Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കേരളത്തെ വിവർത്തനം ചെയ്ത ആഷർ
Wednesday, January 11, 2023 10:45 PM IST
ഡോ. ജോസഫ് സ്കറിയ
കേരളത്തെ ലോകത്തിലേക്കു വിവർത്തനം ചെയ്ത ഭാഷാപണ്ഡിതനാണ് ആർ.ഇ. ആഷർ. തമിഴ്, മലയാളം ഭാഷകളിലുള്ള സജീവ താത്പര്യമാണ് ഈ ഭാഷകളുടെ വ്യാകരണചിന്തകളിലേക്കും സാഹിത്യ വിവർത്തനങ്ങളിലേക്കും ആഷറിനെ എത്തിച്ചത്. 1977 മുതൽ എഡിൻബറോ സർവകലാശാലയുടെ ഭാഷാശാസ്ത്ര വിഭാഗത്തിൽ പ്രഫസറായിരുന്നു. ഇന്റർനാഷണൽ അസോസിയേഷൻ ഫോർ തമിഴ് റിസർച്ചിന്റെ പ്രസിഡന്റായി എട്ടു വർഷം സേവനം ചെയ്തു. ചിക്കാഗോ സർവകലാശാലയിലും മിഷിഗൺ സ്റ്റേറ്റ് സർവകലാശാലയിലും തമിഴ്-മലയാള ഭാഷകളുടെ വിസിറ്റിംഗ് പ്രഫസറായി പ്രവർത്തിച്ചു. കേരളത്തിലെ വിവിധ സർവകലാശാലകളുമായി സഹകരിച്ചുള്ള വിദ്യാഭ്യാസ-അക്കാദമിക പ്രവർത്തനങ്ങളും ഭാഷാവ്യാകരണ ചിന്തകളും വിവർത്തനസംരംഭങ്ങളും ആഷറിനെ കേരളത്തോടു കൂടുതൽ അടുപ്പിച്ചുനിർത്തി. കേരളത്തെ ലോകത്തിലേക്കും ലോകഭാഷയിലേക്കും വിവർത്തനം ചെയ്യാനുള്ള സാംസ്കാരികഭാവന ആർജിച്ചെടുക്കുന്നതും ഈ അടുപ്പത്തിലൂടെയാണ്.
ആഷറുടെ സംഭാവനകൾ പല മേഖലകളിലാണ്. 1994ൽ പുറത്തിറക്കിയ Encyclopedia of Language and Linguistics ലോകമെന്പാടുമുള്ള ഭാഷാഗവേഷകർക്കും അധ്യാപകർക്കും ഒഴിവാക്കാനാവാത്ത സഹായകഗ്രന്ഥമാണ്. പുതിയതും പഴയതുമായ എല്ലാത്തരം ഭാഷാസങ്കേതങ്ങളുടെയും വിശേഷധാരണയ്ക്ക് ആഷറുടെ എൻസൈക്ലോപീഡിയ ഫലപ്രദമാണ്.
വ്യാകരണ പഠനങ്ങളാണ് ആഷറിന്റെ മറ്റൊരു മേഖല. ആഷറും ടി.സി. കുമാരിയും ചേർന്നെഴുതിയ Malayalam എന്ന മലയാള വ്യാകരണഗ്രന്ഥം ലോകത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന മലയാള വ്യാകരണഗ്രന്ഥമാണ്. സിദ്ധാന്ത ഭാഷാശാസ്ത്രത്തിന്റെയും വാക്യഘടനാ ശാസ്ത്രത്തിന്റെയും പശ്ചാത്തലത്തിൽ മലയാള ഭാഷയുടെ വ്യാകരണം വിവരിക്കുന്ന കൃതി എന്ന നിലയിൽ ഈ വ്യാകരണ ഗ്രന്ഥത്തിനു വലിയ പ്രാധാന്യമുണ്ട്. കേരള പാണിനീയമുൾപ്പെടെയുള്ള എല്ലാ വ്യാകരണ ഗ്രന്ഥങ്ങളും വർണവിവരണത്തിൽ ആരംഭിക്കുന്പോൾ ആഷറുടെ വ്യാകരണം വാക്യഘടനയിലാരംഭിക്കുന്നു. ഒരു വാക്യത്തെ അടിസ്ഥാന ഏകകമായി പരിഗണിക്കുന്നതിലൂടെ മാത്രമേ വാക്യത്തിലെ ഘടകപദങ്ങളുടെയും വ്യാകരണ സംവർഗങ്ങളുടെയും ഘടനാപരവും ആർഥികവുമായ ബന്ധങ്ങളെ സൂക്ഷ്മമായി വിവരിക്കാനാവൂ. Colloquiel Tamil: A Complete Course for Beginners ആഷറിന്റെ വ്യാകരണവഴിയിലെ മറ്റൊരു പരീക്ഷണമാണ്.
