Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
ചില്ലറക്കാരനല്ല വാഴ നാര്
ഷാലു ഹിറ്റാക്കിയ കാടമുട്ടപ്പൊട...
കൊക്കോ വിലക്കയറ്റത്തിന്റെ മധു...
ഡോക്ടർ അകത്തില്ല; കൃഷിയിടത്തി...
മാങ്ങാട്ടിടത്ത് ചുവപ്പ് വിപ്ലവം
മലങ്കര ജലാശയത്തിന് അഴക് പകരു...
മികച്ച ആദായമുണ്ടാക്കാൻ കുരുമു...
എളുപ്പമാണ് ചെറുതേനീച്ച വളർത്ത...
തേനീച്ച വളർത്തിയാൽ സ്ട്രേബറി സ...
Previous
Next
Karshakan
ആഹാരത്തിനും ആദായത്തിനും ആനന്ദത്തിനും മത്സ്യകൃഷി
ജലകൃഷികളിൽ ഏറെ പ്രധാനപ്പെട്ടതാണു മത്സ്യകൃഷി. നല്ലയിനം മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെ തെരഞ്ഞെടുത്ത് ഉചിതമായ ജലാ ശയങ്ങളിൽ സംരക്ഷിച്ചു വളർത്തി ആവശ്യാനുസരണം പിടിച്ചെടുക്കുന്നതാണു മത്സ്യക്കൃഷി.
ശുദ്ധജലത്തിലും സമുദ്രജലത്തിലും ജീവിക്കുന്ന നട്ടെല്ലുള്ള ശീതരക്ത ജീവികളാണ് മത്സ്യങ്ങൾ. ഇവ സാധാരണ ജലത്തിലെ ഓക്സിജനാണ് ശ്വസിക്കുന്നത്. വായുവിൽ നിന്നു നേരിട്ടു ശ്വസിക്കുന്നവയുമുണ്ട്. ചെകിളപ്പൂക്കൾ വഴിയാണ് ഇവയുടെ ശ്വസനം.
തെരഞ്ഞെടുപ്പ്
ചുരുങ്ങിയ കാലയിളവിൽ വളർന്നു വലുതാകാനും കഴിയുന്നത്ര അധികം മാംസം ഉത്പാദിപ്പിക്കാനും, കുഞ്ഞുങ്ങളെ ആവശ്യാനുസരണം ലഭിക്കുന്നതും പ്രതിരോധശക്തി ഉള്ളതും മുള്ള് കുറവായതും പോഷകഗുണം ഏറിയതുമായ മത്സ്യങ്ങളെയാണു വളർത്താൻ തെരഞ്ഞെടുക്കേണ്ടത്.
കട്ള, രോഹു, മൃഗാൾ, കാർപ്പ് ഇനങ്ങൾ, അനാബസ്, കോയി, മുഷി, ആസാം വാള, വരാൽ, കാരി, ജയന്റ് ഗൗരാമി, ക്യാറ്റ്ഫിഷ്, സാൽമണ്, തിലാപ്പിയ എന്നിവയാണു വളർത്താൻ പറ്റിയ ഇനങ്ങൾ.
കൃഷി രീതികൾ
1.ഏകയിന മത്സ്യകൃഷി
എതെങ്കിലും ഒരിനം മത്സ്യം മാത്രം കൃഷി ചെയ്യുന്ന രീതിയാണിത്. കോമണ് കാർപ്പ്, വരാൽ, മുഷി, കാരി, തിലാപ്പിയ, പംഗാസിയാസ്, ചെമ്മീൻ എന്നിവയെയാണു സാധാരണ ഈ രീതിയിൽ വളർത്തുന്നത്.
2.സമ്മിശ്രകൃഷി
ഒന്നിൽ കൂടുതൽ ഇനം മത്സ്യങ്ങളെ ഒന്നിച്ച് ഒരു കുളത്തിൽ വളർത്തുന്ന രീതിയാണിത്. കാർപ്പ്, മുഷി, കാരി എന്നീ അന്തരീക്ഷ വായു ശ്വസിക്കുന്ന ഇനങ്ങളെ ഇങ്ങനെ കൃഷി ചെയ്യാം.
3.നെൽപ്പാടങ്ങളിലെ കൃഷി
കാർപ്പുകൾ, മുഷി, തിലാപ്പിയ എന്നിവയെയാണ് നെൽപ്പാടങ്ങളിൽ കൃഷി ചെയ്യുന്നത്.
4.സംയോജിത കൃഷി
മൃഗസംരക്ഷണത്തോടും കൃഷിയോടും ഒപ്പം മത്സ്യം വളർത്തുന്ന രീതിയാ ണിത്. കാർപ്പ് മത്സ്യങ്ങളാണ് സംയോ ജിത മത്സ്യകൃഷിക്കു കൂടുതൽ അനുയോജ്യം.
