Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Blocked

വിളനാശത്തിന്‍റെ പേരിൽ ആനത്താരകൾ തടയാനാകില്ല: സുപ്രീംകോടതി

ന്യൂഡൽഹി: കാർഷികവിളകൾ നശിപ്പിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി ആനത്താരകളിൽ തടസങ്ങൾ സൃഷ്‌ടിക്കാൻ കഴിയില്ലെന്നു സുപ്രീംകോടതി. രാജ്യത്തെ ആനത്താരകളെക്കുറിച്ച് സർവേ നടത്താനും ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

മൃഗങ്ങളുടെ സ്വാഭാവിക സഞ്ചാരപാതകൾ തടസപ്പെടാതിരിക്കാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാനും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് ബെഞ്ച് നിർദേശം നൽകി.

ആനകൾക്കെതിരേ തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിക്കുന്നതോ മറ്റു നിർബന്ധിത നടപടികളോ സ്വീകരിക്കുന്നതു സംബന്ധിച്ച നിലപാടും റിപ്പോർട്ടിൽ വ്യക്തമാക്കണം.

ആനകൾക്കു തടസങ്ങളില്ലാതെ സഞ്ചാരം ഉറപ്പാക്കാൻ മാർഗനിർദേശങ്ങൾ നിലവിലുണ്ടെങ്കിലും പ്രാദേശിക വിഷയങ്ങൾ കാരണം അതു നടപ്പാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. ആനക്കൂട്ടങ്ങൾ ദീർഘദൂരം സഞ്ചരിക്കുന്ന ശീലമുള്ളവയാണെന്നും വിളനാശം സംഭവിക്കുന്നുവെന്നതിന്‍റെ പേരിൽ അവയുടെ വഴിയിൽ തടസമുണ്ടാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

വിവിധ സംസ്ഥാനങ്ങളിലെ ആനത്താരകളിൽ തടസം സൃഷ്‌ടിക്കുന്നതു സംബന്ധിച്ച കേസാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ഹർജി ആറാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.

International

ഹോർമുസിലൂടെ കടന്നുപോകുന്ന എല്ലാ കപ്പലുകളും തടയും; യുഎസ് നാവികസേനയ്ക്ക് ഉത്തരവ് നൽകി ട്രംപ്

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ കപ്പലുകളും തടയാനും ഉപരോധിക്കാനും യുഎസ് നാവികസേനയ്ക്ക് ഉത്തരവ് നൽകി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാന് ടോൾ നൽകുന്ന ഒരു കപ്പലിനെയും അന്താരാഷ്ട്ര സമുദ്ര അതിർത്തിയിലൂടെ കടന്നുപോകാൻ അനുവദിക്കില്ലെന്ന് ട്രംപ് തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി. ഇറാന്‍റെ ഈ നടപടി ആഗോളതലത്തിലുള്ള ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കടലിടുക്കിൽ ഇറാൻ സ്ഥാപിച്ചിട്ടുള്ള മൈനുകൾ നീക്കം ചെയ്യാൻ നാവികസേന നടപടി ആരംഭിക്കുമെന്നും അമേരിക്കൻ സേനയ്ക്കോ സമാധാനപരമായ യാത്ര നടത്തുന്ന കപ്പലുകൾക്കോ നേരെ ഇറാൻ വെടിയുതിർത്താൽ ശക്തമായ തിരിച്ചടി നൽകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

ഹോർമുസ് കടലിടുക്ക് ഇറാൻ ഏകപക്ഷീയമായി അടച്ചതിനെത്തുടർന്ന് ആഗോള സമ്പദ്‌വ്യവസ്ഥ വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ ഈ നീക്കം. അന്താരാഷ്ട്ര കപ്പൽ പാതയിലൂടെ സ്വതന്ത്രമായ ഗതാഗതം ഉറപ്പാക്കണമെന്നതായിരുന്നു അമേരിക്ക മുന്നോട്ടുവച്ച പ്രധാന നിബന്ധന.

District News

പാടത്തേക്ക് ഇറങ്ങാന്‍ മാര്‍ഗമില്ല; കുളം കുഴിച്ച് വഴി തടസപ്പെടുത്തിയെന്ന്

ഇളംദേശം: കൊന്തലാപ്പള്ളി പാടശേഖരത്തിലേക്ക് വയല്‍ ഉഴുതുമറിക്കാന്‍ ട്രാക്ടര്‍ ഇറങ്ങുന്ന വഴിയില്‍ കുളം കുഴിച്ച് റിംഗ് ഇറക്കി വഴി തടസപ്പെടുത്തിയതായി പരാതി. ഇതോടെ കൃഷി ചെയ്യുന്നതിനായി പാടശേഖരത്തിലേക്ക് ട്രാക്ടര്‍ ഇറക്കാന്‍ വഴിയില്ലാതായ കര്‍ഷകര്‍ ദുരിതത്തിലായി. പതിനഞ്ചിലേറെ കുടുംബങ്ങള്‍ ഉപയോഗിക്കുന്ന നടപ്പുവഴിയുടെ അരികിലായിട്ടാണ് കുളം കുഴിച്ചത്.

ഒട്ടേറെ വിദ്യാര്‍ഥികളും സ്‌കൂളില്‍ ഇതുവഴി പോകുന്നുണ്ട്. കുട്ടികളുടെ കാല്‍ തെറ്റിയാല്‍ കുളത്തില്‍ വീഴുന്ന സ്ഥിതിയാണ്. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള വഴിയിലാണ് കുളം കുഴിച്ചത്.

വെള്ളിയാമറ്റം കൃഷി ഓഫീസറും പഞ്ചായത്തംഗവും പോലീസും ഉള്‍പ്പെടെ സ്ഥലം സന്ദര്‍ശിച്ചെങ്കിലും പ്രശ്‌നത്തിന് പരിഹാരം ഉണ്ടായില്ല. ഇതോടെ ഏക്കര്‍ കണക്കിനുള്ള കൊന്താല പള്ളി പാടശേഖരം തരിശായി പോകുന്ന അവസ്ഥയാണെന്ന് പാടശേഖരസമിതി അംഗങ്ങള്‍ പറഞ്ഞു. നവകേരള സദസില്‍ ഉള്‍പ്പെടെ നേരത്തേ വഴി തടസപ്പെടുത്തുന്നതാ യി പരാതി നല്‍കിയിരുന്നതാണ്.

ഇതിനിടെയാണ് കഴിഞ്ഞ ദിവസം വഴിയില്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുളം കുഴിച്ചത്. ഇതിനെതിരേ ആര്‍ഡിഒക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് പാടശേഖരസമിതി.

National

ജമ്മു കാഷ്മീരിൽ കനത്ത മണ്ണിടിച്ചിൽ; ഗതാഗതം തടസപ്പെട്ടു

ശ്രീനഗർ: ജമ്മു കാഷ്മീരിലെ ശ്രീനഗർ - ഉറി ദേശീയപാതയിൽ കനത്ത മണ്ണിടിച്ചിൽ. ഉറി സബ്ഡിവിഷൻ മേഖലയിലെ ഇക്കോ പാർക്കിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്.

ഇന്ന് ഉച്ചയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ആ സമയത്ത് ഇതിലെ സഞ്ചിരിച്ചിരുന്ന യാത്രക്കാർ തലനാരിടയ്ക്കാണ് രക്ഷപ്പെട്ടത്.

മണ്ണിടിച്ചിലിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തിന്‍റെ ഭയാനകമായ ദൃശ്യങ്ങൾ പുറത്തുവന്നു. മണ്ണിടിച്ചിലിന് പിന്നാലെ പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു.

Latest News

Corehub Up