Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
വൈകിയെത്തിയ വെളിച്ചം
“സിസിലീ... മോളേ സിസിലീ...” കറിയാക്കുട്ടിയുടെ നാലാമത്തെ മകളാണു സിസിലി. അയാൾ ഒരു കുട്ടനാടൻ കർഷകനാണ്. സ്വന്തമായി രണ്ടേക്കർ പാടവും വീടിരിക്കുന്ന എട്ടുസെന്റു സ്ഥലവുമേ ഉള്ളൂ. മൂത്ത മൂന്നു പെണ്മക്കളെയും വിവാഹം ചെയ്തയച്ചു. ഇളയവളായ സിസിലിയെ പെണ്ണുകാണാൻ എത്തിയതാണ് ചെറുക്കനും കൂട്ടരും.
ചെറുക്കൻ ജോജി. കൂലിപ്പണിക്കാരനാണ്. പാടത്തും പറന്പിലും പണിക്കു പോകും. ആറാം ക്ലാസ്സുവരെ പഠിച്ചു. എഴുതാനും വായിക്കാനും അറിയാം. സിസിലി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ ആദ്യബാച്ച് വിദ്യാർത്ഥിനിയാണ്. പ്ലസ്ടുവിന് തോറ്റതോടെ കറിയാക്കുട്ടി അവളെ കംപ്യൂട്ടർ പഠനത്തിനായി അയച്ചു. വീടിനടുത്തുതന്നെയുള്ള ഒരു ഡി.ടി.പി സെന്ററിൽ ജോലി ചെയ്യവേയാണ് പുന്നക്കുന്നത്തുനിന്ന് ഇങ്ങനയൊരു ആലോചനയുമായി ഇടനിലക്കാരൻ ജോസുകുട്ടി എത്തിയത്.
സിസിലി ചായയുമായെത്തി. പെണ്ണും ചെറുക്കനും പരസ്പരം കണ്ടു. ചായ കൊടുത്തശേഷം അകത്തേക്കുപോയ സിസിലിയുടെ പിന്നാലെ കറിയാക്കുട്ടിയും പോയി. “പെണ്ണെന്തു പറഞ്ഞെടീ?”കറിയാക്കുട്ടി ഭാര്യ അന്നക്കുട്ടിയോടു ചോദിച്ചു. “നിങ്ങക്കുതന്നെ അതവളോടങ്ങു ചോദിക്കാമ്മേലേ?.” “മോളേ, ഞാനവരോട് എന്നാ പറയണം. നിനക്കവനെ ഇഷ്ടപ്പെട്ടോ? .”
ചാച്ചന്റെ ചോദ്യത്തിനു മറുപടിയായി സിസിലി കറിയാക്കുട്ടിയെ ദയനീയമായി ഒന്നു നോക്കുകമാത്രം ചെയ്തു. ആ നോട്ടത്തിന്റെ പൊരുൾ അയാൾക്കു പിടികിട്ടി. കറിയാക്കുട്ടി സ്വീകരണമുറിയിലേക്കു തിരിഞ്ഞുനടന്നു. “ഇനിയുള്ള കാര്യങ്ങൾ ജോസുകുട്ടിവഴി ഞാനങ്ങറിയിക്കാം..” ചെറുക്കനെയും കൂട്ടരെയും യാത്രയാക്കിയശേഷം പൂമുഖത്തുകിടന്ന ചാരുകസേരയിൽ ചെന്നയാൾ ഇരുന്നു. അന്നു വൈകുന്നേരമായപ്പോൾ പുത്തൻപറന്പിൽ ചാക്കോച്ചനും ഭാര്യ ഗ്രേസിയുംകൂടി കറിയാക്കുട്ടിയേയും കുടുംബത്തെയും കാണാനെത്തി. അയാൾ കറിയാക്കുട്ടിയുടെ ഒരു പഴയ സുഹൃത്താണ്. ചാക്കോച്ചനും കുടുംബവും മലബാറിൽ താമസമാക്കിയിട്ട് ഇപ്പോൾ ഇരുപതുവർഷമാകുന്നു.
