Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഓ...! ഐസിൻ
വീ
ടിന്റെ പൂമുഖ വാതിലിലൂടെ മുറ്റത്തേക്ക് ഒരു ഫുട്ബോൾ മെല്ലെ ചാടിച്ചാടി വന്നു. പുറകെ ഒരു കുട്ടിയും. യുഎഇ മിനിസ്റ്ററി ഒാഫ് ഹാപ്പിനെസ് സംഘടിപ്പിച്ച ഹാപ്പിനെസ് ഫിലിം അവാർഡിന്റെ അവസാന പട്ടികയിലെത്തിയ റിഫ്ലക്ഷൻ എന്ന ഷോർട്ട് ഫിലിമിന്റെ തുടക്കമിങ്ങനെയാണ്. ഒരു മിനിറ്റിൽ സന്തോഷം എന്ന വിഷയത്തിൽ സിനിമ നിർമിക്കുക എന്നതായിരുന്നു ചലഞ്ച്.
യുഎയിൽ നിന്നു നിരവധി പുരസ്കാരങ്ങൾ ലഭിച്ച തമർ കെ.വിയുടെ ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രം ഒരു കുട്ടിയാണ് - ആറുവയസുകാരൻ ഐസിൻ ഹാഷ്. യുഎഇയിലെ ഏറ്റവും വിലപിടിപ്പുള്ള മോഡൽ. എന്തുകൊണ്ട് ഐസിൻ യുഎഇക്ക് പ്രിയപ്പെട്ട താരമായി എന്ന് ചോദിച്ചാൽ, കാഴ്ചയിലും ഭാവത്തിലുമെല്ലാം ഒരു അറബി കുട്ടിയെപ്പോലെ തോന്നിക്കുന്നു എന്നതാണ് ഉത്തരം. അറബ് ലോകത്തെ ഏറ്റവും പ്രിയപ്പെട്ട പരസ്യതാരമാണ് ഇപ്പോൾ ഐസിൻ.
തനിമലയാളിയാണ് ഐസിനും കുടുംബവും. ജനനംകൊണ്ട് കേരളീയനാണെങ്കിലും ഇപ്പോൾ എെസിൻ അറിയപ്പെടുന്നത് സ്വദേശി ബാലനായിട്ടാണ്. യുഎഇയിലെ പ്രമുഖ കിഡ് മോഡലാണ് ഐസിൻ.
കരയുന്ന കുട്ടി
മൂന്നു വർഷം മുൻപ് പിതാവ് മൊബൈലിൽ ഷൂട്ട് ചെയ്ത ഒരു വീഡിയോയിലൂടെയാണ് ഐസിൻ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. ഐ ഫോണിനുവേണ്ടി കരയുന്ന കുട്ടി എന്ന ടാഗ് ലൈനിൽ പുറത്തിറങ്ങിയ വീഡിയോ വളരെപ്പെട്ടെന്ന് വൈറലായി. ഇതോടെയാണ് ഐസിന് പരസ്യങ്ങളിൽ അവസരം ലഭിച്ചു തുടങ്ങിയത്.
പക്ഷെ പ്രഫഷണലായി പരസ്യങ്ങളിൽ തിളങ്ങാൻ ഐസിനായില്ല. മികച്ച പരസ്യങ്ങളുടെ ഷൂട്ടുകൾ പൂർത്തീകരിക്കാൻ കൂടുതൽ സമയമെടുക്കും. ദീർഘനേരമുള്ള ഷൂട്ടിംഗിൽ അത്രയും സമയം ഊർജസ്വലമായി സെറ്റുകളിൽ നിൽക്കാൻ ഐസിനായില്ല. ഇതോടെ അഭിനയത്തിൽ നിന്നു താത്കാലികമായി പിന്മാറി.
