തേങ്ങലടക്കാനാകാതെ മാതൃഹൃദയം
തേങ്ങലടക്കാനാകാതെ മാതൃഹൃദയം
Saturday, February 16, 2019 1:28 AM IST
കൽപ്പറ്റ: കാഷ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരേയുണ്ടായ ചാവേർ ആക്രമണത്തിൽ ഏകമകൻ വസന്തകുമാർ മരിച്ചെന്നെറിഞ്ഞപ്പോഴുണ്ടായ ഞെട്ടലിൽനിന്നു മോചിതയാകാതെ അമ്മ ശാന്ത. വേഗം വരാമെന്നും അമ്മയെ പൊന്നുപോലെ നോക്കുമെന്നും പറഞ്ഞ് മകൻ വീടിന്‍റെ പടിയിറങ്ങിയതു ദിവസങ്ങൾക്കു മുമ്പാണ്. ഒന്നര പതിറ്റാണ്ടു മുമ്പ് സിആർപിഎഫിൽ ചേർന്ന വസന്തകുമാർ ഹവിൽദാരായി സ്ഥാനക്കയറ്റം ലഭിച്ചതിന്‍റെ ആഹ്ളാദവുമായാണ് ഇക്കഴിഞ്ഞ രണ്ടിനു വീട്ടിലെത്തിയത്. ആറു ദിവസം വീട്ടിൽ ചെലവഴിച്ച ശേഷമായിരുന്നു കാഷ്മീരിലേക്കു യാത്ര.

മകനെ ഇനി ജീവനോടെ കാണാനാകില്ലെന്ന് ഇന്നലെ പുലർച്ചെ നാലോടെയാണ് ശാന്ത അറിഞ്ഞത്. ചാവേർ ആക്രമണത്തിൽ മരണമടഞ്ഞ ജവാന്മാരുടെ കൂട്ടത്തിൽ വസന്തകുമാറും ഉണ്ടെന്ന സൂചന വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ തൃക്കൈപ്പറ്റ മുക്കംകുന്നിലെ തറാവാട്ടിൽ ലഭിച്ചിരുന്നു. എങ്കിലും വിവരം പൂക്കോടുള്ള അമ്മ ശാന്തയെയും ഭാര്യ ഷീനയെയും അറിയിച്ചില്ല. കൊല്ലപ്പെട്ടവരിൽ വസന്തകുമാറും ഉണ്ടെന്നു രാത്രി വൈകിയാണ് സ്ഥിരീകരിച്ചത്. അപ്പോൾത്തന്നെ മുക്കംകുന്നിലെ തറവാട്ടിൽനിന്നു പുറപ്പെട്ട് പുലർച്ചെ രണ്ടോടെ പൂക്കോട് എത്തിയ ബന്ധുക്കൾ മണിക്കൂറുകൾക്കു ശേഷമാണ് അമ്മയെയും വീട്ടിലുള്ള മറ്റുള്ളവരെയും ദുഃഖവാർത്ത അറിയിച്ചത്.

ബന്ധുക്കളുടെ സാന്ത്വന വചനങ്ങൾക്കു ശാന്തയുടെ തപിക്കുന്ന മനസിനെ ആശ്വസിപ്പിക്കാനാകുന്നില്ല. കിടക്കയിലിരുന്നും കിടന്നും കണ്ണീർ വാർക്കുകയാണ് ഹൃദയം തകർന്ന ആ അമ്മ. ഭർത്താവിന്‍റെ വിയോഗവിവരം അറിഞ്ഞതു മുതൽ തരിച്ചിരിക്കുകയാണ് ഭാര്യ ഷീന. കണ്ടുനിൽക്കുന്നവരുടെയും കണ്ണു നനയിക്കുകയാണ് ഇവരുടെ തേങ്ങൽ. എട്ടും ആറും വയസാണ് വസന്തകുമാറിന്‍റെ മക്കൾക്ക്. കുരുന്നുകളായതിനാൽ അച്ഛൻ ഇനി ഇല്ലെന്ന വേദന അവരെ അലട്ടുന്നില്ലെന്നു മാത്രം. വീടിനു മുന്നിൽ പന്തൽ ഉയർന്നതും മുതിർന്നവരുടെ നിലവിളികളും ബന്ധുക്കളും അല്ലാത്തവരും വീട്ടിലേക്കു വരുന്നതും പോകുന്നതും കുഞ്ഞുങ്ങളുടെ മനസിൽ സൃഷ്ടിക്കുന്നത് അമ്പരപ്പ്.

ഇന്നലെ രാവിലെമുതൽ ജീവിതത്തിന്‍റെ നാനാതുറകളിൽപ്പെട്ട നൂറുകണക്കിനാളുകളാണ് വസന്തകുമാറിന്‍റെ വീട്ടിലെത്തിയത്. കോണ്‍ഗ്രസ് നേതാവും സംസ്ഥാന വനിതാ കമ്മീഷൻ മുൻ അധ്യക്ഷയുമായ കെ.സി. റോസക്കുട്ടി, എൽജെഡി സംസ്ഥാന പ്രസിഡന്‍റ് എം.വി. ശ്രേയാംസ്കുമാർ തുടങ്ങിയവർ പൂക്കോടെത്തി സൈനികന്‍റെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.

സംസ്കാരം മുക്കംകുന്നിൽ

ക ൽപ്പറ്റ: വസന്തകുമാറിന്‍റെ മൃതദേഹം തൃക്കൈപ്പറ്റ മുക്കംകുന്നിലെ തറവാട്ടുവളപ്പിൽ സംസ്കരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം. ഇന്നു രാവിലെ 8.55നു കരിപ്പൂർ വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം റോഡുമാർഗം പൂക്കോടിലെ വീട്ടിലേക്കു കൊണ്ടുവരും. പിന്നീട് ലക്കിടി ഗവ.എൽപി സ്കൂളിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്നായിരിക്കും മുക്കംകുന്നിൽ ഒൗദ്യോഗിക ബഹുമതികളോടെ സംസ്കാരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.