ ബില്ലുകൾ സംസ്ഥാനത്തെ മിക്ക ഓഫീസുകളിലും മൂന്നാഴ്ചയായി സ്വീകരിക്കുന്നില്ല.

ചിലയിടങ്ങളിൽ താത്കാലിക രസീത് എഴുതി നൽകി തുക സ്വീകരിക്കുന്നുണ്ടെങ്കിലും അതു വാട്ടർ അഥോറിറ്റിയുടെ പ്രധാന അക്കൗണ്ടിലേക്ക് നിക്ഷേപിക്കാൻ സാധിക്കാത്ത സ്ഥിതിയുണ്ട്. പുതിയ കണക്ഷനുകൾക്കുള്ള അപേക്ഷ, ഉടമസ്ഥാവകാശത്തിന്‍റെയും ഗാർഹിക, വാണിജ്യ കണക്ഷനുകളുടെയും മാറ്റം, മീറ്ററുകൾ മാറ്റിസ്ഥാപിക്കൽ എന്നിവയുടെ പ്രവർത്തനങ്ങളും നിശ്ചലമാണ്. ഇത്തരം സേവനങ്ങൾക്കുള്ള തുക സ്വീകരിക്കാനാകാത്തതാണു പ്രതിസന്ധിയാകുന്നത്. ബിൽ തുകകൾ സ്വീകരിക്കാത്തതിനെച്ചൊല്ലി ഓഫീസുകളിൽ ഉപഭോക്താക്കളും ജീവനക്കാരും തമ്മിൽ വാക്കുതർക്കങ്ങളും പതിവാണ്.

ഇ അബാക്കസ് എന്ന സോഫ്റ്റ്‌‌വേറാണു സംസ്ഥാനത്തെ വാട്ടർ അഥോറിറ്റി ഓഫീസുകളിലെ കംപ്യൂട്ടർ ശൃംഖലയിൽ ഉപയോഗിക്കുന്നത്. തിരുവനന്തപുരത്തു ഡാറ്റ ബേസ് അഡ്മിനിസ്ട്രേറ്ററുടെ (ഡിബിഎ) കാര്യാലയമാണ് ഇതുസംബന്ധിച്ച സാങ്കേതിക ജോലികളുടെ നിർവഹണചുമതല. ഡാറ്റ ബേസ് അഡ്മിനിസ്ട്രേറ്ററുടെ തസ്തിക നിലവിൽ ഒഴിഞ്ഞു കിടക്കുന്നതും തകരാറുകൾ ആവർത്തിക്കുന്നതിനു കാരണമാകുന്നുണ്ട്.

കഴിഞ്ഞ മൂന്നു മാസത്തിനിടെ സോഫ്റ്റ്‌വേർ ഇടയ്ക്കിടെ പണിമുടക്കുന്നുണ്ടെങ്കിലും മൂന്നാഴ്ച തുടർച്ചയായി തകരാറിലാവുന്നത് ഇതാദ്യമാണെന്നു വാട്ടർ അഥോറിറ്റി സ്റ്റാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. ഉണ്ണികൃഷ്ണനും സെക്രട്ടറി മാർട്ടിൻ ജോസഫും ചുണ്ടിക്കാട്ടി. 99 ശതമാനം റവന്യു സെക‌്ഷനുകളിലും സോഫ്റ്റ്‌വേർ തകരാർ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

ബില്ലുകൾ സ്വീകരിക്കാനാവാത്തതു വാട്ടർ അഥോറിറ്റിയുടെ റവന്യു വരുമാനത്തെ ബാധിക്കും. ഇ അബാക്കസ് കാലോചിതമായി പരിഷ്കരിക്കുകയോ കെഎസ്ഇബി മാതൃകയിൽ മൊബൈൽ ആപ്ലിക്കേഷൻ ഉൾപ്പെടുന്ന ഉപഭോക്തൃ സൗഹൃദ സോഫ്റ്റ്‌വേർ സ്ഥാപിക്കുകയോ വേണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ മാനേജിംഗ് ഡയറക്ടർക്കു നിവേദനം നൽകിയതായും ഭാരവാഹികൾ അറിയിച്ചു.

സിജോ പൈനാടത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.