5.ജലാശയങ്ങളിലെ കൃഷി
നദികൾ, കനാലുകൾ, തോടുകൾ എന്നിങ്ങനെയുള്ള ജലാശയങ്ങളിൽ കോമണ് കാർപ്പ്, ഗ്രാസ് കാർപ്പ്, പംഗസിയാസ്, വരാൽ, മുഷി തുടങ്ങിയ ഇനങ്ങളെ വളർത്താം.
മത്സ്യക്കുള നിർമാണം
ജലത്തിന്റെ ലഭ്യതയനുസരിച്ചു വേണം സ്ഥലം തെരഞ്ഞെടുക്കാൻ. കുറഞ്ഞത് 4 അടിയെങ്കിലും വെള്ളം എപ്പോഴും കുളത്തിലുണ്ടാവണം. വെള്ളം തുറന്നു വിടാൻ പറ്റിയ രീതിയിലാവണം കുളം നിർമിക്കേണ്ടത്.
ദീർഘചതുരാകൃതിയിലുള്ള കുഴി യാണു നല്ലത്. അടിവശം മധ്യത്തി ലേക്കു രണ്ട് അടിയെങ്കിലും ചെരി വിട്ടാൽ തീറ്റ അവശിഷ്ടങ്ങൾ അതിൽ വന്നു നിറയാനും നീക്കം ചെയ്യാനും എളുപ്പമായിരിക്കും.
കുഴിയിൽ ടാർപ്പൊളിൻ വിരിച്ചു വശങ്ങൾ സംരക്ഷിക്കുന്നതിനു മുന്പ് ഒരിഞ്ച് കനത്തിൽ മണലോ ചകിരിച്ചോറോ ചാക്കുകളോ തുണികളോ വിരിക്കു ന്നതു നല്ലതാണ്. അതിനു മുകളിൽ വേണം ടാർപ്പോളിൻ ഷീറ്റ് ഇടേണ്ടത്.
550 ഏടങൽ കുറയാത്ത കട്ടിയുള്ള ഷീറ്റ് ഉപയോഗിക്കണം. നാല് വശ ങ്ങളും തറ നിരപ്പിലെത്തിയാൽ രണ്ടടി കൂടി നീളം അധികം നൽകണം. ഇതു തറയിൽ വിരിച്ചു അതിൽ ഇഷ്ടികയോ കല്ലോ വച്ച് കെട്ടി ടാർപ്പോളിൻ കുഴിയിലേക്കു വീഴാതിരിക്കാൻ ശ്രദ്ധിക്കണം.
കുഴിയിലേക്കു പറന്പിലെ വെള്ളം വീഴാതിരിക്കാൻ മണ്ണു കൊണ്ട് ചുറ്റും ബണ്ട് കെട്ടണം.
വെള്ളത്തിന്റെ അളവും മത്സ്യങ്ങളുടെ എണ്ണവും
ഒരു ക്യൂബിക് മീറ്റർ വിസ്തൃതി യിൽ ചതുരാകൃതിയുള്ള ഒരു കുഴി യിൽ 1000 ലിറ്റർ വെള്ളം വേണം. എട്ട് ക്യൂബിക് മീറ്റർ വിസ്തൃതിയുള്ള കുഴിയാണെങ്കിൽ 8000 ലിറ്റർ വെള്ളം കൊള്ളും.
വാഹകശേഷി
ഒരു മത്സ്യക്കുളത്തിന് എത്ര മത്സ്യങ്ങളെ വഹിക്കാൻ കഴിയുമെന്നതാണ് അതിന്റെ ന്ധവാഹകശേഷി’. 10 ലിറ്റർ വെള്ളം ഒരു മത്സ്യത്തിന് എന്നു കണക്കാക്കിയാൽ, 1000 ലിറ്റർ വെള്ള ത്തിൽ 100 എണ്ണം വളർത്താം.
വിളവെടുപ്പ് സമയത്ത് ഒരു കിലോ വരുന്ന 100 മത്സ്യങ്ങളെ അതായതു മൊത്തം 100 കിലോ എന്നർഥം. വിളവെടുപ്പ് സമയത്ത് ഒരു മത്സ്യം 2 കിലോ വരുമെങ്കിൽ അത്തര ത്തി ലുള്ള 50 കുഞ്ഞുങ്ങളെയും 500 ഗ്രാം വരുന്നതാണെങ്കിൽ 200 എണ്ണത്തെയും വളർത്താം.
ഇതിൽ കൂടുതലായാൽ സഞ്ചാര സ്വാതന്ത്ര്യവും ഭക്ഷണവും കിട്ടാതെ പലതും ചത്തുപോകും. 15 അടി നീളം, 15 അടി വീതി, 5 അടി ആഴമുള്ള സ്ഥലത്ത് 500 മത്സ്യ കുഞ്ഞുങ്ങളെ വളർത്താം. അക്വാ പോണിക്, ഫിൽറ്ററിംഗ് സന്പ്രദായ ത്തിലാണെങ്കിൽ ഇതിന്റെ മൂന്ന് ഇരട്ടിയോളം വളർത്താം.