“വാ.... വന്നിരിക്ക്.” കറിയാക്കുട്ടി ചാക്കോച്ചനെയും ഗ്രേസിയേയും സ്വീകരിച്ച് അകത്തേക്ക് കൊണ്ടുപോയി. അന്നക്കുട്ടി ഗ്രേസിയേയും കൂട്ടി അടുക്കളയിലേക്കു പോയി. ചോദ്യവും പറച്ചിലുമൊക്കെയായി അവരേറെനേരം അവിടെത്തന്നെയിരുന്നു. “നിനക്കും മക്കൾ നാലല്ലേ ചാക്കോച്ചാ?” “അതെ, മൂന്നു പെണ്ണും ഒരാണും, മൂന്നാമനാ മോൻ. അവൻ കെ.എസ്.ഇ.ബി.യിലെ ജോലിക്കാരനാ. അവന്റെ ഭാര്യ ബാങ്കിലാ.” “പെണ്മക്കൾ?” “മൂന്നുപേരാ എല്ലാവരെയും കെട്ടിച്ചയച്ചു.“ മരുമക്കളൊക്കെ?.”
“ജോലിക്കാരാ. മൂത്തവൾ റീന സ്കൂളിലാ. അവനും അവിടെത്തന്നെ വാധ്യാരാ. രണ്ടാമത്തവൾ ലൗലി ലാബ് ടെക്നീഷ്യനാ. സെന്റ് മാർട്ടിൻസ് ഹോസ്പിറ്റലിലെ ജോലിക്കാരിയാ. അവളുടെ ഭർത്താവ് വക്കച്ചൻ ട്രാൻസ്പോർട്ടിലെ കണ്ടക്ടറാണ്..” “ഇനി അത്താഴം കഴിഞ്ഞാകാം വർത്തമാനമൊക്കെ.” അന്നക്കുട്ടി ഇരുവരെയും അത്താഴത്തിനു ക്ഷണിച്ചു. ഉൗണുകഴിഞ്ഞ് കറിയാക്കുട്ടിയും ചാക്കോച്ചനും മുറ്റത്തെ മാഞ്ചോട്ടിൽ കസേരയിട്ടിരുന്നു. “ഇളയവളെ കെട്ടിച്ചുവിട്ടിരിക്കുന്നതെവിടെയാണെന്നു നീ ചോദിച്ചു. അവിടടുത്തുതന്നെയാ. അവളുടെ ഭർത്താവ് സേവ്യർ നിർമ്മലാ കോളജിലെ അധ്യാപകനാണ്. സെന്റ് ജോസഫ് സ്കൂളിലെ പ്ലസ് ടു അധ്യാപികയായി അവൾക്ക് ഈയിടെയാണ് നിയമനം കിട്ടിയത്.”
“ങ്ഹാ...... നിനക്കു പണം ഉണ്ടായിരുന്നതുകൊണ്ട് വലിയ വലിയ കുടുംബങ്ങളിലേക്കൊക്കെ നിന്റെ പെണ്മക്കളെ കെട്ടിച്ചയയ്ക്കാൻ കഴിഞ്ഞു. ഞാനിപ്പോഴും നടുക്കടലിത്തന്നെയാ..”
“എന്റെ കറിയാക്കുട്ടി, നീ എന്നാ ഈ പറയുന്നത്. എന്റെ പൈസേടെ വലുപ്പം കൊണ്ടൊന്നുമല്ല എന്റെ പിള്ളാരെ നല്ല കുടുംബങ്ങളിലേക്കൊക്കെ പറഞ്ഞയയ്ക്കാൻ എനിക്കു കഴിഞ്ഞത്. അവരെല്ലാവരും നല്ലവണ്ണം പഠിച്ചു. അവരുടെ പഠനത്തിന്റെ നിലവാരത്തിനൊത്ത ബന്ധങ്ങളും അവർക്കു കിട്ടി. കുട്ടികളുടെ പഠനകാര്യങ്ങളിൽ അവരും ഒപ്പം മാതാപിതാക്കളും അങ്ങേയറ്റം ശ്രദ്ധ കാട്ടുന്നില്ലെങ്കിൽ അവരുടെ ഭാവി സുരക്ഷിതമാക്കാൻ കഴിയുകയില്ല. .”
