""പദ്മജ പ്രവചിച്ച് സമാധാനമടയട്ടെ‌'' കെ. മുരളീധരൻ
  പദ്മജ പ്രവചിച്ച് സമാധാനമടയട്ടെ‌   കെ. മുരളീധരൻ
Sunday, April 28, 2024 12:54 AM IST
തൃശൂർ: തൃശൂരിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി ജയിക്കുമെന്ന പദ്മജ വേണുഗോപാലിന്‍റെ പ്രവചനത്തെ പരിഹസിച്ച് യുഡിഎഫ് സ്ഥാനാർഥിയും പദ്മജയുടെ സഹോദരനുമായ കെ. മുരളീധരൻ. പദ്മജ പ്രവചിച്ച് സമാധാനമടയട്ടെയെന്നു മുരളി പരിഹസിച്ചു. പദ്മജയ്ക്കുതന്നെ എവിടെയും ജയിക്കാൻ കഴിഞ്ഞിട്ടില്ല, അങ്ങനെയുള്ളവരല്ലേ പ്രവചിക്കുന്നതെന്നും മുരളി പറഞ്ഞു.

തൃശൂർ നഗരത്തിൽ കോണ്‍ഗ്രസിൽനിന്ന് ചിലർ ബിജെപിയിലേക്കു പോയിട്ടുണ്ട്. പക്ഷേ, പ്രവർത്തകർക്ക് അതിനെ നല്ലരീതിയിൽ പ്രതിരോധിക്കാൻ കഴിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് സംഘടനാ സംവിധാനം പൂർണമായി ഉണർന്നു പ്രവർത്തിച്ചു. ഏതെങ്കിലും സ്ഥലത്തു പിന്നാക്കം പോയെങ്കിൽ കർശനനടപടി സ്വീകരിക്കുമെന്നു മുരളീധരൻ പറഞ്ഞു. പ്രിസൈഡിംഗ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം വോട്ടിംഗ് ശതമാനം കുറയാൻ കാരണമായതായി മുരളി കുറ്റപ്പെടുത്തി.

ഒന്നാം പ്രതി തെരഞ്ഞെടുപ്പു കമ്മീഷനാണ്. ബിജെപി-സിപിഎം ഡീൽ നടന്നിട്ടുണ്ട്. ഇ.പി. ജയരാജൻ-ബിജെപി ചർച്ച അതിന്‍റെ ഭാഗമാണ്. ക്രോസ് വോട്ടിംഗ് നടന്നിട്ടുണ്ട് എന്നതു യാഥാർഥ്യമാണ്. സിപിഎമ്മിലെ ഒരു വിഭാഗം ബിജെപിക്കു വോട്ട് ചെയ്തിട്ടുണ്ട്.

ഇവിടെ സിപിഎമ്മുകാരല്ല, ബിജെപിക്കാരാണ് കള്ളവോട്ട് ചെയ്തതെന്നും മുരളീധരൻ ആരോപിച്ചു. ഫ്ളാറ്റുകൾ കേന്ദ്രീകരിച്ചാണ് കള്ളവോട്ട് നടന്നത്. ഇതിൽ പരാതി നൽകിയപ്പോൾ കള്ളവോട്ടിനു നല്ല സർട്ടിഫിക്കറ്റാണ് ബിഎൽഒമാർ നൽകിയത്.

തൃശൂരിലൊന്നും കാശ് കൊടുത്തു വോട്ടു വാങ്ങുന്ന ഏർപ്പാട് ആരും നടത്തിയിട്ടില്ല. ഇവിടെ രാഷ്‌ട്രീയപോരാട്ടം മാത്രമേ ഇതുവരെ നടന്നിട്ടുള്ളൂ. പക്ഷേ, അതിനെ ബിജെപി പണമിറക്കിയുള്ള ഫൈറ്റ് ആക്കി മാറ്റി.

ബിജെപി തൃശൂരിൽ മൂന്നാം സ്ഥാനത്തേക്കു പോകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. എന്തെങ്കിലും കാരണവശാൽ അവർ രണ്ടാംസ്ഥാനത്തു വന്നാൽ അതിനു മുഖ്യമന്ത്രിയായിരിക്കും ഉത്തരവാദിയെന്നും മുരളീധരൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.