വെള്ളത്തിന്റെ pH അറിയണം
മത്സ്യങ്ങളെ കുളത്തിലേക്കോ ടാങ്കിലേക്കോ വിടുന്നതിനു മുന്പ് വെള്ളത്തിന്റെ pH അറിയണം. മത്സ്യ ത്തിന്റെ രക്തത്തിലെ ശരാശരി pH 7.4 ആണ്. അതിനാൽ, ഇതിനടുത്ത് pH ഉള്ള വെള്ളമാണ് മത്സ്യങ്ങൾക്കു വേണ്ടത്.
6.5 മുതൽ 8.5 വരെ pH ഉള്ള വെള്ളമാണ് മത്സ്യം വളർത്താൻ ഏറ്റവും അനുയോജ്യം. ടെസ്റ്റ് ട്യൂബിൽ ഒരു ടീസ്പൂണ് വെള്ളം എടുത്ത് അതിലേക്ക് 3-4 തുള്ളി pH ടെസ്റ്റ് സൊല്യൂഷൻ ചേർക്കുന്പോൾ കിട്ടുന്ന നിറം നോക്കി pH നിർണയിക്കാം.
ടെസ്റ്റ് സൊല്യൂഷൻ കിറ്റിൽ അതിനായി സ്ട്രിപ്പുകൾ കൊടുത്തിട്ടുണ്ട്. pH ലെവൽ കുറഞ്ഞാലും കൂടിയാലും ക്രമീകരിക്കാൻ വഴികളുണ്ട്.
കുഞ്ഞുങ്ങളെ നിക്ഷേപിക്കൽ
വളർച്ചയെത്താത്ത കുഞ്ഞുങ്ങളെ കുളത്തിൽ നിക്ഷേപിച്ചാൽ നശിച്ചു പോകാൻ ഇടയുണ്ട്. 50 മില്ലി മീറ്റർ വളർച്ചയും ഒരു മാസം പ്രായവുമുള്ള കുഞ്ഞുങ്ങളെയാണു കുളത്തിൽ വിടേണ്ടത്. വാങ്ങിച്ചുകഴിഞ്ഞാൽ കഴിയുന്നത്ര വേഗത്തിൽ കുളത്തിലോ ടാങ്കിലോ വിടണം.
പുതിയ വെള്ളവു മായി പൊരുത്തപ്പെടാൻ ഒരു ബക്ക റ്റിൽ കുറച്ച് വെള്ളം നിറച്ച് അതിൽ കുഞ്ഞുങ്ങളെ 5-10 മിനിറ്റുകൾ ഇട്ടശേഷം ആ ബക്കറ്റ് കുളത്തിൽ മുക്കിപ്പിടിച്ചുവേണം അവയെ നിക്ഷേപിക്കേണ്ടത്.
സമ്മിശ്ര മത്സ്യകൃഷിയിലാണു മത്സ്യങ്ങളെ വളർത്തുന്നതെങ്കിൽ മേൽത്തട്ടിൽ കഴിയുന്ന മത്സ്യങ്ങളെ 40 ശതമാനവും ഇടത്തട്ടിലും അടിത്ത ട്ടിലും കഴിയുന്നവയെ 30 ശതമാനവും എന്ന തോതിൽ വേണം വളർത്തേണ്ടത്.
കട്ല, സിൽവർ കാർപ്പ് എന്നിവയാണു മേൽതട്ടിൽ വളരുന്ന മത്സ്യ ങ്ങൾ. ഇടത്തട്ടിൽ രോഹുവും അടിത്ത ട്ടിൽ മൃഗാൾ, കോമണ് കാർപ്പ് എന്നിവയുമാണ് വളരുന്നത്.
തീറ്റയും ആഹാരക്രമവും
മത്സ്യങ്ങൾ കഴിക്കാത്ത തീറ്റ വെള്ളം മലിനമാക്കും. സാധാരണ മത്സ്യങ്ങൾ അവയ്ക്കു വേണ്ട തീറ്റ 34 മിനിറ്റ് കൊണ്ട് തിന്നു തീർക്കും. അതുകൊണ്ട് ഒരേസമയം അധികം തീറ്റ നൽകാതെ 34 തവണയായി നൽകുന്നതാണു നല്ലത്.
