Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : By-election

Kottayam

ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനില്‍ ഉപതെരഞ്ഞെടുപ്പ്

കോട്ടയം: ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനില്‍ ഉപതെരഞ്ഞെടുപ്പ് വരും. ജില്ലാ പഞ്ചായത്തംഗം വിനു ജോബ് ചങ്ങനാശേരി എംഎല്‍എയായതോടെയാണ് തെരഞ്ഞെടുപ്പ്. തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പ് കേരള കോണ്‍ഗ്രസിലെത്തിയ വിനു ജോബ് തൃക്കൊടിത്താനത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി എല്‍ഡിഎഫിന്‍റെ കുത്തക ഡിവിഷന്‍ തിരിച്ചുപിടിക്കുകയായിരുന്നു.

ചങ്ങനാശേരി നിയമസഭാ സീറ്റില്‍ വിനുവിന്‍റെ പേര് ഉയര്‍ന്നുവരാനും ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ വിജയം കാരണമായിരുന്നു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായിരുന്ന സിപിഎമ്മിന്‍റെ മഞ്ജു സുജിത്തിനെയാണ് വിനു പരാജയപ്പെടുത്തിയത്.

786 വോട്ടിന്‍റെ ഭൂരിപക്ഷമാണ് വിനു ജോബിനു ലഭിച്ചത്. ജനറല്‍ സീറ്റായ ഇവിടെ സിറ്റിംഗ് അംഗം മഞ്ജുവിന് സീറ്റ് നല്കുകയായിരുന്നു.

ഉപതെരഞ്ഞെടുപ്പിലും കേരള കോണ്‍ഗ്രസിനു തന്നെയാകും യുഡിഎഫില്‍ സീറ്റ്. എല്‍ഡിഎഫില്‍ മഞ്ജു സുജിത്ത് തന്നെയാകും സ്ഥാനാര്‍ഥി. രാജു താടിക്കാരന്‍റെ പേരും പരിഗണിക്കുന്നുണ്ട്.

ആറു മാസത്തിനകം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടത്. കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്തില്‍ വിനു ജോബിനു സ്വീകരണം നല്‍കിയിരുന്നു. എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുമ്പായി വിനു ജില്ലാ പഞ്ചായത്ത് സ്ഥാനം രാജിവയ്ക്കും.

District News

പാമ്പാക്കുടയിലെ ഉപതെരഞ്ഞെടുപ്പ് : 81.74 ശതമാനം പോളിംഗ്, വോട്ടെണ്ണൽ ഇന്ന്

പിറവം: പാമ്പാക്കുട പഞ്ചായത്തിൽ പത്താം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 81.74 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 1,183 വോട്ടർമാരിൽ 965 പേർ വോട്ട് ചെയ്തു. വോട്ടെണ്ണൽ ഇന്ന് രാവിലെ 10ന് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും.

യുഡിഎഫ് സ്ഥാനാർഥിയായി ടി.പി. ജോസും, എൽഡിഎഫിന്‍റെ സി.ബി. രാജീവനും, എൻഡിഎയുടെ ടി.ആർ. ശ്രീകാന്തും, ഐക്യമുന്നണി സ്ഥാനാർഥിയായി കെ.എ. പാലോസുമാണ് മത്സരിച്ചത്.

കഴിഞ്ഞ മാസം ഒമ്പതിന് നടന്ന തെരഞ്ഞെടുപ്പിൽ വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന സി.എസ്. ബാബുവിന്‍റെ നിര്യാണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. നിലവിൽ 15 വാർഡുകളുള്ള പഞ്ചായത്തിൽ ഒമ്പത് വാർഡുകളിൽ വിജയിച്ച് യുഡിഎഫ് ഭരണസമിതി അധികാരത്തിലേറിയിട്ടുണ്ട്. ഇതിനാൽ വാർഡിലെ ഫലം ഭരണത്തെ ബാധിക്കില്ല.

എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യാനായില്ല

പിറവം: പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി സി.ബി. രാജീവിന് വോട്ട് ചെയ്യാനായില്ല. വോട്ട് ചെയ്യാനുള്ള സമയം അവസാനിക്കാറായപ്പോഴാണ് രാജീവൻ എത്തിയത്. എന്നാൽ രാജീവിന്‍റെ കൈവശം തിരിച്ചറിയൽ കാർഡ് ഇല്ലായിരുന്നു. ഇതേത്തുടർന്ന് പോളിംഗ് സ്റ്റേഷനിലുണ്ടായിരുന്ന യുഡിഎഫ് ഏജന്‍റ് വോട്ട് ചെയ്യാൻ സമ്മതിച്ചില്ല.

ഉടനെ വീട്ടിൽ പോയി തിരിച്ചറിയൽ കാർഡുമായി എത്തിയപ്പോഴേക്കും സമയം ആറു കഴിഞ്ഞിരുന്നു. വീണ്ടും യുഡിഎഫ് ഏജന്‍റ് എതിർപ്പ് അറിയിച്ചു. ചലഞ്ച് വോട്ട് ചെയ്യാനുള്ള ശ്രമം നടത്തിയെങ്കിലും സമയം കഴിഞ്ഞതിനാൽ ചലഞ്ച് വോട്ട് ചെയ്യാൻ അധികൃതരും സമ്മതിച്ചില്ല. തിരിച്ചറിയൽ കാർഡ് കൈവശം ഉണ്ടായിരുന്നു എന്നാണ് കരുതിയിരുന്നതെന്ന് എന്നായിരുന്നു സ്ഥാനാർഥിയുടെ വിശദീകരണം.

Latest News

Corehub Up