Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
തലമുറകളുടെ ചരിത്രം പറയുന്ന രാജ്ഭവൻ
ബ്രിട്ടീഷ് ഭരണത്തിൽനിന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ വളർന്നതിന്റെ ഓരോ ഘട്ടത്തെയും അനുസ്മരിപ്പിക്കുന്ന പ്രതീകങ്ങൾ രാജ്ഭവനിലുണ്ട്. നിലവിൽ ക്ഷണിക്കപ്പെട്ടവർക്കു മാത്രമേ സാധാരണ ദിവസങ്ങളിൽ രാജ്ഭവനിൽ പ്രവേശനത്തിന് അനുമതിയുള്ളൂ. പക്ഷേ, രണ്ടു മാസത്തിനുശേഷം ഈ ചരിത്രമന്ദിരം പൂർണമായി സന്ദർശകർക്കു തുറന്നുകൊടുക്കുമെന്നാണ് പ്രതീക്ഷ.
അധികാരത്തിന്റെ ഇടനാഴികളിലൂടെ കടന്നുപോയ അനവധി തലമുറകളുടെ കഥകൾ പറയാനുണ്ട് കോൽക്കത്ത രാജ്ഭവന്. കേരളീയർക്കാവട്ടെ മലയാളിയായ പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസിന്റെ ഒൗദ്യോഗിക വസതിയെന്ന നിലയിൽ ഈ മന്ദിരത്തിന്റെ ചരിത്രത്തെക്കുറിച്ച് അറിയാൻ കൗതുകം കൂടുകയും ചെയ്യും.
കോൽക്കത്തയിലെ റെഡ്റോഡും മൈതാനവും കടന്നുചെല്ലുന്പോഴേ നൂറ്റാണ്ടുകളുടെ ചരിത്രം പേറി തലയെടുപ്പോടെ നിൽക്കുന്ന രാജ്ഭവൻ കാണാം. പ്രൗഢഗംഭീരമായ കമാനവും കവാടവും കടന്നുചെല്ലുന്പോൾ ഒട്ടേറെക്കാലം വരെ ഗവണ്മെന്റ് ഹൗസ് എന്നറിയപ്പെട്ടിരുന്ന രാജ്ഭവൻ അതിന്റെ പ്രതാപം നമ്മുടെ മുന്നിലേക്ക് നീട്ടിവയ്ക്കും. ബ്രിട്ടീഷ് ഭരണകാലത്ത് വൈസ്രോയിമാർ, ഗവർണർ ജനറൽമാർ എന്നിവരുടെ ഒൗദ്യോഗിക വസതിയായിരുന്നു ഈ മന്ദിരം.
ബൈശാഖി ആഘോഷത്തോടനുബന്ധിച്ച് രാജ്ഭവൻ ഈ ദിവസങ്ങളിൽ സന്ദർശകർക്കായി തുറന്നിട്ടുണ്ട്. കോൽക്കത്തയിലെ ഏറ്റവും പഴക്കമുള്ള കെട്ടിടങ്ങളിലൊന്നാണ് രാജ്ഭവൻ. 1803ലാണ് ഇതിന്റെ നിർമാണം പൂർത്തിയായത്. കഴ്സണ് പ്രഭുവിന്റെ കൊട്ടാരമായിരുന്ന ഡെർബിഷെയറിലെ കിഡിൽസ്റ്റണ് ഹാളിന്റെ മാതൃകയിലാണ് നിർമിച്ചിരിക്കുന്നത്.
ഇംഗ്ലണ്ടിലെ മാളികകളുടെ തനതുമാതൃകയിൽ നിർമിച്ചിരിക്കുന്ന ഈ കെട്ടിടം ഇംഗ്ലീഷ് അക്ഷരം എച്ച് മാതൃകയിലാണ്. നിയോക്ലാസിക്കൽ, ബാറോക്ക് ശൈലികൾ കൂടിച്ചേരുന്പോൾ പഴമയുടെ പ്രൗഢഗേഹമായി ഈ മാളിക മാറുന്നു.
