ഹർത്താൽ പ്രഖ്യാപിച്ചതിൽ കുറ്റബോധമില്ല: ഡീൻ കുര്യാക്കോസ്
ഹർത്താൽ പ്രഖ്യാപിച്ചതിൽ കുറ്റബോധമില്ല: ഡീൻ കുര്യാക്കോസ്
Sunday, February 24, 2019 1:21 AM IST
കൊച്ചി: കാസർഗോഡ് പെരിയയിൽ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടതിനെത്തുടർന്നു ഹർത്താൽ പ്രഖ്യാപിച്ചതിൽ കുറ്റബോധമില്ലെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീൻ കുര്യാക്കോസ്. ഹർത്താലിനോടനുബന്ധിച്ചുണ്ടായ നാശനഷ്ടങ്ങൾക്കെല്ലാം തന്നെ പ്രതിയാക്കണമെന്നു നിർബന്ധം പിടിക്കുന്നതു സംസ്ഥാന സർക്കാരാണ്. ഈ കീഴ്‌വഴക്കം ശരിയാണോയെന്നു പൊതുസമൂഹം വിലയിരുത്തും.

ജനാധിപത്യ സമരങ്ങളെ തല്ലിക്കെടുത്താനുള്ള സർക്കാരിന്‍റെ ഹീനമായ ശ്രമത്തെ എന്തു വിലകൊടുത്തും ചെറുത്തു തോൽപ്പിക്കും. ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ പ്രതിഷേധ സമരങ്ങളെ കൂച്ചുവിലങ്ങിടാൻ ശ്രമിക്കുന്നതു കുറ്റവാളികൾക്കും കൊലപാതകികൾക്കും സഹായമായി മാറും. നീതിന്യായ വ്യവസ്ഥയെ ധിക്കരിക്കാനല്ല ഹർത്താൽ നടത്തിയത്. കേരളം കണ്ട ഏറ്റവും മൃഗീയമായ കൊലപാതകത്തിൽ സമാധാനപരമായി പ്രതിഷേധിക്കാനായിരുന്നു.

കേരളം കണ്ട എറ്റവും നല്ല അക്രമവിരുദ്ധ ഹർത്താലിനായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നൽകിയത്. . കൊലയാളികൾക്കെതിരേ സമരം ചെയ്തതിന്‍റെ പേരിൽ, സർക്കാർ ഭാഗത്തു നിന്നുണ്ടായ ഗൂഢാലോചനയുടെ ഭാഗമായി എത്ര കേസുകളിൽ പ്രതിയാക്കിയാലും, ശിക്ഷയേറ്റു വാങ്ങാൻ തയാറാണ്. തന്നെ ശിക്ഷിക്കാൻ കാണിക്കുന്ന ആർജവം പ്രതികളെ പിടികൂടാനും കാണിക്കണം.
26നു യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കൃപേഷ്, ശരത്ത് ലാൽ എന്നിവരുടെ കുടുംബ സഹായത്തിനായുള്ള ഫണ്ട് ശേഖരണം നടത്തും. മാർച്ച് ഒന്നിനു രക്തസാക്ഷികളുടെ ചിതാഭസ്മം വഹിച്ചുകൊണ്ടുള്ള -ധീരസ്മൃതിയാത്ര- പെരിയയിൽനിന്നു രാവിലെ 10ന് ആരംഭിക്കും. അഖിലേന്ത്യാ പ്രസിഡന്‍റ് കേശവ് ചന്ദ് യാദവ് ഉദ്ഘാടനം ചെയ്യും. അഞ്ചിനു തിരുവനന്തപുരത്ത് യാത്ര സമാപിക്കുമെന്നും ഡീൻ കുര്യാക്കോസ് പത്രസമ്മേളനത്തിൽ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.