Studies on Malayalam Language and Literature, ബഷീർ പഠനങ്ങൾ എന്നിവയെല്ലാം സാഹിത്യപഠനം എന്ന മണ്ഡലത്തിൽ ഉൾപ്പെടുന്ന രചനകളാണ്. വിവർത്തനരംഗത്തെ സംഭാവനകളും ആഷറുടെ വിവർത്തന സമീപനങ്ങളും ഗൗരവമായ ശ്രദ്ധയർഹിക്കുന്നുണ്ട്. തകഴിയുടെ തോട്ടിയുടെ മകൻ, ബഷീറിന്റെ ബാല്യകാലസഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്, പാത്തുമ്മയുടെ ആട് എന്നീ നോവലുകൾ, കെ.പി. രാമനുണ്ണിയുടെ സൂഫി പറഞ്ഞ കഥ എന്നിവയാണ് ആഷറിന്റെ വിവർത്തന പ്രവർത്തനങ്ങൾ. കേരളീയരായ ഏതെങ്കിലും സാഹിത്യവിവർത്തകന്റെ/കയുടെ സഹകരണത്തോടുകൂടിയാണ് ഓരോന്നും വിവർത്തനം ചെയ്തത്. വിവർത്തനം ഒരു സംസ്കാരാന്തര പ്രവർത്തനമാണെന്ന് വിവർത്തിതപാഠം വെളിപ്പെടുത്തുന്നുണ്ട്. ഭാഷാരൂപങ്ങളുടെ കോശാർഥത്തോടൊപ്പം പ്രകരണാർഥംകൂടി വെളിപ്പെട്ടുവരേണ്ടതുള്ളതിനാലാവാം സ്വദേശീയരായ ഭാഷാസാഹിത്യപണ്ഡിതരുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടുള്ള വിവർത്തന സംരംഭത്തെ സ്വീകരിച്ചത്.
‘തോട്ടിയുടെ മകനെ’ Scavengers Son ഉം ബാല്യകാലസഖിയെ Childhood Friend ഉം ‘ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു’വിനെ My grant Dad had an Elephant ഉം ആക്കിയപ്പോൾ പാത്തുമ്മയുടെ ആടിനെ Pathummas Goat എന്നാക്കി തുല്യത പാലിച്ചു. സ്രോതഭാഷയിലെ പദങ്ങളുടെ/വാക്യങ്ങളുടെ ആർഥികലക്ഷ്യങ്ങൾ ലക്ഷ്യഭാഷയിൽ എത്രമാത്രം പ്രതിഫലിപ്പിക്കാൻ കഴിയും എന്ന അന്വേഷണമാണ് ഓരോ വിവർത്തനവും. ഈ അന്വേഷണത്തിലൂടെ സ്രോതഭാഷാപദങ്ങൾക്ക് പുതിയ അർഥങ്ങൾ സൃഷ്ടിക്കപ്പെടുകകൂടിയാണ്. ഭാഷയുടെ അതിരുകൾ വിട്ട് വിവർത്തനങ്ങളിലൂടെ ഒരു കൃതി ലോകത്തിലേക്കു സഞ്ചരിക്കും. ഓരോ വിവർത്തകനും അത്തരത്തിൽ വാക്കിന്റെ വാഹനങ്ങളായി മാറുന്നു. ആഷറിന്റെ വിവർത്തന മാർഗവും ഇതിൽനിന്നു വ്യത്യസ്തമാകുന്നില്ല. കേരളത്തെ/മലയാളത്തെ ലോകത്തിലേക്ക്/ലോകഭാഷയിലേക്ക് വിവർത്തനം ചെയ്തുകൊണ്ട് മലയാളത്തിന്റെ അതിരുകളെ വിസ്തൃതമാക്കിയ ഭാഷാപണ്ഡിതനായിരുന്നു ആർ.ഇ. ആഷർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രാജ്യസഭാ സീറ്റും കേരള കോണ്‍ഗ്രസും
ഇടതുമുന്നണി കേരള കോണ്‍ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
Latest News
കോണ്‍ഗ്രസിന്റെ രാജകുമാരന് വയനാട്ടില്‍ നിന്നും റായ്ബറേലിയിലേക്ക് പറന്നെത്തി: പ്രധാനമന്ത്രി
യുവാവിനെ തട്ടിക്കൊണ്ടു പോയി കൊല്ലാൻ ശ്രമം; മൂന്നുപേർ പിടിയിൽ
എറണാകുളത്ത് മഞ്ഞപ്പിത്തം നിയന്ത്രണവിധേയം: ആരോഗ്യ വകുപ്പ്
അവയവക്കടത്തു സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ
മംഗലപുരത്ത് പാചകവാത ടാങ്കര്‍ മറിഞ്ഞു
Latest News
കോണ്‍ഗ്രസിന്റെ രാജകുമാരന് വയനാട്ടില്‍ നിന്നും റായ്ബറേലിയിലേക്ക് പറന്നെത്തി: പ്രധാനമന്ത്രി
യുവാവിനെ തട്ടിക്കൊണ്ടു പോയി കൊല്ലാൻ ശ്രമം; മൂന്നുപേർ പിടിയിൽ
എറണാകുളത്ത് മഞ്ഞപ്പിത്തം നിയന്ത്രണവിധേയം: ആരോഗ്യ വകുപ്പ്
അവയവക്കടത്തു സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ
മംഗലപുരത്ത് പാചകവാത ടാങ്കര്‍ മറിഞ്ഞു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top