ബ്രിട്ടീഷ്കാലത്ത് സിംഗപ്പൂർ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെയും ആസ്ഥാനം ഇവിടെയായിരുന്നു. ഇതിനു പറഞ്ഞാൽ തീരാത്തത്ര വിശേഷങ്ങളുണ്ട്. നിർബന്ധമായും ഇതിനുള്ളിൽ കാണേണ്ടതും അറിയേണ്ടതുമായ അഞ്ചു സ്ഥലങ്ങളെക്കുറിച്ച് ചുരുക്കി പറയാം.
രാജ്ഭവൻ ആദ്യമായി നിർമിക്കുന്പോൾ ഉദ്യാനമില്ലായിരുന്നു. മന്ദിരത്തിന്റെ നിർമാണം പൂർത്തിയായി അര നൂറ്റാണ്ട് പിന്നിട്ടശേഷമാണ് മനോഹരമായ പൂന്തോട്ടം ഒരുക്കിയത്. ഓക്ക്ലാൻഡ് പ്രഭുവിന്റെ സഹോദരി എമിലി ഈഡനാണ് ഈ വളപ്പിൽ ആദ്യമായി ഒരു വൃക്ഷത്തൈ നട്ടുപിടിപ്പിക്കുന്നത്. ഇപ്പോൾ വിശാലമായ പൂന്തോട്ടം പുറത്തുനിന്നു നോക്കുന്നവരിൽനിന്ന് രാജ്ഭവനെ മറച്ചു പിടിക്കാൻ മാത്രം വലുതായിരിക്കുന്നു.
വടക്കേ ഗേറ്റിനോട് ചേർന്നുള്ള പടിക്കെട്ടുകളുടെ ചുവട്ടിൽ വലിയൊരു പീരങ്കി കാണാം. 1839-1842 കാലത്തെ കറുപ്പുയുദ്ധത്തിൽ ഉപയോഗിച്ച പീരങ്കികളിലൊന്നാണിത്. നാങ്കിംഗിൽനിന്ന് എലൻബെറോ പ്രഭുവാണ് ഈ പീരങ്കി കോൽക്കത്തയിലെത്തിച്ചത്. കാർഷികമേഖലയെ പൂർണമായി വ്യവസായവത്കരിച്ച ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണത്തിന്റെ പ്രതീകംകൂടിയാണ് ഈ പീരങ്കി.
രാജ്ഭവന്റെ അകത്തളങ്ങൾ വളരെ വിശേഷപ്പെട്ട ദിവസങ്ങളിൽ മാത്രമേ സന്ദർശകർക്കു മുന്നിൽ വാതിൽ തുറക്കാറുള്ളൂ. അതും ഒന്നാം നില മാത്രം. സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും മാത്രമാണ് ബാൾ റൂം തുറക്കാറുള്ളത്.
മുൻപ് സന്ദർശകരെ സ്വീകരിച്ചിരുന്ന മഞ്ഞയണിഞ്ഞ വിശാലമായ ഹാളും ഡൈനിംഗ് ഹാളും ഭരണപരമായ തീരുമാനങ്ങൾക്ക് സാക്ഷ്യം വഹിച്ച കൗണ്‍സിൽ ചേംബറുമെല്ലാം പല തലമുറകൾ കൈവശം വച്ചനുഭവിച്ച അധികാരങ്ങളുടെ കഥകൾ പറയും.
രാജ്ഭവനുള്ളിൽ ത്രോണ്‍ റൂം എന്ന മുറിക്കും ചെറുതല്ലാത്ത ഒരു ചരിത്രം പറയാനുണ്ട്. ടിപ്പു സുൽത്താന്റെ പരാജയത്തിനും മരണത്തിനും ശേഷം അദ്ദേഹത്തിന്റെ കിരീടം കൊണ്ടുവന്നു സൂക്ഷിച്ചിരുന്നത് ഈ മുറിയിലായിരുന്നു.