കൃത്രിമാഹാരം തെരഞ്ഞെടുക്കു ന്നതിനു ചില മാനദണ്ഡങ്ങളുണ്ട്. മത്സ്യങ്ങൾക്ക് സ്വീകാര്യമായിരി ക്കുന്നതും എളുപ്പത്തിൽ ദഹിക്കുന്ന തുമായിരിക്കണം തീറ്റ. വിപണിയിൽ ലഭിക്കുന്ന 0.6 എം.എം തീറ്റ ഒരു മാസം പ്രായമായതിനും, പിന്നീട് 0.8, 1.2, 2.5, 3, 4 എന്നീ അളവുകളുള്ള തീറ്റകൾ 2,3,4,5,6 മാസം പ്രായമെ ത്തിയതിനും നൽകാവുന്നതാണ്.
പ്രോട്ടീൻ അധികം ഉള്ള തീറ്റയാണ് ചെറിയ പ്രായത്തിലുള്ളവയ്ക്കു നൽകുന്നത്. സസ്യജന്യവും ജന്തു ജന്യവുമായ പുല്ല്, അസോള, ചീര, മുരിങ്ങയില, മൾബറി ഇല, കിഴങ്ങു കൾ, വേരുകൾ, പിണ്ണാക്ക്, തവിട്, മുട്ട, കൊഞ്ച്, ഞണ്ട്, അറവുശാലയിലെ അവശിഷ്ടങ്ങൾ എന്നിവയും നൽകാം.
സസ്യജന്യമായ കൃത്രിമാഹാരം പൊടിച്ചോ, കുതിർത്തോ, ഉണക്കിയോ വേണം നൽകാൻ. ദിവസം 3-4 തവണയായി തീറ്റ നൽകാം. രാവിലെ 6 മുതൽ രാത്രി 10 മണി വരെ മണി ക്കൂറുകൾ ഇടവിട്ട് തീറ്റ കൊടുക്കാം.
കൃത്രിമ തീറ്റ വീട്ടിൽ ഉണ്ടാക്കാം
കടല പിണ്ണാക്ക് പൊടിച്ചത് 200 ഗ്രാം, ചോളപ്പൊടി 200 ഗ്രാം, മൈത പൊടി 100 ഗ്രാം, ഗോതന്പ് തവിട് 150 ഗ്രാം, അരി തവിട് 150 ഗ്രാം, ചെമ്മീൻ പൊടി 100 ഗ്രാം, ഇല വർഗങ്ങൾ വെയിലത്ത് ഉണക്കി പൊടിച്ചത് (അസോള) 150 ഗ്രാം എന്നിവ ചൂട് വെള്ളത്തിൽ കുഴച്ച് ഇടിയപ്പം ഉണ്ടാക്കുന്ന അച്ചിൽ നിറച്ച് വ്യത്യസ്ഥ ആകൃതിയിൽ രൂപപ്പെടുത്തി വെയി ലത്ത് വച്ച് ഉണക്കിയെടുക്കണം.
ഗോളം രൂപത്തിലുള്ളതാണ് അഭി കാമ്യം. ഏറ്റവും വലുപ്പക്കുറവുള്ള തീറ്റ ചെറിയ കുഞ്ഞുങ്ങൾക്കും മാസം കൂടുന്നതനുസരിച്ചു തീറ്റയുടെ വലുപ്പവും കൂട്ടി നൽകാം.
വിളവെടുപ്പ്
ആറ് മാസം പ്രായമെത്തിയാൽ വിളവെടുക്കാം. ചില മീനുകളുടെ വിളവെടുപ്പ് കാലവും ഏകദേശ ഭാരവും എന്താണെന്ന് നോക്കാം. വളരുന്ന സാഹചര്യവും കഴിക്കുന്ന ആഹാരവും അനുസരിച്ചായിരിക്കും ഭാരത്തിലുണ്ടാകുന്ന വ്യത്യാസം.
• കരിമീൻ, 8 മാസം- 400 ഗ്രാം.
• ആസാം വാള, 6 മാസം- 2 കിലോ
• തിലോപ്പിയ, 5 മാസം- കിലോ
• അനബസ് , 6 മാസം- 500 ഗ്രാം
• നട്ടർ, 4 മാസം- 2 കിലോ
• ചെന്പല്ലി, 6 മാസം- 500 ഗ്രാം
• വരാൽ, 1 വർഷം- 500 ഗ്രാം
• കട്ല, 1 വർഷം 1 കിലോ.