“ നീ പറഞ്ഞതു ശരിയാ. ഞാനും എന്റെ കുടുംബവും പരാജയപ്പെട്ടത് ആ കാര്യത്തിലാ. കുട്ടികളുടെ പഠനകാര്യങ്ങളിൽ ഞാനും അന്നാമ്മയും കുറെക്കൂടി ശ്രദ്ധ കാട്ടിയിരുന്നെങ്കിൽ അവരെയൊക്കെ ഭേദപ്പെട്ട കുടുംബങ്ങളിലേക്ക് പറഞ്ഞയയ്ക്കാൻ ഞങ്ങൾക്ക് കഴിഞ്ഞേനെ, ങ്ആ ഇനിയും അതൊക്കെ പറഞ്ഞിട്ടെന്നാ കാര്യം..” അന്ന് ആ വീട്ടിലെ ലൈറ്റ് അണഞ്ഞത് രാത്രി ഏറെ ഇരുട്ടിയാണ്. പിറ്റേന്ന് രാവിലെതന്നെ ചാക്കോച്ചനും ഭാര്യയും മലബാറിലേക്ക് തിരിച്ചു പോവുകയും ചെയ്തു.
സിറിയക് കോട്ടയിൽ
കൈവിട്ടുപോകുന്ന കുടുംബങ്ങൾ
അയാൾ അനുജൻ എന്ന് നാട്ടുകാർ വിളിക്കുന്ന ആന്റണി കുര്യൻ. ഭാര്യ സെലീന, മക്കൾ മാളുവും അൻവിനും ആനന്ദും. മാളു ഡിഗ്രിക്കും, അ
ഭാര്യയുടെ വാക്ക് കേൾക്കണോ?
അയാൾ ഇപ്പോൾ വലിയ സാമ്പത്തിക ഞെരുക്കത്തിൽ ആണ്. ഗൾഫിലായിരുന്നു. ഇപ്പോൾ നാട്ടിലുണ്ട്. നാട്ടിൽ തിരിച്ചെത്തിയിട്ട് ആറു വർ
അതിര് കടക്കുന്ന അതിഥികൾ
ആനന്ദ് ഹോട്ടൽ ആ ഗ്രാമപ്രദേശത്തെ നല്ലൊരു ഹോട്ടൽ ആണ്. ഹോട്ടൽ പ്രൊപ്രൈറ്റർ ആയ ആനന്ദ് വിവാഹിതനാണ്. നാല് മക്കളാണ് അയാൾക്
മാതാപിതാക്കളുടെ കണക്കുപുസ്തകം
ആ മൃതസംസ്കാരത്തിൽ പങ്കെടുക്കാൻ പോയ എന്റെ ഒരു ബന്ധു വഴിയാണ് ആ കുടുംബനാഥന്റെയും ഭിന്നശേഷിയുള്ള അയാളുടെ മകളുടെയും
മല്ലടിക്കാതെ മനസ്സ് ചേർത്ത് പോകുന്നവർ
ആ കുടുംബനാഥൻ ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിൽനിന്നു റിട്ടയർ ചെയ്ത ആളാണ്. ഭാര്യ അധ്യാപികയാണ്. റിട്ടയർ ചെയ്യാൻ ഇനി രണ്
മക്കൾ പഠിക്കേണ്ട കുടുംബചരിത്രം
എനിക്ക് ആ മനുഷ്യനെ നന്നായി അറിയാം. അയാൾ ഒരു വ്യാപാരിയാണ്. മൂന്നു മക്കളാണ് അയാൾക്ക്. ഭാര്യ ലിന്റ, അയാൾ ജോർജ്. അയാളുട
ഇടുകുടുക്കേ ചോറും കറിയും
അമല മിടുക്കിയായിരുന്നു. പഠനത്തിൽ മാത്രമല്ല, പാഠ്യേതര പ്രവർത്തനങ്ങളിലും. മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങിയാ
സ്വത്ത് ബന്ധത്തെക്കാൾ ഉപരിയോ?