എന്നാൽ, ടിപ്പു പതിവായി ഉപയോഗിച്ചിരുന്ന രാജകീയ കിരീടമായിരുന്നില്ല ഇതെന്നും ശ്രീരംഗപട്ടണത്തെ യുദ്ധത്തിൽ അണിഞ്ഞിരുന്ന മറ്റൊരു കിരീടമായിരുന്നു ഇതെന്നും ചില ചരിത്രകാരൻമാർ ചൂണ്ടിക്കാട്ടുന്നു. ടിപ്പു ആനപ്പുറത്തു കയാറാൻ ഉപയോഗിച്ചിരുന്ന സ്വർണപാളികൾ പതിപ്പിച്ച ഒരു പീഢവും ഇവിടെയുണ്ട്.
ഇതിനൊക്കെ പുറമേ പ്രശസ്തരായ നിരവധി കലാകാരൻമാരുടെ സൃഷ്ടികളും രാജ്ഭവനെ വർണാഭമാക്കുന്നു. കൊളോണിയൽ കാലത്തിനും മുൻപേയുള്ള ചിത്രരചനകളും ഇവിടെയുണ്ട്. ജെമിനി റോയ് വരച്ച ഗാന്ധിജിയുടെ എണ്ണച്ഛായാ ചിത്രവും ബികാഷ് ഭട്ടാചാര്യ വരച്ച ഇന്ദിരാഗാന്ധിയുടെ ചിത്രവുണ്ട്. ഏറ്റവും ഒടുവിലായി ഇപ്പോഴത്തെ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ എത്തിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ഛായാചിത്രവും രാജ്ഭവന്റെ കലാശേഖരത്തിലേക്കെത്തി.
പശ്ചിമബംഗാളിന്റെ, പ്രത്യേകിച്ച് മഹാനഗരത്തിന്റെ ചരിത്രാവശേഷിപ്പുകളിൽ പലതും അതേപടി സൂക്ഷിച്ചിട്ടുണ്ട്. കോൽക്കത്തയിൽ ആദ്യമായി ഉപയോഗിച്ചു തുടങ്ങിയ ലിഫ്റ്റ് ഇക്കൂട്ടത്തിൽ പെടുന്നു. ബേർഡ് കേജ് ലിഫ്റ്റ് എന്നറിയപ്പെട്ടിരുന്ന ഇത് ഒരു തരത്തിലുള്ള കേടുപാടുകളുമില്ലാതെ സൂക്ഷിച്ചിരിക്കുന്നു.
കോൽക്കത്തയിൽ ആദ്യമായി വൈദ്യുതീകരിച്ച കെട്ടിടം രാജ്ഭവനാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രം പറയുന്ന നിരവധി ഫോട്ടോകളും പ്രദർശിപ്പിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് ഭരണത്തിൽനിന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ വളർന്നതിന്റെ ഓരോ ഘട്ടത്തെയും അനുസ്മരിപ്പിക്കുന്ന പ്രതീകങ്ങൾ രാജ്ഭവനിലുണ്ട്. നിലവിൽ ക്ഷണിക്കപ്പെട്ടവർക്കു മാത്രമേ സാധാരണ ദിവസങ്ങളിൽ രാജ്ഭവനിൽ പ്രവേശനത്തിന് അനുമതിയുള്ളൂ. പക്ഷേ, രണ്ടു മാസത്തിനുശേഷം ഈ ചരിത്രമന്ദിരം പൂർണമായി സന്ദർശകർക്കു തുറന്നുകൊടുക്കുമെന്നാണ് പ്രതീക്ഷ.
സെബി മാത്യു
റേഡിയോ കോളറും മൃഗനിരീക്ഷണവും
വനത്തിൽ സ്വതന്ത്രമായി വിഹരിക്കുന്ന മൃഗങ്ങളെ ദൂരെയിരുന്നു നിരീക്ഷിക്കാനുള്ള സംവിധാനമാണ് ജിപിഎസ് ആനിമൽ ട്രാക്കിംഗ്.