ഫോണ്: 9947452708
ഡോ. എം. ഗംഗാധരൻ നായർ
മുൻ ഡെപ്യൂട്ടി ഡയറക്ടർ
മൃഗസംരക്ഷണ വകുപ്പ്
ചില്ലറക്കാരനല്ല വാഴ നാര്
നേന്ത്രനോ, ഞാലിപ്പൂവനോ, പാളയൻകോടനോ എന്തുമാവട്ടെ, വിളവെടുപ്പ് കഴിഞ്ഞാൽ വാഴപ്പിണ്ടിയും വാഴ
ഷാലു ഹിറ്റാക്കിയ കാടമുട്ടപ്പൊടി
കുട്ടിക്കാലം മുതലേ പറവകളോടു കൂട്ടുകൂടാൻ ഇഷ്ടപ്പെട്ട ഫാർമസി ബിരുദധാരിയായ യുവാവിനു പറവകൾ
കൊക്കോ വിലക്കയറ്റത്തിന്റെ മധുരിമയിൽ
കേരളത്തിലെ കൊക്കോ കർഷകർ ആവേശത്തിലാണ്. വിളവെടുപ്പു സീസണിൽ കൊക്കോയുടെ നിരക്ക് ആകർഷകമായ
ഡോക്ടർ അകത്തില്ല; കൃഷിയിടത്തിലാണ്
രോഗികളെ നോക്കിക്കഴിഞ്ഞാൽ പിന്നെ സെബാസ്റ്റ്യൻ ഡോക്ടർ മുഴുവൻ സമയവും കൃഷിയിടത്തിലാണ്. രോഗനി
മാങ്ങാട്ടിടത്ത് ചുവപ്പ് വിപ്ലവം
കണ്ണൂർ ജില്ലയിൽ കൂത്തുപറന്പിലെ മാങ്ങാട്ടിടം പാടങ്ങൾക്ക് ഇപ്പോൾ കടും ചുവപ്പ് നിറമാണ്. എങ്ങും വ
മലങ്കര ജലാശയത്തിന് അഴക് പകരും ഫലവൃക്ഷത്തോട്ടം
ജലസമൃദ്ധവും പ്രകൃതി രമണീയവുമായ മലങ്കര ജലാശയത്തിന് അഴക് കൂട്ടുന്ന ഫലവൃക്ഷത്തോട്ടം കണ്ണിന
മികച്ച ആദായമുണ്ടാക്കാൻ കുരുമുളക് സംസ്കരിക്കാം
ശാസ്ത്രീയമായ സംസ്കരണ മാർഗങ്ങളിലൂടെയും ഉത്പന്നങ്ങളുടെ വൈവിധ്യവത്കരണത്തിലൂടെയും കരുമുളകി
എളുപ്പമാണ് ചെറുതേനീച്ച വളർത്തൽ
പ്രായഭേദമേന്യേ തുച്ഛമായ മുതൽ മുടക്കിൽ ആർക്കും ആദായകരമായി ചെയ്യാവുന്ന ഒരു കൃഷിയാണു ചെറുതേനീ
തേനീച്ച വളർത്തിയാൽ സ്ട്രേബറി സമൃദ്ധി
ഇടുക്കി ജില്ലയിലെ കാന്തല്ലൂർ, വട്ടവട, മൂന്നാർ മലമടക്കുകളിൽ ഇതു സ്ട്രോബറി കാലം. തോട്ടങ്ങളിൽ
അലങ്കാരത്തിനും ഔഷധത്തിനും ലെമൺ വെെൻ
ഉത്തരവാദിത്വ ടുറിസം മിഷന്റെ അഗ്രിടൂറിസം ശൃംഖലയിൽ ഉൾപ്പെട്ട ഏറണാകുളം ജില്ലയിലെ കോടനാട് തേ
കുമരകത്ത് വിളഞ്ഞ മുന്തിരിക്ക് തേൻമധുരം
കായൽ ടൂറിസത്തിനു പ്രസിദ്ധമായ കോട്ടയം ജില്ലയിലെ കുമരകത്ത് പലയിടങ്ങളിലും മുന്തിരി കൃഷി ചെയ്യ
ഗൾഫിൽ നിന്നെത്തിയ ശ്യാമിന്റെ തണ്ണിമത്തൻ കൃഷി
വേനൽച്ചൂടിൽ ഉന്മേഷം പകരുന്ന തണ്ണിമത്തൻ കൃഷിയിലൂടെ പേരെടുത്ത ജൈവകർഷകനാണ് ഇരിങ്ങാലക്കുട വ
തിരിച്ചുവരവിന്റെ പാതയിൽ ചുണ്ടില്ലാക്കണ്ണൻ
കേരളത്തിൽ ഒരുകാലത്ത് ഒട്ടു മിക്ക പുരയിടങ്ങളിലും ധാരാളമായി കണ്ടുവന്നിരുന്ന ഒരു നാടൻ വാഴയിന
കൊതിയൂറും വാഴപ്പഴങ്ങൾ
കേരളത്തിലെ പഴവർഗ വിളകളിൽ പ്രഥമസ്ഥാനം വാഴപ്പഴങ്ങൾക്കാണ്. മലനാട്ടിലും ഇടനാട്ടിലും തീരദേശ
വിത്ത് മുതൽ വിപണി വരെ; മണ്ണിൽ ചുവടുറപ്പിച്ച് ഡാർവിൻ
കൃഷി പലർക്കും ജീവനോപാധി മാത്രമാണ്. എവിടുന്നെങ്കിലും കിട്ടുന്ന വിത്ത് നട്ടു നനച്ച്, വിളവെടുത്ത
പൊടിവിതയ്ക്ക് നിലമൊരുക്കാം ഇഞ്ചിയും മഞ്ഞളും നടാം
പൊടിവിതയും പറിച്ചു നടീലും വിരിപ്പുകൃഷിയിൽ ചെയ്യുന്നുണ്ട്. പൊടിവിതയ്ക്ക് ആദ്യമഴ ലഭിക്കുന്നത
കുന്നിൻ മുകളിൽ പശുക്കൾക്കു സുഖവാസം; ക്ഷീരരംഗത്ത് കൊടി പാറിച്ച് തങ്കച്ചൻ
കഠിനാധ്വാനത്തിനു തയാറുള്ള ആർക്കും മാതൃ കയാക്കാവുന്ന ക്ഷീരകർഷകനാണു കോട്ടയം ജില്ലയിലെ പെരുവ
ഡയറി ഫാമുകൾ ആരംഭിക്കുന്പോൾ...