കേരളത്തിന് പുറത്തുള്ള ഒരു ധ്യാന കേന്ദ്രത്തിൽ വച്ചാണ് ഞാൻ അവരെ പരിചയപ്പെടുന്നത്. നാലു മക്കളാണ് അവർക്ക്. അവർ ജോജോ കുര
പുര നിറഞ്ഞുനിൽക്കുന്ന ആൺമക്കൾ
അയാളുടെ രണ്ടുമക്കളും അവിവാഹിതരാണ്. അയാൾ റെയിൽവേയിൽ നിന്നു റിട്ടയർ ചെയ്ത ആളാണ്. ചാക്കോച്ചൻ എന്ന് വിളിപ്പേരുള്ള അയ
ചതിക്കുഴികൾ
അവൾ ആത്മഹത്യ ചെയ്തു. വിഷം കഴിച്ചാണ് ആത്മഹത്യ ചെയ്തത്. മണിക്കൂർ ഒന്ന് കഴിഞ്ഞാണ് ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞത്. ഡോക്ട
വലയിൽ കുടുങ്ങുന്ന കുഞ്ഞുങ്ങൾ
അവർ എന്നെ കാണാൻ വന്നത് വലിയ മാനസിക വിഷമത്തോടെയാണ്. ജോണി മാത്യുവും ഭാര്യ ആലീസും. നാലു മക്കളാണ് അവർക്ക്, രണ്ടാണും രണ്
കാര്യം നിസാരം
അയാൾ ഒരു ഗ്രാമീണൻ ആണ്. തനി നാടൻ എന്ന് പറഞ്ഞാൽ അത് അയാളെക്കുറിച്ച് നൂറുശതമാനവും ശരിയാണ്. വളരെ ബുദ്ധിമുട്ടിയാണ് അയ
ശീലങ്ങൾ മാറ്റണം
ഡോക്ടർ ആണ് അയാൾ. ഹൈറേഞ്ചിൽ ഉള്ള ഒരു കർഷക കുടുംബത്തിലെ മൂന്നാമത്തെ സന്താനം. അയാളുടെ അപ്പൻ പോത്തച്ചൻ തന്റെ കാർഷികവൃത
ഉയിർത്തെഴുന്നേൽപ്പ്
അയാളുടെ മരണം ആ നാട്ടുകാർക്ക് എല്ലാവർക്കും അവിശ്വസനീയമായ ഒരു വാർത്തയായിരുന്നു. അയാൾ കുമാർ എന്ന് നാട്ടുകാർ വിളിച്ച
വിവാഹം വേണ്ട!
മക്കളിൽ മൂത്തവളാണവൾ, റിനി. നേരെ ഇളയവൾ റിനീഷ. ഏറ്റവും ഇളയവൻ റിനോഷ്.റിനോഷ് പി.ജി വിദ്യാർത്ഥിയാണ്.റിനോഷും റിനിയും
മക്കളെ മാനിക്കണം
ഒരധ്യാപകന്റെ മകനാണയാൾ. പേര് ചെറിയാൻ. ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. റിട്ടയർ ചെയ്തിട്ട് അഞ്ച് വർഷമായി.ചെറിയാന്റെ ഭാ
ഒരു കുടുംബനാഥന്റെ പതനം
ആഗതൻ ഒരു സീനിയർ സിറ്റിസൺ ആണ്. ചോദിച്ചപ്പോൾ മനസിലായി അയാൾക്ക് പ്രായം അറുപത്തേഴായെന്ന്. വിവാഹിതനാണ്. മൂന്ന് മക്കളു
മാനക്കേട് ഉണ്ടാക്കുന്നവർ
അവൾക്ക് പ്രായം ഇരുപത്തൊൻപത് ആയെങ്കിലും കാഴ്ചയിൽ അത്രയും തോന്നുകയില്ല. കുര്യാപ്പി-മോളമ്മ ദന്പതികളുടെ മൂന്ന് മക്ക
മക്കൾക്കു വേണ്ടി അധ്വാനിക്കുന്നവർ
വലിയ വ്യഥയോടെയാണ് വൃദ്ധ ദന്പതികളായ അവരിരുവരും എന്നെ കാണാൻ വന്നത്. ഞങ്ങൾക്ക് അന്യോന്യം മുൻകൂട്ടി പരിചയം ഒന്നുമില
രണ്ടാം വിവാഹം
അയാൾക്ക് തന്റെ പ്രശ്നങ്ങൾ ആരോടെങ്കിലും ഒന്ന് തുറന്നുപറഞ്ഞേ മതിയാകൂ. ഫോണ് മാർഗമാണ് അയാൾ എന്നോട് സംസാരിച്ചത്. കക്ഷ
കൈവിട്ടുപോകുന്ന കുടുംബങ്ങൾ
അയാൾ അനുജൻ എന്ന് നാട്ടുകാർ വിളിക്കുന്ന ആന്റണി കുര്യൻ. ഭാര്യ സെലീന, മക്കൾ മാളുവും അൻവിനും ആനന്ദും. മാളു ഡിഗ്രിക്കും, അ
ഭാര്യയുടെ വാക്ക് കേൾക്കണോ?