അക്ഷരഖനി ഉത്തർപാര പബ്ലിക് ലൈബ്രറി
പശ്ചിമ ബംഗാളിലെ ഉത്തർപാരയിൽ ഹൂഗ്ലിയുടെ തീരത്ത് ഒരേക്കർ വിസ്തൃതിയിൽ ഒരു വിജ്ഞാനഖനിയുണ്ട്. ബംഗാളിന്റെ മാത്രമല്ല ഇന
പാട്ടുവഴിയിലെ കൊച്ചച്ചൻ
പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ കൈയടി നേടിയതാണു ബിബിൻ ജോർജിനെ ശ്രദ്ധേയനാക്കിയത്. അന്നു കൈയടി
ഈസ്റ്റർ മുട്ടകൾ
പലയിടങ്ങളിലുമുണ്ട് ഈസ്റ്റർ മുട്ട മ്യൂസിയങ്ങൾ. ഇതിൽ പോളണ്ടിലെ സീഷാനോവിസിലാണ് അലങ്കാരപ്പണികളിൽ വർണാഭമാക്കിയ ഈ
കേസറിയ ഫിലിപ്പി
വലിയൊരു പട്ടണവും മെത്രാസനവുമായിരുന്ന ഈ പ്രദേശം ആറാം നൂറ്റാണ്ടുവരെ ക്രൈസ്തവ തീർഥാടനകേന്ദ്രമായിരുന്നു. ഇപ്പോൾ പ
മനസുകളിൽ വരവായി പൂക്കാലം
നൂറിനടുത്തു പ്രായമുള്ള രണ്ടുപേരെ കേന്ദ്രകഥാപാത്രങ്ങളാക്കി അവരെയും അവരുടെ കുടുംബത്തെയുംപറ്റി ഒരു കൊമേഴ്സ്യല്‍ സി
ബ്രഹ്മപുരമല്ല ഇൻഡോർ
ഇൻഡോറിൽ നാനൂറ് ടൗണ്‍ ബസുകളും ആയിരത്തിലേറെ ഓട്ടോ റിക്ഷകളുമാണ് നഗരമാലിന്യത്തിൽനിന്ന് ഉത്പാദിപ്പിക്കുന്ന ബയോ സിഎൻ
മനസിന് കണ്ണായിരം!
കാഴ്ചയില്ലാത്തത് താങ്കളുടെ സിനിമാ സംഗീതരംഗത്തെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് രവീന്ദ്ര ജയിൻ എ
മരത്തിന്റെ പേരിലൊരു രാജ്യം ബ്രസീൽ
ഓക്ക്, ചന്ദനം, ദേവദാരു, ഒലിവ്, ആൽ തുടങ്ങി പെരുമയും പാരന്പര്യവുമുള്ള മരങ്ങളുടെ ഗണത്തിലാണ് ബ്രസീൽ മരത്തിന്റെയും സ
കൊളോണിയൽ വാസ്തുവിസ്മയം വിക്ടോറിയ മെമ്മോറിയൽ
വിക്ടോറിയ മെമ്മോറിയലിൽ ശിൽപ ഗാലറി, രാജകീയ ഗാലറി, സെൻട്രൽ ഹാൾ, പോർട്രെയ്റ്റ് ഗാലറി മുതലായ 25 ഗാലറികൾ ഉണ്ട്. നാണയ
മലയാളികളുടെ സ്വന്തം റസിയ
വിവാഹശേഷം സിനിമയിൽ അഭിനയിക്കുന്നില്ലെന്ന് തീരുമാനമൊന്നും എടുത്തിരുന്നില്ല. ആദ്യസിനിമ മുതൽ ഇടവേളകൾ ഉണ്ടായിരുന
ഇതാ, ആ കുഞ്ഞു ഗാനമേളക്കാർ!