ഡയറി ഫാമുകൾ ആരംഭിക്കുന്പോൾ വളർത്താവുന്ന എണ്ണം അഥവാ ഫാമിന്റെ വലിപ്പം ശ്രദ്ധാപൂർവം തീരുമാനി
മൂന്നരയേക്കറിൽ എസക്കിയേലിന്റെ ഏദൻതോട്ടം
ഒരു ദിവസം എറണാകുളം ജില്ലയിലെ ചോറ്റാനിക്കര കണയന്നൂർ ഐക്കരവേലിൽ വീട്ടിലെ റബർ മരങ്ങളെല്ലാം
വില കൊടുത്തു വാങ്ങില്ല വിത്തും വളവും
കൃഷിയിലൂടെ പണം ഉണ്ടാക്കാനല്ല അറിവുണ്ടാക്കാ നാണു ശ്രമിക്കേണ്ടത്. കൃഷിയിൽ അറിവുണ്ടായാൽ ആരോഗ്യ
ചില്ലറക്കാരനല്ല വാഴ നാര്
നേന്ത്രനോ, ഞാലിപ്പൂവനോ, പാളയൻകോടനോ എന്തുമാവട്ടെ, വിളവെടുപ്പ് കഴിഞ്ഞാൽ വാഴപ്പിണ്ടിയും വാഴ
ഷാലു ഹിറ്റാക്കിയ കാടമുട്ടപ്പൊടി
കുട്ടിക്കാലം മുതലേ പറവകളോടു കൂട്ടുകൂടാൻ ഇഷ്ടപ്പെട്ട ഫാർമസി ബിരുദധാരിയായ യുവാവിനു പറവകൾ
കൊക്കോ വിലക്കയറ്റത്തിന്റെ മധുരിമയിൽ
കേരളത്തിലെ കൊക്കോ കർഷകർ ആവേശത്തിലാണ്. വിളവെടുപ്പു സീസണിൽ കൊക്കോയുടെ നിരക്ക് ആകർഷകമായ
ഡോക്ടർ അകത്തില്ല; കൃഷിയിടത്തിലാണ്
രോഗികളെ നോക്കിക്കഴിഞ്ഞാൽ പിന്നെ സെബാസ്റ്റ്യൻ ഡോക്ടർ മുഴുവൻ സമയവും കൃഷിയിടത്തിലാണ്. രോഗനി
മാങ്ങാട്ടിടത്ത് ചുവപ്പ് വിപ്ലവം
കണ്ണൂർ ജില്ലയിൽ കൂത്തുപറന്പിലെ മാങ്ങാട്ടിടം പാടങ്ങൾക്ക് ഇപ്പോൾ കടും ചുവപ്പ് നിറമാണ്. എങ്ങും വ
മലങ്കര ജലാശയത്തിന് അഴക് പകരും ഫലവൃക്ഷത്തോട്ടം
ജലസമൃദ്ധവും പ്രകൃതി രമണീയവുമായ മലങ്കര ജലാശയത്തിന് അഴക് കൂട്ടുന്ന ഫലവൃക്ഷത്തോട്ടം കണ്ണിന
മികച്ച ആദായമുണ്ടാക്കാൻ കുരുമുളക് സംസ്കരിക്കാം
ശാസ്ത്രീയമായ സംസ്കരണ മാർഗങ്ങളിലൂടെയും ഉത്പന്നങ്ങളുടെ വൈവിധ്യവത്കരണത്തിലൂടെയും കരുമുളകി
എളുപ്പമാണ് ചെറുതേനീച്ച വളർത്തൽ