കൈപ്പിടിയിലൊതുക്കിയ പ്രഫഷൻ
രണ്ടുവർഷത്തോളം നടത്തിയ കഠിന പരിശ്രമമാണ് ഐസിന് നേട്ടങ്ങളുടെ പട്ടികയിൽ ഇടംനേടിക്കൊടുത്തത്. നേരത്തെ പരസ്യങ്ങളിൽ നിന്നു പിന്മാറിയ ഐസിൻ പിതാവിന്റെ സുഹൃത്തുക്കൾ നടത്തിയ പല ഫോട്ടോഷൂട്ടുകളിലും മോഡലായി വന്ന് പ്രഫഷണലിസം കൈവരിച്ചു.
ഇപ്പോൾ പുലർച്ചെ നാലിന് ഷൂട്ടിങ് സെറ്റിലെത്തി പന്ത്രണ്ട് മണിക്കൂറിലേറെ സമയം സെറ്റിൽ ഊർജസ്വലതയോടെ നിൽക്കാൻ സാധിക്കുന്നുണ്ട്. സെറ്റിൽ കളിചിരികളുമായി ഒാടിനടക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
യുഎഇയുടെ മുഖം
ഡിസംബർ രണ്ട്- യുഎഇയുടെ ദേശീയ ദിനത്തിൽ പത്രങ്ങളുടെ മുഖ്യ ആകർഷണം യുഎഇയുടെ പതാകയുമായി പുഞ്ചിരിയോടെ നടന്നുവരുന്ന അറബ് ബാലനായിരുന്നു. ഐസിൻ ഹാഷിന്റെ പരസ്യ മേഖലയിലേക്കുള്ള തിരിച്ചുവരവിലെ സുവർണ നിമിഷം. വെളുത്ത കന്തൂറയും ഗുട്രയുമണിഞ്ഞ് നിൽക്കുന്ന ഐസിനെ കാണുന്പോൾ അതൊരു അറബി കുട്ടി അല്ല എന്ന് ആരും പറയില്ല. ഐസിൻ സർക്കാർ പരസ്യത്തിൽ അഭിനയിച്ചതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് കുടുംബം ഒന്നടങ്കം പറയുന്നു.
ഇന്ന് നിരവധി പരസ്യ ചിത്രങ്ങളിലെ കേന്ദ്രമാണ് ഐസിൻ. വാർണർ ബ്രദേഴ്സ്, സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക്, സെന്റർ പോയിന്റ്, ജഗ്വാർ വേൾഡ്, നിസാൻ പെട്രോൾ, ടോട്ടൽ, ഡു ടെലികോം, പീഡിയ ഷുവർ, റെഡ് ടാഗ്, ഹോം സെന്റ്ർ, മാൾ ഒാഫ് സൗദി, ആർപിഎം ഗ്രൂപ്പ് തുടങ്ങിയ വന്പൻ ബ്രാൻഡുകളുടെ നിരവധി പരസ്യത്തിൽ ഐസിൻ ഇതിനകം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ദുബായ് ടൂറിസത്തിന്റെ ഒൗദ്യോഗിക പരസ്യത്തിലും സൗദി ഉൗർജ മന്ത്രാലയത്തിന്റെ പരസ്യത്തിലും ഇതിനകം അഭിനയിച്ചു. ചെയ്ത പരസ്യങ്ങളിൽ ഭൂരിഭാഗവും എമിറാത്തി റോളിലായിരുന്നു .
വൈറലായ അഭിമുഖം
ഇംഗ്ലീഷ് ഫുട്ബോളിലെ ഇതിഹാസ താരമായ സ്റ്റീവൻ ജറാഡുമായും ലിവർപൂളിന്റെ പഴയകാല താരം ഗാരി മക്കാലിസ്റ്ററുമായും ഐസിൻ നടത്തിയ അഭിമുഖം അന്തർദേശീയ തലത്തിൽ ഏറെ ശ്രദ്ധനേടിയിരുന്നു. ലിവർപൂളിന്റെ മുഖ്യ സ്പോൺസറായ സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിനു വേണ്ടിയായിരുന്നു ഇന്റർവ്യൂ . ലിവർപൂൾ എഫ്സി വേൾഡിന്റെ പ്രചാരണാർഥം ദുബായിലെത്തിയപ്പോഴാണ് ഐസിൻ ഇൻറർവ്യൂ ചെയ്തത്.