അയാൾ ഇപ്പോൾ വലിയ സാമ്പത്തിക ഞെരുക്കത്തിൽ ആണ്. ഗൾഫിലായിരുന്നു. ഇപ്പോൾ നാട്ടിലുണ്ട്. നാട്ടിൽ തിരിച്ചെത്തിയിട്ട് ആറു വർ
അതിര് കടക്കുന്ന അതിഥികൾ
ആനന്ദ് ഹോട്ടൽ ആ ഗ്രാമപ്രദേശത്തെ നല്ലൊരു ഹോട്ടൽ ആണ്. ഹോട്ടൽ പ്രൊപ്രൈറ്റർ ആയ ആനന്ദ് വിവാഹിതനാണ്. നാല് മക്കളാണ് അയാൾക്
മാതാപിതാക്കളുടെ കണക്കുപുസ്തകം
ആ മൃതസംസ്കാരത്തിൽ പങ്കെടുക്കാൻ പോയ എന്റെ ഒരു ബന്ധു വഴിയാണ് ആ കുടുംബനാഥന്റെയും ഭിന്നശേഷിയുള്ള അയാളുടെ മകളുടെയും
മല്ലടിക്കാതെ മനസ്സ് ചേർത്ത് പോകുന്നവർ
ആ കുടുംബനാഥൻ ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിൽനിന്നു റിട്ടയർ ചെയ്ത ആളാണ്. ഭാര്യ അധ്യാപികയാണ്. റിട്ടയർ ചെയ്യാൻ ഇനി രണ്
മക്കൾ പഠിക്കേണ്ട കുടുംബചരിത്രം
എനിക്ക് ആ മനുഷ്യനെ നന്നായി അറിയാം. അയാൾ ഒരു വ്യാപാരിയാണ്. മൂന്നു മക്കളാണ് അയാൾക്ക്. ഭാര്യ ലിന്റ, അയാൾ ജോർജ്. അയാളുട
ഇടുകുടുക്കേ ചോറും കറിയും
അമല മിടുക്കിയായിരുന്നു. പഠനത്തിൽ മാത്രമല്ല, പാഠ്യേതര പ്രവർത്തനങ്ങളിലും. മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങിയാ
സ്വത്ത് ബന്ധത്തെക്കാൾ ഉപരിയോ?
കേരളത്തിന് പുറത്തുള്ള ഒരു ധ്യാന കേന്ദ്രത്തിൽ വച്ചാണ് ഞാൻ അവരെ പരിചയപ്പെടുന്നത്. നാലു മക്കളാണ് അവർക്ക്. അവർ ജോജോ കുര
പുര നിറഞ്ഞുനിൽക്കുന്ന ആൺമക്കൾ
അയാളുടെ രണ്ടുമക്കളും അവിവാഹിതരാണ്. അയാൾ റെയിൽവേയിൽ നിന്നു റിട്ടയർ ചെയ്ത ആളാണ്. ചാക്കോച്ചൻ എന്ന് വിളിപ്പേരുള്ള അയ
ചതിക്കുഴികൾ
അവൾ ആത്മഹത്യ ചെയ്തു. വിഷം കഴിച്ചാണ് ആത്മഹത്യ ചെയ്തത്. മണിക്കൂർ ഒന്ന് കഴിഞ്ഞാണ് ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞത്. ഡോക്ട
വലയിൽ കുടുങ്ങുന്ന കുഞ്ഞുങ്ങൾ
അവർ എന്നെ കാണാൻ വന്നത് വലിയ മാനസിക വിഷമത്തോടെയാണ്. ജോണി മാത്യുവും ഭാര്യ ആലീസും. നാലു മക്കളാണ് അവർക്ക്, രണ്ടാണും രണ്
കാര്യം നിസാരം
അയാൾ ഒരു ഗ്രാമീണൻ ആണ്. തനി നാടൻ എന്ന് പറഞ്ഞാൽ അത് അയാളെക്കുറിച്ച് നൂറുശതമാനവും ശരിയാണ്. വളരെ ബുദ്ധിമുട്ടിയാണ് അയ
ശീലങ്ങൾ മാറ്റണം
ഡോക്ടർ ആണ് അയാൾ. ഹൈറേഞ്ചിൽ ഉള്ള ഒരു കർഷക കുടുംബത്തിലെ മൂന്നാമത്തെ സന്താനം. അയാളുടെ അപ്പൻ പോത്തച്ചൻ തന്റെ കാർഷികവൃത
ഉയിർത്തെഴുന്നേൽപ്പ്
അയാളുടെ മരണം ആ നാട്ടുകാർക്ക് എല്ലാവർക്കും അവിശ്വസനീയമായ ഒരു വാർത്തയായിരുന്നു. അയാൾ കുമാർ എന്ന് നാട്ടുകാർ വിളിച്ച
വിവാഹം വേണ്ട!