അഞ്ചാം ക്ലാസുകാരൻ ചേട്ടൻ, എൽകെജിക്കാരി അനിയത്തി- രണ്ടുപേരും ചേർന്ന് ഒരൊറ്റ പാട്ടുകൊണ്ട് സൃഷ്ടിച്ചത് പതിനായിരക്ക
കൊട്ടിക്കയറി അമരത്ത്
ചെണ്ടകൊട്ട് ജീവിതമാർഗമായി കരുതാൻ കഴിയാത്ത കാലത്താണ് ഈ കല സപര്യയായി ഞാൻ സ്വീകരിച്ചത്. അന്പലങ്ങളിലെ വരുമാനക
ലെന എഴുത്തിന്റെ വഴിയെ
‘25 വർഷത്തെ കരിയറിൽ ആദ്യമായി ഒരു സിനിമയുടെ തിരക്കഥാകൃത്ത് കൂടി ആവുകയാണ്. ഞാൻ തിരക്കഥയെഴുതിയ ഓളം എന്ന സിനിമയു
പറുദീസയിൽ വിരിഞ്ഞ പാട്ടുപുഷ്പങ്ങൾ!
ഒരു പാട്ടുവർഷം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം. കാലങ്ങൾ കഴിയുംതോറും പാട്ടുരീതികളിലും, ആസ്വാദകരുടെ ഇഷ്ടങ്ങളില
ജലജയുടെ മകൾ ദേവി മുൻനിരയിലേക്ക്
എനിക്കു കിട്ടിയ രണ്ടാമത്തെ സിനിമയും വലിയ ഭാഗ്യമായിരുന്നു. ആ സിനിമ സംവിധാനം ചെയ്തത് ദേശീയ പുരസ്കാരം നേടിയ രാജീവ്
കുട്ടനാടിന്റെ പുഞ്ചപ്പെരുമ
കല്യാണം ആലോചിക്കുന്പോൾ എന്താണ് പയ്യന് പണി എന്ന് പെണ്‍വീട്ടുകാർ ചോദിക്കുന്പോൾ കുട്ടനാട്ടുകാരനായ ദല്ലാൾ പറ
മൂന്നാറിലെ താരം പടയപ്പ
ഒറ്റയാൻ പടയപ്പയുടെ ചെയ്തികൾ മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് രസം പകരുന്നുണ്ടെങ്കിലും ഈ കാട്ടാനയുടെ ഓരോ നാട്ടി
ആ ഫോണ്‍കോളില്‍ നിന്ന് കല്യാണ കഥയുടെ ആവാഹനം...!
ഒരു മുറൈ വന്ത് പാര്‍ത്തായയ്ക്കു ശേഷം സാജന് കെ.മാത്യു സംവിധാനം ചെയ്ത വിവാഹ ആവാഹനം തിയറ്ററുകളിലേക്ക്. നിരഞ്ജിന്റെ
മഹാനന്ദിയയുടെ പ്രണയ പ്രയാണം
നീണ്ട മുടിയിഴകളും നീലക്കണ്ണുകളുമായി വന്ന അവൾ അയാളുടെ അരികിലെത്തുന്ന മറ്റെല്ലാവരെയുമെന്നപോലെ തന്റെ ഒരു ചിത്രം
റേഡിയോ കോളറും മൃഗനിരീക്ഷണവും
വനത്തിൽ സ്വതന്ത്രമായി വിഹരിക്കുന്ന മൃഗങ്ങളെ ദൂരെയിരുന്നു നിരീക്ഷിക്കാനുള്ള സംവിധാനമാണ് ജിപിഎസ് ആനിമൽ ട്രാക്കിംഗ്.
