ഉച്ചഭക്ഷണത്തുക വർധിപ്പിക്കുന്നില്ല; സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരത്തിന് പ്രഥമാധ്യാപകർ
Saturday, December 3, 2022 1:54 AM IST
തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ-പോഷകാഹാര വിതരണത്തിനുള്ള തുക വർധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ പ്രഥമാധ്യാപകർ സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരം തുടങ്ങുന്നു.

അവശ്യ സാധനങ്ങളുടെ വില ഇരട്ടിയിലേറെയായി ഉയർന്നിട്ടും ഉച്ചഭക്ഷണ പദ്ധതിക്കായി 2016ൽ അനുവദിച്ച നിരക്കിലാണ് ഇപ്പോഴും തുക അനുവദിക്കുന്നത്. മുട്ട, പാൽ വിതരണത്തിന് ഇതുവരെ പ്രത്യേകം തുക അനുവദിച്ചിട്ടുമില്ല.

പ്രതിഷേധ പരിപാടികളുടെ സൂചനയായി ഈമാസം ആറിന് സെക്രട്ടേറിയറ്റിനു മുന്നിൽ ഏകദിന നിരാഹാര സമരം നടത്തുമെന്ന് കെപിപിഎച്ച്എ സംസ്ഥാന പ്രസിഡന്‍റ് പി. കൃഷ്ണപ്രസാദും ജനറൽ സെക്രട്ടറി ജി. സുനിൽകുമാറും അറിയിച്ചു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആറിന് സംസ്ഥാന വ്യാപകമായി സ്കൂളുകളിൽ പ്രഥമാധ്യാപകർ കറുത്ത ബാഡ്ജ് ധരിച്ചു ജോലിക്കു ഹാജരാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.