മക്കളിൽ മൂത്തവളാണവൾ, റിനി. നേരെ ഇളയവൾ റിനീഷ. ഏറ്റവും ഇളയവൻ റിനോഷ്.റിനോഷ് പി.ജി വിദ്യാർത്ഥിയാണ്.റിനോഷും റിനിയും
മക്കളെ മാനിക്കണം
ഒരധ്യാപകന്റെ മകനാണയാൾ. പേര് ചെറിയാൻ. ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. റിട്ടയർ ചെയ്തിട്ട് അഞ്ച് വർഷമായി.ചെറിയാന്റെ ഭാ
ഒരു കുടുംബനാഥന്റെ പതനം
ആഗതൻ ഒരു സീനിയർ സിറ്റിസൺ ആണ്. ചോദിച്ചപ്പോൾ മനസിലായി അയാൾക്ക് പ്രായം അറുപത്തേഴായെന്ന്. വിവാഹിതനാണ്. മൂന്ന് മക്കളു
മാനക്കേട് ഉണ്ടാക്കുന്നവർ
അവൾക്ക് പ്രായം ഇരുപത്തൊൻപത് ആയെങ്കിലും കാഴ്ചയിൽ അത്രയും തോന്നുകയില്ല. കുര്യാപ്പി-മോളമ്മ ദന്പതികളുടെ മൂന്ന് മക്ക
മക്കൾക്കു വേണ്ടി അധ്വാനിക്കുന്നവർ
വലിയ വ്യഥയോടെയാണ് വൃദ്ധ ദന്പതികളായ അവരിരുവരും എന്നെ കാണാൻ വന്നത്. ഞങ്ങൾക്ക് അന്യോന്യം മുൻകൂട്ടി പരിചയം ഒന്നുമില
രണ്ടാം വിവാഹം
അയാൾക്ക് തന്റെ പ്രശ്നങ്ങൾ ആരോടെങ്കിലും ഒന്ന് തുറന്നുപറഞ്ഞേ മതിയാകൂ. ഫോണ് മാർഗമാണ് അയാൾ എന്നോട് സംസാരിച്ചത്. കക്ഷ
അഭിലാഷിന്റെ തത്ത്വശാസ്ത്രം
അഭിലാഷിനെ ഞാൻ പരിചയപ്പെടുന്നത് പത്തു വർഷം മുന്പാണ്. അന്ന് അയാൾക്ക് ഇരുപത് വയസാണ്. ശാരീരിക വൈകല്യമുള്ള അഭിലാഷ് ഇ
മരുമകളുടെ മറുപടി
കഴിഞ്ഞ ആഴ്ചയിലെ ഫാമിലിവിഷനിൽ ഞാൻ എഴുതിയത് മക്കൾ അറിയാൻ എന്ന തലക്കെട്ടോടുകൂടിയ ഒരു ലേഖനമായിരുന്നു. ലേഖനം വായിച
മക്കൾ അറിയാൻ...