പ്രായഭേദമേന്യേ തുച്ഛമായ മുതൽ മുടക്കിൽ ആർക്കും ആദായകരമായി ചെയ്യാവുന്ന ഒരു കൃഷിയാണു ചെറുതേനീ
തേനീച്ച വളർത്തിയാൽ സ്ട്രേബറി സമൃദ്ധി
ഇടുക്കി ജില്ലയിലെ കാന്തല്ലൂർ, വട്ടവട, മൂന്നാർ മലമടക്കുകളിൽ ഇതു സ്ട്രോബറി കാലം. തോട്ടങ്ങളിൽ
അലങ്കാരത്തിനും ഔഷധത്തിനും ലെമൺ വെെൻ
ഉത്തരവാദിത്വ ടുറിസം മിഷന്റെ അഗ്രിടൂറിസം ശൃംഖലയിൽ ഉൾപ്പെട്ട ഏറണാകുളം ജില്ലയിലെ കോടനാട് തേ
കുമരകത്ത് വിളഞ്ഞ മുന്തിരിക്ക് തേൻമധുരം
കായൽ ടൂറിസത്തിനു പ്രസിദ്ധമായ കോട്ടയം ജില്ലയിലെ കുമരകത്ത് പലയിടങ്ങളിലും മുന്തിരി കൃഷി ചെയ്യ
ഗൾഫിൽ നിന്നെത്തിയ ശ്യാമിന്റെ തണ്ണിമത്തൻ കൃഷി
വേനൽച്ചൂടിൽ ഉന്മേഷം പകരുന്ന തണ്ണിമത്തൻ കൃഷിയിലൂടെ പേരെടുത്ത ജൈവകർഷകനാണ് ഇരിങ്ങാലക്കുട വ
തിരിച്ചുവരവിന്റെ പാതയിൽ ചുണ്ടില്ലാക്കണ്ണൻ
കേരളത്തിൽ ഒരുകാലത്ത് ഒട്ടു മിക്ക പുരയിടങ്ങളിലും ധാരാളമായി കണ്ടുവന്നിരുന്ന ഒരു നാടൻ വാഴയിന
കൊതിയൂറും വാഴപ്പഴങ്ങൾ
കേരളത്തിലെ പഴവർഗ വിളകളിൽ പ്രഥമസ്ഥാനം വാഴപ്പഴങ്ങൾക്കാണ്. മലനാട്ടിലും ഇടനാട്ടിലും തീരദേശ
വിത്ത് മുതൽ വിപണി വരെ; മണ്ണിൽ ചുവടുറപ്പിച്ച് ഡാർവിൻ
കൃഷി പലർക്കും ജീവനോപാധി മാത്രമാണ്. എവിടുന്നെങ്കിലും കിട്ടുന്ന വിത്ത് നട്ടു നനച്ച്, വിളവെടുത്ത
പൊടിവിതയ്ക്ക് നിലമൊരുക്കാം ഇഞ്ചിയും മഞ്ഞളും നടാം
പൊടിവിതയും പറിച്ചു നടീലും വിരിപ്പുകൃഷിയിൽ ചെയ്യുന്നുണ്ട്. പൊടിവിതയ്ക്ക് ആദ്യമഴ ലഭിക്കുന്നത
കുന്നിൻ മുകളിൽ പശുക്കൾക്കു സുഖവാസം; ക്ഷീരരംഗത്ത് കൊടി പാറിച്ച് തങ്കച്ചൻ
കഠിനാധ്വാനത്തിനു തയാറുള്ള ആർക്കും മാതൃ കയാക്കാവുന്ന ക്ഷീരകർഷകനാണു കോട്ടയം ജില്ലയിലെ പെരുവ
ഡയറി ഫാമുകൾ ആരംഭിക്കുന്പോൾ...
