മന്ത്രിമാർ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നതിൽ പുതുമയില്ലെന്ന് മന്ത്രി സജി ചെറിയാൻ
മന്ത്രിമാർ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നതിൽ പുതുമയില്ലെന്ന് മന്ത്രി സജി ചെറിയാൻ
Tuesday, July 8, 2025 2:18 AM IST
പത്തനംതിട്ട: സ്വകാര്യ ആശുപത്രികളിൽ മന്ത്രിമാർ ചികിത്സ തേടുന്നതിൽ പുതുമയല്ലെന്ന് മന്ത്രി സജി ചെറിയാൻ. താൻ സർക്കാർ മെഡിക്കൽ കോളജിലും സ്വകാര്യ ആശുപത്രിയിലും പോകാറുണ്ട്.

2019ൽ ഡെങ്കിപ്പനി വന്ന് താൻ മരിക്കും എന്ന അവസ്ഥയുണ്ടായപ്പോൾ സർക്കാർ ആശുപത്രിയിൽ നിന്നും അമൃത ആശുപത്രിയിലേക്ക് മാറ്റി. 14 ദിവസം ബോധമില്ലാതെ അവിടെ കഴിഞ്ഞശേഷമാണ് താൻ രക്ഷപെട്ടതെന്ന് മന്ത്രി പറഞ്ഞു.

സ്വകാര്യ മേഖലയിൽ ആധുനിക സാങ്കേതിക വിദ്യകൾ കൂടുതൽ ഉപയോഗിക്കുന്നുണ്ട്. അത്രയും സംവിധാനങ്ങൾ ഉപയോഗിക്കാനുള്ള ശേഷി സ്വകാര്യ മേഖലയിൽ ഇല്ല. ആദ്യം മെച്ചപ്പെട്ട ചികിത്സ എവിടെ ലഭിക്കുന്നുവോ ആളുകൾ അവിടേക്ക് പോകും.


അതിനർഥം പൊതുആരോഗ്യ മേഖല മോശമാണെന്നല്ല. സർക്കാർ ആശുപത്രികളെയാണ് സാധാരണക്കാരായ കൂടുതൽ ആളുകൾ ആശ്രയിക്കുന്നത്. പൊതുആരോഗ്യ മേഖലയെ തകർക്കുകയും അതിൽ മന്ത്രി വീണാ ജോർജിനെ ബലിയാടാക്കാനാണ് ശ്രമം.

അത് അംഗീകരിക്കാനാകില്ല. പൊതുജനാരോഗ്യത്തെയും വീണാ ജോർജിനെയും സംരക്ഷിക്കുകയാണ് എൽഡിഎഫ് ലക്ഷ്യമെന്ന് സജി ചെറിയാൻ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.