എത്രയും പ്രിയപ്പെട്ട മക്കൾക്ക്,
എന്റെ ഈ കത്ത് നിങ്ങൾക്ക് എല്ലാവർക്കും വേണ്ടിയാണ്. ഒരേ കത്ത് തന്നെയാണ് എല
അനുരാധയ്ക്കൊരു പ്രേമലേഖനം
വിവാഹിതനായ അയാൾ അനുരാധയ്ക്കൊരു പ്രേമലേഖനമെഴുതി. അയാൾ ജയദേവൻ. വയസ് മുപ്പത്. രണ്ടു കുട്ടികളുടെ പിതാവ്. ഭാര്യ സ്മൃതി
വികൃതമാക്കുന്ന മുഖങ്ങൾ
ഹൈറേഞ്ചിലെ ഒരു സെക്കൻഡറി സ്കൂൾ. കുട്ടിക്കാനം നിവാസികളുടെ വളർച്ചയ്ക്കു പിന്നിലെ ശക്തിസ്രോതസ്സായി പ്രശോഭിക്കുന്ന സരസ
പട്ടാളക്കാരന്റെ പാർട്ടി
“മമ്മീ .... ബസ്സു വരുന്നു.”
ഗെയ്റ്റിങ്കൽ നിന്ന രാഹുൽ സ്കൂൾബസ് വരുന്നതുകണ്ട് വിളിച്ചുപറഞ്ഞു. രാഹുൽ ഗുഡ്ഷെപ്പേർഡ് സ
ഇരു മുറികളായി ഇണക്കിളികൾ
കുട്ടനാട്ടിലെ ഒരു സാധാരണ കുടുംബം. കുടുംബനാഥൻ തോട്ടുങ്കൽ തോമാച്ചൻ. ഭാര്യ പൂവത്തുമാവുങ്കൽ ഏലിക്കുട്ടി. മക്കൾ ആലീസും
സോണിയായുടെ കന്നിവിവാഹം
അയാൾ കാനറാ ബാങ്കിന്റെ മാനേജരാണ്. ഒറ്റത്തയ്യിൽ ചാക്കോച്ചന്റെയും മേരിക്കുഞ്ഞിന്റെയും മൂത്ത മകൻ ജോയി. ആദ്യ ഭാര്യ ലില്ലി
കടം വാങ്ങി കുടുംബം കഴിയുന്നവർ
--“അമ്മേ വല്ലതും തരണേ...”
വീടുകളിൽ കയറി ഭിക്ഷാടനം നടത്തുന്ന ഭിക്ഷാടകരുടെ സ്ഥിരം പല്ലവി. ഇതു വെറും സാധാരണ ഭിക്
പണി ചെയ്യാനും പാടുപെടാനും
കൗണ്സലറുടെ മുറിയിൽനിന്നു കതകു തുറന്ന് തോമസുകുട്ടി പുറത്തേക്കു വന്നു. വരാന്തയിലിരിക്കുന്ന തന്റെ ഭാര്യ ലൈസാമ്മയെ അ
Latest News
വിമാന സീറ്റിനുള്ളിൽ രണ്ട് കിലോ സ്വർണം; എസ്ഐയും വനിതാ സുഹൃത്തും കസ്റ്റഡിയിൽ
കാത്തിരുന്ന വിപ്ലവം വരുന്നു; വിദ്യാര്ഥികള്ക്കു പിന്തുണയുമായി മാർക്കണ്ഡേയ കട്ജു
ആരാണ് ഇന്ത്യൻ പൗരൻ എന്നു തീരുമാനിക്കുന്നത് അമിത് ഷാ ആണോ: ചെന്നിത്തല
ആദ്യം സമാധാനം, എന്നിട്ടാകാം നടപടി; ജാമിയ ഹർജിക്കാരോടു സുപ്രീംകോടതി
സ്വർണ വിലയിൽ മാറ്റമില്ല
Latest News
വിമാന സീറ്റിനുള്ളിൽ രണ്ട് കിലോ സ്വർണം; എസ്ഐയും വനിതാ സുഹൃത്തും കസ്റ്റഡിയിൽ
കാത്തിരുന്ന വിപ്ലവം വരുന്നു; വിദ്യാര്ഥികള്ക്കു പിന്തുണയുമായി മാർക്കണ്ഡേയ കട്ജു
ആരാണ് ഇന്ത്യൻ പൗരൻ എന്നു തീരുമാനിക്കുന്നത് അമിത് ഷാ ആണോ: ചെന്നിത്തല
ആദ്യം സമാധാനം, എന്നിട്ടാകാം നടപടി; ജാമിയ ഹർജിക്കാരോടു സുപ്രീംകോടതി
സ്വർണ വിലയിൽ മാറ്റമില്ല
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top