വിവിധ രാജ്യക്കാരായ അന്‍പതോളം കുട്ടികളിൽ നിന്നാണ് ഐസിനെ അഭിമുഖം നടത്താൻ തെരഞ്ഞെടുത്തത്. അഹമ്മദ് എന്ന പേരിലാണ് ഇസിൻ ലിവർപൂൾ ഇതിഹാസങ്ങളെ അഭിമുഖം ചെയ്തത്. ലിവർപൂളിന്റെ ഔദ്യോഗിക പേജിൽ വീഡിയോ തരംഗമായിരുന്നു. ഐസിന്റെ ഇഷ്ടതാരമാണ് സ്റ്റീവൻ ജെറാഡ്. ജെറാഡിനെ പോലെ ഒരു ഫുട്ബോൾ താരമാവുകയാണ് ഐസിന്റെ ആഗ്രഹം.
പൂമരം പാടി നെഞ്ചിലേക്ക്
കാളിദാസ് ജയറാമിനെ പോലെ ഗിത്താറും കൈയിൽ പിടിച്ച് പൂമരം പാട്ടുപാടിയ കുഞ്ഞ് ഐസിന്റെ വീഡിയോ വൈറലായിരുന്നു. സ്വന്തം ദേഹത്തേക്കാൾ വലിപ്പമുള്ള ഗിത്താറുകൊണ്ട് ഐസിൻ പരമാവധി ശ്രമമാണു നടത്തിയത്. പാട്ടിന്റെ കുറച്ചു വരികളേ പാടുന്നുള്ളൂവെങ്കിലും തൊപ്പിയൊക്കെ അണിഞ്ഞ് ഗിത്താറുമായി താളത്തിലുള്ള പാട്ട് രസകരമായിരുന്നു. നാലു വയസുള്ളപ്പോഴായിരുന്നു എെസിന്റെ ഈ പ്രകടനം.
പ്രളയത്തിൽ കൈത്താങ്ങ്
മഹാപ്രളയത്തിന്റെ ദുരിതമനുഭവിച്ച കേരളത്തിനായി തന്നെക്കൊണ്ടാവുന്ന സഹായവുമായി ഐസിനും രംഗത്തുണ്ടായിരുന്നു. പ്രളയം കേരളത്തിൽ നാശം വിതച്ചപ്പോൾ യുഎഇയിലായിരുന്നു കുട്ടി ഐസിൻ. മോഡലിംഗിലൂടെയും അഭിനയത്തിലൂടെയും സ്വരുക്കൂട്ടിയ സന്പാദ്യത്തിൽ നിന്ന് വസ്ത്രങ്ങളും മറ്റും വാങ്ങി കേരളത്തിലേക്ക് അയയ്ക്കാനും ഐസിൻ മുന്പിലുണ്ടായിരുന്നു. എെസിന്റെ സൽപ്രവൃത്തിക്ക് മികച്ച പ്രതികരണമാണ് സോഷ്യൽമീഡിയയിൽ ലഭിച്ചത്.
ദുബായിൽ സോഷ്യൽ മീഡിയ മാനേജരായി ജോലിചെയ്യുന്ന മലപ്പുറം നിലമ്പൂർ സ്വദേശിയായ ഹാഷ് ജാവേദിന്റെയും കോഴിക്കോട് നല്ലളം സ്വദേശി നസീഹയുടെയും മകനാണ് എെസിൻ. ഹാഷിന്റെ അച്ഛൻ ഇരുപതു വർഷത്തോളം സൗദിയിലായിരുന്നു. ഇപ്പോൾ കൊച്ചുമകൻ സൗദിയുടെ പരസ്യങ്ങളിൽ അഭിനയിക്കുന്പോൾ കുടുംബമൊന്നാകെ സന്തോഷത്തിലാണ്. അച്ഛനും അമ്മയും തന്നെയാണ് ഐസിന്റെ ഏറ്റവും വലിയ പ്രോൽസാഹനവും പിന്തുണയും. ആറുമാസം പ്രായമുള്ള സഹോദരി ഹവാസിനുമായി കളിക്കുകയാണ് ഒഴിവുസമയങ്ങളിലെ ഐസിന്റെ പ്രധാന വിനോദം.