അക്ഷരഖനി ഉത്തർപാര പബ്ലിക് ലൈബ്രറി
പശ്ചിമ ബംഗാളിലെ ഉത്തർപാരയിൽ ഹൂഗ്ലിയുടെ തീരത്ത് ഒരേക്കർ വിസ്തൃതിയിൽ ഒരു വിജ്ഞാനഖനിയുണ്ട്. ബംഗാളിന്റെ മാത്രമല്ല ഇന
പാട്ടുവഴിയിലെ കൊച്ചച്ചൻ
പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ കൈയടി നേടിയതാണു ബിബിൻ ജോർജിനെ ശ്രദ്ധേയനാക്കിയത്. അന്നു കൈയടി
ഈസ്റ്റർ മുട്ടകൾ
പലയിടങ്ങളിലുമുണ്ട് ഈസ്റ്റർ മുട്ട മ്യൂസിയങ്ങൾ. ഇതിൽ പോളണ്ടിലെ സീഷാനോവിസിലാണ് അലങ്കാരപ്പണികളിൽ വർണാഭമാക്കിയ ഈ
കേസറിയ ഫിലിപ്പി
വലിയൊരു പട്ടണവും മെത്രാസനവുമായിരുന്ന ഈ പ്രദേശം ആറാം നൂറ്റാണ്ടുവരെ ക്രൈസ്തവ തീർഥാടനകേന്ദ്രമായിരുന്നു. ഇപ്പോൾ പ
മനസുകളിൽ വരവായി പൂക്കാലം
നൂറിനടുത്തു പ്രായമുള്ള രണ്ടുപേരെ കേന്ദ്രകഥാപാത്രങ്ങളാക്കി അവരെയും അവരുടെ കുടുംബത്തെയുംപറ്റി ഒരു കൊമേഴ്സ്യല്‍ സി
ബ്രഹ്മപുരമല്ല ഇൻഡോർ
ഇൻഡോറിൽ നാനൂറ് ടൗണ്‍ ബസുകളും ആയിരത്തിലേറെ ഓട്ടോ റിക്ഷകളുമാണ് നഗരമാലിന്യത്തിൽനിന്ന് ഉത്പാദിപ്പിക്കുന്ന ബയോ സിഎൻ
മനസിന് കണ്ണായിരം!
കാഴ്ചയില്ലാത്തത് താങ്കളുടെ സിനിമാ സംഗീതരംഗത്തെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് രവീന്ദ്ര ജയിൻ എ
മരത്തിന്റെ പേരിലൊരു രാജ്യം ബ്രസീൽ
ഓക്ക്, ചന്ദനം, ദേവദാരു, ഒലിവ്, ആൽ തുടങ്ങി പെരുമയും പാരന്പര്യവുമുള്ള മരങ്ങളുടെ ഗണത്തിലാണ് ബ്രസീൽ മരത്തിന്റെയും സ
കൊളോണിയൽ വാസ്തുവിസ്മയം വിക്ടോറിയ മെമ്മോറിയൽ
വിക്ടോറിയ മെമ്മോറിയലിൽ ശിൽപ ഗാലറി, രാജകീയ ഗാലറി, സെൻട്രൽ ഹാൾ, പോർട്രെയ്റ്റ് ഗാലറി മുതലായ 25 ഗാലറികൾ ഉണ്ട്. നാണയ
മലയാളികളുടെ സ്വന്തം റസിയ
വിവാഹശേഷം സിനിമയിൽ അഭിനയിക്കുന്നില്ലെന്ന് തീരുമാനമൊന്നും എടുത്തിരുന്നില്ല. ആദ്യസിനിമ മുതൽ ഇടവേളകൾ ഉണ്ടായിരുന
ഇതാ, ആ കുഞ്ഞു ഗാനമേളക്കാർ!