ഡയറി ഫാമുകൾ ആരംഭിക്കുന്പോൾ വളർത്താവുന്ന എണ്ണം അഥവാ ഫാമിന്റെ വലിപ്പം ശ്രദ്ധാപൂർവം തീരുമാനി
മൂന്നരയേക്കറിൽ എസക്കിയേലിന്റെ ഏദൻതോട്ടം
ഒരു ദിവസം എറണാകുളം ജില്ലയിലെ ചോറ്റാനിക്കര കണയന്നൂർ ഐക്കരവേലിൽ വീട്ടിലെ റബർ മരങ്ങളെല്ലാം
വില കൊടുത്തു വാങ്ങില്ല വിത്തും വളവും
കൃഷിയിലൂടെ പണം ഉണ്ടാക്കാനല്ല അറിവുണ്ടാക്കാ നാണു ശ്രമിക്കേണ്ടത്. കൃഷിയിൽ അറിവുണ്ടായാൽ ആരോഗ്യ
മുൾക്കിഴങ്ങിന് ബംബർ വിളവ് ഒരു മൂട്ടിൽ 125 കിലോ
കുംഭത്തിൽ നട്ടാൽ കുടംപോലെ വരും എന്ന നാട്ടുചൊല്ല് താൻ നട്ട മുൾക്കിഴങ്ങ് വിളവെടുത്തപ്പോൾ മുൻ
വില്ലനാകും വില്ലുവാതം
മനുഷ്യനടക്കമുള്ള സസ്തനികളിൽ കാണപ്പെടുന്ന മാരകമായ ബാക്ടീരിയൽ രോഗമാണു ടെറ്റനസ് അഥവാ വില്
അകിടുനീര് തടയാൻ ചില പൊടിക്കെെകൾ
കറവപ്പശുക്കളിൽ പ്രസവത്തിനു തൊട്ടുമുന്പും പ്രവസത്തോടനു ബന്ധിച്ചും കാണുന്ന പ്രശ്നങ്ങളിൽ പ്രധ
ചാക്കുകളിൽ മണ്ണ് നിറച്ചു പാടവരന്പിൽ കുക്കുംബർ; ജോബിക്ക് കൃഷി പരീക്ഷണവും
ചാക്കുകളിൽ മണ്ണ് നിറച്ചു പാടവരന്പിൽ കുക്കുംബർ വിളയിച്ചു കൃഷിയിൽ പുതിയ പരീക്ഷണങ്ങൾ നടത്തുക
നമുക്കും കൃഷി ചെയ്യാം; കൈപ്പില്ലാ പാവൽ
കേരളത്തിന്റെ കാലാവസ്ഥയിൽ നന്നായി വളരുന്ന, ധാരാളം ഔഷധ ഗുണങ്ങൾ നിറഞ്ഞ, ഏറെ രുചികരമായ ഒരു പ
ഈ അഭിഭാഷകന് കൃഷി ജീവനാണ്
അഭിഭാഷക വൃത്തിക്കൊപ്പം കൃഷിയേയും കൂടെക്കൂട്ടിയിരിക്കുയാണ് അഡ്വ.ടോം മാത്യു. ഇടുക്കി ജില്ലയിൽ
പുന്നത്താനം ജാതിക്ക് പറയാൻ മികവുകളേറേ
തൊഴിലാളി ക്ഷാമം രൂക്ഷമായിക്കൊണ്ടി രിക്കുന്ന സാഹചര്യത്തിൽ, അധിക സംരക്ഷണവും പരിചരണവും ആവശ്യ
വിധുവിന്റെ സ്വന്തം പറുദീസ
ആരെയും മോഹിപ്പിക്കുന്ന ഒരു കാർഷിക സ്വർഗമുണ്ട്, കോട്ടയം ജില്ലയിൽ കടുത്തുരുത്തിക്കു സമീപം മുട
ചൊരി മണലിൽ കണിവെള്ളരി വിളവെടുപ്പ്
ആലപ്പുഴയുടെ ചൊരി മണലിൽ ഇനി കണിവെള്ളരിയുടെ വിള വെടുപ്പ് മേളം. മലയാളികളുടെ മനസിലെ വർണക്കെ
ഗാകിന്റെ തണലിൽ ജോജോ
പുരയിടക്കൃഷി എങ്ങനെ ആദായകരമാക്കാമെന്ന ചിന്തയിൽ നടക്കുന്പോഴാണ് യുവകർഷകനായ കാലടി അയ്യംന
Latest News
ഇന്ത്യ 296ന് പുറത്ത്; ഓസീസിന് 173 റണ്സ് ലീഡ്
കെ - 9 സ്ക്വാഡ് നായ്ക്കളെ ഉപയോഗിച്ച് വിഐപികൾക്ക് പൂവ് കൊടുക്കുന്നത് നിർത്തണമെന്ന് വിദഗ്ധർ
അട്ടപ്പാടിയിൽ മധ്യവയസ്കൻ ബാങ്കിൽ കുഴഞ്ഞുവീണ് മരിച്ചു
കാഞ്ഞിരപ്പള്ളിയിൽ ആയിരങ്ങൾ അണിനിരന്ന് ഐക്യദാർഢ്യ റാലി
മണിപ്പൂരിൽ വീണ്ടും സംഘർഷം; വെടിവയ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു
Latest News
ഇന്ത്യ 296ന് പുറത്ത്; ഓസീസിന് 173 റണ്സ് ലീഡ്
കെ - 9 സ്ക്വാഡ് നായ്ക്കളെ ഉപയോഗിച്ച് വിഐപികൾക്ക് പൂവ് കൊടുക്കുന്നത് നിർത്തണമെന്ന് വിദഗ്ധർ
അട്ടപ്പാടിയിൽ മധ്യവയസ്കൻ ബാങ്കിൽ കുഴഞ്ഞുവീണ് മരിച്ചു
കാഞ്ഞിരപ്പള്ളിയിൽ ആയിരങ്ങൾ അണിനിരന്ന് ഐക്യദാർഢ്യ റാലി
മണിപ്പൂരിൽ വീണ്ടും സംഘർഷം; വെടിവയ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top