മലയാള സിനിമ ലക്ഷ്യം
അജ്മനിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ കെജി2 വിദ്യാർഥിയായ ഐസിൻ ഹാഷ്. ക്ലാസിലെത്തിയാൽ കൂട്ടുകാരി അമ്മുവുമായി വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ആദ്യ പണി. പിന്നീടെയുള്ളു പഠിത്തം. ലോകത്തിലെ ഏറ്റവും വലിയ ഫോട്ടോ ഷെയറിംഗ് വെബ്സൈറ്റുകളായ ഷട്ടർ സ്റ്റോക്കിനും ഐസ്റ്റോക്കിനും വേണ്ടി ഇറ്റാലിയൻ ഫോട്ടോഗ്രാഫർ കഴിഞ്ഞ വർഷത്തെ മിഡിൽ ഈസ്റ്റ് കിഡ് മോഡലായി തെരഞ്ഞെടുത്തത് ഐസിനെയാണ്.
സിനിമയിൽ ഒരു കൈ - അതാണ് ഐസിന്റെ ആഗ്രഹം. ഏറ്റവും ഇഷ്ടപ്പെട്ട ഭാഷയായ മലയാള സിനിമയിൽനിന്നും നല്ലൊരവസരം ലഭിക്കാൻ കാത്തിരിക്കുകയാണ് ഐസിൻ. പരസ്യലോകത്തെ മുഖമായി ഐസിൻ മാറുന്പോൾ മലയാളികൾക്കും അഭിമാനിക്കാൻ വകയുണ്ട്.
സോനു തോമസ്
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
പുത്തൻ പാന മനമുരുകും ധ്യാനം
അമ്മകന്നിമണിതന്റെ നിർമലദുഃഖങ്ങളിപ്പോൾ... എത്രയോ ഹൃദയസ്പർശിയാണ് ഈ വരികൾ. ഒരമ്മയുടെ നെഞ്ചുപിളർക്കുന്ന വിലാപ
ലണ്ടനിലെ മല്ലു ഷെഫ്
ലണ്ടൻ നഗരത്തിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തുന്ന ഇംഗ്ലീഷുകാർ മലയാളികളുടെ നാടൻ വിഭവങ്ങളായ കപ്പയും മീനും ച
ഈ മലയും കടന്ന്
യാത്ര പോകുന്ന പലരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ, സാഹസിക യാത്രകൾ പ്രിയമാക്കിയവരുടെയോ? മഞ്ഞുമലകൾ താണ്ട
ദേവദേയം ഈ സൗഭാഗ്യം
പല്ലിശേരിക്കുന്നിലെ കാരുണ്യപ്രവാഹം, അറിയുന്നവർക്കൊക്കെ മഹാവിസ്മയമാണ്. സ്നേഹപരിചരണത്തിന്റെയും കരുതലിന്റെയും ആ
ആ മൂന്നു വർഷങ്ങൾ
പി. ഭാസ്കരൻ...