അഞ്ചാം ക്ലാസുകാരൻ ചേട്ടൻ, എൽകെജിക്കാരി അനിയത്തി- രണ്ടുപേരും ചേർന്ന് ഒരൊറ്റ പാട്ടുകൊണ്ട് സൃഷ്ടിച്ചത് പതിനായിരക്ക
കൊട്ടിക്കയറി അമരത്ത്
ചെണ്ടകൊട്ട് ജീവിതമാർഗമായി കരുതാൻ കഴിയാത്ത കാലത്താണ് ഈ കല സപര്യയായി ഞാൻ സ്വീകരിച്ചത്. അന്പലങ്ങളിലെ വരുമാനക
ലെന എഴുത്തിന്റെ വഴിയെ
‘25 വർഷത്തെ കരിയറിൽ ആദ്യമായി ഒരു സിനിമയുടെ തിരക്കഥാകൃത്ത് കൂടി ആവുകയാണ്. ഞാൻ തിരക്കഥയെഴുതിയ ഓളം എന്ന സിനിമയു
പറുദീസയിൽ വിരിഞ്ഞ പാട്ടുപുഷ്പങ്ങൾ!
ഒരു പാട്ടുവർഷം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം. കാലങ്ങൾ കഴിയുംതോറും പാട്ടുരീതികളിലും, ആസ്വാദകരുടെ ഇഷ്ടങ്ങളില
ജലജയുടെ മകൾ ദേവി മുൻനിരയിലേക്ക്
എനിക്കു കിട്ടിയ രണ്ടാമത്തെ സിനിമയും വലിയ ഭാഗ്യമായിരുന്നു. ആ സിനിമ സംവിധാനം ചെയ്തത് ദേശീയ പുരസ്കാരം നേടിയ രാജീവ്
കുട്ടനാടിന്റെ പുഞ്ചപ്പെരുമ
കല്യാണം ആലോചിക്കുന്പോൾ എന്താണ് പയ്യന് പണി എന്ന് പെണ്‍വീട്ടുകാർ ചോദിക്കുന്പോൾ കുട്ടനാട്ടുകാരനായ ദല്ലാൾ പറ
മൂന്നാറിലെ താരം പടയപ്പ
ഒറ്റയാൻ പടയപ്പയുടെ ചെയ്തികൾ മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് രസം പകരുന്നുണ്ടെങ്കിലും ഈ കാട്ടാനയുടെ ഓരോ നാട്ടി
ആ ഫോണ്‍കോളില്‍ നിന്ന് കല്യാണ കഥയുടെ ആവാഹനം...!
ഒരു മുറൈ വന്ത് പാര്‍ത്തായയ്ക്കു ശേഷം സാജന് കെ.മാത്യു സംവിധാനം ചെയ്ത വിവാഹ ആവാഹനം തിയറ്ററുകളിലേക്ക്. നിരഞ്ജിന്റെ
മഹാനന്ദിയയുടെ പ്രണയ പ്രയാണം
നീണ്ട മുടിയിഴകളും നീലക്കണ്ണുകളുമായി വന്ന അവൾ അയാളുടെ അരികിലെത്തുന്ന മറ്റെല്ലാവരെയുമെന്നപോലെ തന്റെ ഒരു ചിത്രം
ചീറ്റപ്പുലികൾക്കൊപ്പം പ്രദ്ന്യ ഗിരാദ്കർ
“ഇന്ത്യയിലെ കാലാവസ്ഥാ വ്യതിയാനങ്ങളെ ഇവ അതിജീവിക്കുമോ എന്ന കാര്യത്തിൽ സംശയങ്ങൾ പൂർണമായും ദുരീകരിക്കാൻ കഴിഞ്ഞി
അതിജീവനത്തിന്റെ ടിബറ്റൻ വിജയഗാഥ
ചൈനയും ടിബറ്റുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ കുടിയൊഴിപ്പിക്കില്ലെന്നാണ് കേന്ദ്രസർക്കാർ മജ്നു കാ തിലയില
കർഷകോത്തമ ശിവാനന്ദ ഒരു വിജയഗാഥ
മണ്ണിനെ അറിഞ്ഞും അനുഭവിച്ചും കൃഷിയെ ഉപാസിക്കുന്ന ശിവാനന്ദയ്ക്കു പഠനം പത്താം ക്ലാസ് വരേയുള്ളു. ഇദ്ദേഹം കാലങ്ങളായി
