പോലീസ് നിയമ ഭേദഗതി ബിൽ പാസാക്കി
പോലീസ് നിയമ ഭേദഗതി ബിൽ പാസാക്കി
Friday, November 15, 2019 12:56 AM IST
തിരുവനന്തപുരം: മത-വർഗീയ-തീവ്രവാദ സംഘടനകളുടെ പ്രവർത്തനം പോലീസ് സേനയിൽ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് നിയമ ഭേദഗതി ബില്ലിന്‍റെ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. 2011 ലെ കേരള പോലീസ് ആക്ടിലെ 101-ാം വകുപ്പു പ്രകാരമുള്ള ഒൻപത് ഇനങ്ങളിലായി പറയുന്ന ശിക്ഷകൾ പോലീസ് ഉദ്യോഗസ്ഥന്‍റെ പ്രമോഷന് തടസമാകാൻ പാടില്ലെന്ന് വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് നിയമസഭ പാസാക്കിയത്. ഇതുസംബന്ധിച്ച് കഴിഞ്ഞ ജനുവരിയിൽ കൊണ്ടുവന്ന ഓർഡിനൻസിനു പകരമുള്ള ബില്ലായിരുന്നു ഇത്.

നിയമപ്രകാരം സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവകാശം പോലീസ് ഉദ്യോഗസ്ഥർക്കുണ്ട്. ഈ നിയമംകൊണ്ട് പോലീസുകാർ പീഡിപ്പിക്കപ്പെടുന്ന അവസ്ഥയുണ്ടാകില്ല. കെഎസ്ആറിലെ അതേ വ്യവസ്ഥയാണ് പോലീസിലും നടപ്പാക്കുക.

പോലീസിന്‍റെ എണ്ണം വർധിപ്പിക്കണമെന്നുണ്ടെങ്കിലും സർക്കാരിന് പരിമിതികളുമുണ്ട്. ശാസ്ത്രീയ കുറ്റാന്വേഷണത്തിനുള്ള നടപടികളുടെ ഭാഗമാണ് പുതിയ സൈബർ പോലീസ് സ്റ്റേഷനുകൾ. സൈബർ ഡോമിന് ആറ് അന്തർദേശീയ പുരസ്കാരങ്ങൾ ലഭിച്ചു. ജയിലുകളിൽ ഫോണ്‍ ഉപയോഗിക്കാൻ അനുമതിയില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ ആരോപണത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.