അക്രമത്തിന്‍റെ ഉത്തരവാദിത്തം സർക്കാരിനെന്നു സതീശൻ
അക്രമത്തിന്‍റെ ഉത്തരവാദിത്തം സർക്കാരിനെന്നു സതീശൻ
Tuesday, November 29, 2022 12:06 AM IST
തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇന്നലെയുണ്ടായ അക്രമങ്ങളുടെ പൂർണ ഉത്തരവാദിത്തം സർക്കാരിനാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

ആർച്ച്ബിഷപിനും സഹായമെത്രാനും എതിരേ ഗൂഢാലോചനക്കുറ്റം ചുമത്തി ഒന്നും രണ്ടും പ്രതികളാക്കിയത് സമരക്കാരെ മനഃപൂർവം പ്രകോപിപ്പിച്ച് അക്രമമുണ്ടാക്കുന്നതിന് വേണ്ടിയായിരുന്നു.

സിപിഎമ്മും ബിജെപിയും ഒന്നിച്ച് ചേർന്ന് വിഴിഞ്ഞം സമരം പൊളിക്കാൻ നടക്കുകയാണ്. സമരങ്ങളെ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ സാമാന്യബുദ്ധി കാട്ടണം. തീരദേശവാസികൾ വൈകാരികമായി പ്രതികരിക്കുന്നവരാണ്. അവരെ പ്രകോപിപ്പിക്കാതെ ചർച്ച് ചെയ്ത് പരിഹരിക്കുന്നതിൽ മുഖ്യമന്ത്രി എന്തിനാണ് ഇത്രയും ഈഗോ കാട്ടുന്നതെന്നും സതീശൻ ചോദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.