എഴുത്തച്ഛനും തുഞ്ചൻ പറന്പും
"തമിഴിന്റെ സാമന്തഭാഷയെന്ന അധഃസ്ഥിതിയിൽനിന്ന് മലയാളത്തെ ദേവൻമാരുടേയും ഋഷികളുടേയും പുണ്യഭാഷയായ സംസ്കൃതത്തിനു
കാന്തല്ലൂരിൽ ആപ്പിൾ വസന്തം
വർഷത്തിൽ ഒരു തവണ മാത്രം വിളവ് തരുന്ന ആപ്പിൾ തോട്ടങ്ങൾ കാണാൻ കാന്തല്ലൂർ മലനിരകൾ തേടി ഒട്ടേറെ സഞ്ചാരികൾ എത്തുന്ന
ലാൽ ജോസ് കൂട് തുറക്കുകയാണ് ...സോളമന്റെ തേനീച്ചകൾ പറന്നുയരട്ടെ
സുജയും ശരത്തും തമ്മിലുളള പ്രണയത്തെ സോളമന്റെ കുറ്റാന്വേഷണം സങ്കീർണമാക്കുന്നതോടെ രണ്ട് പെണ്‍കുട്ടികളുടെ തൊഴിൽ
നീലവെളിച്ചം; ഭാർഗവിയായി റിമാകല്ലിങ്കൽ
ബഷീറിന്റെ കഥയെ ആസ്പദമാക്കിയുള്ള സിനിമയുടെ പശ്ചാത്തലം 1960കളാണ്. ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തിൽ റിമ കല്ലി
ആഹാ, ഇതല്ലേ പാട്ട്!
ഇടയ്ക്കിടെ മികച്ച ഗായകരെ കണ്ടെടുക്കാറുണ്ട് സോഷ്യൽ മീഡിയ. ആഴ്ചകൾക്കുമുന്പാണ് തൃശൂർ കൊടകരയിലെ സ്കൂൾ വിദ്യാർഥി മി
ഡ്രൈവിംഗിലെ തിരുത്തലുകൾ
ഓരോ അപകടത്തിനു പിന്നിലും നിരവധി കാരണങ്ങൾ ഉണ്ടാകാമെന്ന് പെരുന്പാവൂർ സ്വദേശിയായ പ്രഭാകരൻ പറയുന്നു. “പലപ്പോഴും
വർണകൊക്കുകളുടെ ഈറ്റല്ലം...കൂന്തൻകുളം
വാച്ച് ടവർ, ഡോർമിറ്ററി, കുട്ടികളുടെ പാർക്ക്, ഗസ്റ്റ് റൂമുകൾ തുടങ്ങിയവ ഇവിടെയുണ്ട്. നിരവധിയായ പക്ഷിഗണങ്ങളുടെ സാ
Latest News
ഇനി മഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
കേരളത്തിൽ ഇല്ലാതായി പോകുന്ന സംഘടന: കെഎസ്യുവിനെ പരിഹസിച്ച് ഇ.പി
കാണാതായ യുവതിയെ സെപ്റ്റിക് ടാങ്കില്‍ തള്ളിയെന്ന് സംശയം; പരിശോധന നടത്തി
വിദ്യ ചെയ്തത് തെറ്റ്, എസ്എഫ്ഐ നേതാവായിരുന്നില്ല: ഇ.പി. ജയരാജൻ
തലശേരിയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍
Latest News
ഇനി മഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
കേരളത്തിൽ ഇല്ലാതായി പോകുന്ന സംഘടന: കെഎസ്യുവിനെ പരിഹസിച്ച് ഇ.പി
കാണാതായ യുവതിയെ സെപ്റ്റിക് ടാങ്കില്‍ തള്ളിയെന്ന് സംശയം; പരിശോധന നടത്തി
വിദ്യ ചെയ്തത് തെറ്റ്, എസ്എഫ്ഐ നേതാവായിരുന്നില്ല: ഇ.പി. ജയരാജൻ
തലശേരിയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top