ശബരിമല ദർശനം നടത്തിയ കനകദുർഗയെ മർദിച്ചതായി പരാതി
ശബരിമല ദർശനം നടത്തിയ  കനകദുർഗയെ മർദിച്ചതായി പരാതി
Wednesday, January 16, 2019 1:01 AM IST
പെരിന്തൽമണ്ണ: വിവാദമായ ശബരിമല ദർശനത്തിനു ശേഷം അങ്ങാടിപ്പുറത്തെ വീട്ടിൽ തിരിച്ചെത്തിയ കനകദുർഗ(38)യെ ഭർത്താവിന്‍റെ അമ്മ മർദിച്ചെന്നും വീട്ടിൽനിന്നു പുറത്താക്കിയെന്നും പരാതി.

പരിക്കേറ്റ കനകദുർഗയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവരുടെപരാതിയിൽ ഭർത്താവിന്‍റെ അമ്മ സുമതിഅമ്മ(70)യ്ക്കെതിരെ പോലീസ് കേസെടുത്തു. ആയുധം ഉപയോഗിച്ചു മർദിച്ചുവെന്ന വകുപ്പ് പ്രകാരമാണ് കേസ്. അതേസമയം കനകദുർഗ തള്ളിയിട്ടു പരിക്കേൽപ്പിച്ചെന്നാണ് സുമതി അമ്മയുടെ പരാതി. സുമതിഅമ്മയും ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ രാവിലെ ഏഴേമുക്കാലോടെ ഏതാനും ആക്ടിവിസ്റ്റുകൾക്കൊപ്പം അങ്ങാടിപ്പുറത്തെ വീട്ടിലെത്തിയ കനകദുർഗയെ സുമതി അമ്മ മർദിച്ചെന്നാണ് പറയുന്നത്. കനകദുർഗയുടെ കൂടെയുണ്ടായിരുന്നവർ പോയി കഴിഞ്ഞായിരുന്നുവത്രെ സംഭവം. അനുവാദം ചോദിക്കാതെ ശബരിലമലയിൽ കയറിയത് എന്തിനാണെന്നു സുമതി അമ്മ ചോദിച്ചതോടെ ഇരുവരും തമ്മിൽ വാക്കേറ്റമായി. അടുക്കളയിൽ നിന്ന് പട്ടികയുമായി ഓടിയെത്തി തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് കനകദുർഗയുടെ മൊഴി. വീടിനു കാവലുണ്ടായിരുന്ന പോലീസിന്‍റെ സംരക്ഷണയിലാണ് ഓട്ടോറിക്ഷയിൽ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെത്തിച്ചത്.

അതേസമയം, രാവിലെ വീട്ടിലെത്തിയ കനകദുർഗയെ തടഞ്ഞപ്പോൾ തന്നെ തള്ളി താഴെയിടുകയായിരുന്നുവെന്നാണ് സുമതി അമ്മ മാധ്യമങ്ങളോടു പറഞ്ഞത്. വീണിടത്തുനിന്ന് എഴുന്നേറ്റു കനകദുർഗയെ തള്ളി പുറത്താക്കി വാതിലടക്കുകയാണുണ്ടായതെന്നും അവർ പറഞ്ഞു. സംഭവസമയത്തു കനകദുർഗയുടെ ഭർത്താവ് കൃഷ്ണനുണ്ണി ക്ഷേത്രദർശനത്തിനു പോയപ്പോഴായിരുന്നു സംഭവം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.