മലയാളം നെഞ്ചിലേറ്റിയ പ്രിയ കവി. ആ തൂലികയിൽനിന്ന് ഉതിർന്നുവീണ കവിതാ ശകലങ്ങൾ മൂളാത്തവരായി ആ
കുട്ടനാടിന്റെ ഡോക്ടറമ്മയും മകനും
പഞ്ചനക്ഷത്ര ആശുപത്രികളിലെ ഗ്ലാമർ ജോലിയും സൗകര്യങ്ങളും വൻ പ്രതിഫലവും വേണ്ടെന്നു വച്ചു സ്വന്തം കൈയിലെ പണം മുടക്കി ഒ
പക്ഷിമൃഗാദികൾക്ക് പുത്തൻ ഊര്
ഭാവി നമ്മൾ പോകുന്നയിടമല്ല, സൃഷ്ടിക്കുന്നതാണ്. അതിലേക്കുള്ള പാതകൾ കണ്ടെത്തുന്നതല്ല, നിർമിക്കുന്നതാണ്. ഈ പാതകൾ നിർ
കുഞ്ഞിരാമാനന്ദം
ഈ ആശുപത്രിയുടെ ഉടമ ഒരു കല്പണിക്കാരനാണ്. സ്വന്തം അധ്വാനത്തിൽ കല്ലുകളടുക്കി കെട്ടിപ്പൊക്കിയ ആശുപത്രി ആറു മാസങ്ങൾ
രാജ്ഭവനിലെ രഹസ്യങ്ങൾ
വലിയൊരു കപ്പലിന്റെ ഡെക്കില്‍ ഇരിക്കുന്നതു പോലെ ഒരു മുനമ്പിലിരുന്ന് അറബിക്കടലിന്റെ ഗോവൻ ഭംഗി ആസ്വദിക്കുക, ഇതൊരു സ്വ
മഹാപാപത്തിന് 25 വയസ്
ഗുജറാത്തിലും ഒറീസയിലെ കാണ്ഡമാലിലും മണിപ്പുരിലുമൊക്കെ ന്യൂനപക്ഷങ്ങൾ കൊല്ലാക്കൊല ചെയ്യപ്പെടുന്നതിനു മുന്‍പത്തെ കാര്‍
ഇന്ത്യയുടെ മാനേജ്മെന്റ് ഗുരു
ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അ
കയാക്കിംഗ് പ്രീസ്റ്റ്
മുപ്പതു വയസു വരെ വെള്ളത്തിലിറങ്ങാൻ പേടിയായിരുന്ന ഒരു യുവാവ്. 32-ാം വയസിൽ നിർബന്ധത്താൽ നീന്തൽ പഠിക്കുന്നു. പിന്നെ പ
75 ലും വശീകരിക്കുന്നു വിഷകന്യക
ജീവിതവും മരണവും മുഖാമുഖം നിൽക്കുന്ന കുടിയേറ്റ ഭൂമിയിലെ രാപ്പകൽ യുദ്ധങ്ങൾ ആകാശവൃക്ഷത്തിലെ ഏറുമാടത്തിലിരുന്ന് ഒ
ഒന്നാം പുൽക്കൂട്
1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ
ജാർഖണ്ഡിന്റെ കറുത്ത മുത്ത്, ധോരി മാതാവ്!
നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു
പശുക്കൂട്ടിലെ പവർഹൗസ്
വൈദ്യുതിച്ചാർജിനെച്ചൊല്ലി പലരും ആശങ്കയിലും ആശയക്കുഴപ്പത്തിലും കഴിയുന്പോൾ ദേ ഇവിടൊരാൾ തന്റെ പശുക്കൂട്ടിൽനിന്ന
ആ രാത്രിയുടെ കാവൽ മാലാഖ
സ്വന്തം ജീവൻ ബലികഴിച്ച് നൂറ്റന്പതോളം ഹോസ്റ്റൽവാസികളെ ജീവിതത്തിലേക്കു പിടിച്ചുകയറ്റിയ സിസ്റ്റർ ലയോള സിഎംസി എന്ന ധ
ഗോക്കളെ മേയ്ച്ചും....മനസുണ്ടെങ്കിൽ എല്ലാം മനോഹരമാകും
പഠനത്തിന് ഇടവേള കിട്ടിയാൽ മൊബൈൽ ഫോണിൽ തോണ്ടിയോ ടിവിക്കു മുന്നിൽ
ചടഞ്ഞിരുന്നോ സമയം നീക്കുന്നവരാണ് പല കൗമാരക്
മുരിങ്ങയിലകൊണ്ട് പുട്ട് ഉണ്ടാക്കിയ കഥ!
നാൽപ്പത്തിയേഴാം വയസിൽ സ്വകാര്യ ബാങ്കിലെ സീനിയർ മാനേജർ പദവി രാജിവച്ച് ഒരു വ്യവസായം തുടങ്ങിയപ്പോൾ പലരും എതിർത്തു
ചിപ്പിലിത്തോട്ടിലെ ലോകകപ്പ്
ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ജ്വരത്തിൽ ലോകം ആറാടുന്പോൾ ഇവിടെയൊരാൾ ക്രിക്കറ്റിന്റെ മറ്റൊരു ആവേശക്കാഴ്ച തീർത്തു ക്രിക്ക
ചൂടൻ സിറ്റി വഴി കുവൈറ്റ്
ആത്മാവു സിറ്റിയിലൂടെ മോസ്കോയിലെത്താം. അവിടെനിന്നു കുവൈറ്റ് സിറ്റി വഴി അമേരിക്കൻകുന്നിൽ ലാൻഡ് ചെയ്യാം. ചൂടൻ സിറ്റിയി
കലിഗ്രഫിയില്‍ കൈവച്ചാല്‍
കൈയക്ഷരം മോശമാണെന്നു പരിഭവിക്കുന്നവരാണോ നിങ്ങൾ...! എങ്കിൽ കലിഗ്രഫിയിൽ ഒന്നു കൈവച്ചാലോ..? മലയാള സിനിമയുടെ പരസ്യ
യഹൂദന്റെ മസ്തിഷ്കം
ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ചതിലൂടെ തുടക്കമിട്ട മറ്റൊരു യുദ്ധം ലോകത്തെ മുറിവേൽപിച്ചുകൊണ്ടിരിക്കുന്നു. യഹൂദരെപ്
സൺഡേ ദീപിക അവതരിപ്പിക്കുന്നു...ബാൻഡ് മേളം ചന്പക്കുളം സിസ്റ്റേഴ്സ്
“ഉടൻതന്നെ മൈതാനത്ത് നിങ്ങൾ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ആ അപൂർവ കലാവിരുന്ന് ആരംഭിക്കുന്നു. സുപ്രസിദ്ധ ബാൻഡ് സം
ഇത്തിരി പുളിക്കും
ഗ്രാമത്തിൽ എല്ലാവരുംകൂടി ചേർന്ന് വർഷം ഏകദേശം 35 ടണ്‍ കുടംപുളിയാണ് വിളവെടുക്കുന്നത്. അതായത്, പ്രതിവര്‍ഷം 65 ലക്ഷ
സിൻ ചാവോ വിയറ്റ്നാം വിളിക്കുന്നു!
പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒര
ഘടികാരങ്ങൾ നിലച്ച സമയം
79 ദിവസം ഐസിയുവിൽ... അതിൽ 60 ദിവസവും വെന്റിലേറ്ററിൽ...45 ദിവസം തുടർച്ചയായ ഡയാലിസിസ്, അവയവങ്ങൾ 80 ശതമാനവും പ്ര
ഇത്ര മധുരിക്കുമോ!
മലയാളത്തിന്റെ മധുസ്മിതത്തിനു നവതിയുടെ നറുമധുരം. അധ്യാപകജോലി ഉപേക്ഷിച്ച് അഭിനയം പഠിക്കാൻ പോയ പി. മാധവന് നായ
മാറണം മനോഭാവം
സമൂഹമാധ്യമങ്ങളിൽനിന്നും ലോകത്ത് എവിടെയൊക്കെ അവസരങ്ങളുണ്ടെന്ന് മാതാപിതാക്കൾക്കും കുട്ടികൾക്കും പെട്ടെന്നു മനസ
ഹൃദയപൂർവം...
അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ കരുതലും സ്നേഹവും തന്റെ സഭാശുശ്രൂഷയുടെ മുഖമുദ്രയാക്കിയ ശ്രേഷ്ഠപിതാവാണ് ഫ്രാൻ
Latest News
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
കാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം തടയണമെന്നു ഹര്‍ജി
Latest News
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
കാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം തടയണമെന്നു ഹര്‍ജി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top