Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Classmate

മോദിക്കുമുന്നിൽ പരാതിയുമായി 81കാരനായ സഹപാഠി

മുംബൈ: പതിറ്റാണ്ടുകൾ പഴക്കമുള്ള ഭൂമി തർക്കത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽക്കണ്ട് മുൻ സ്കൂൾ സഹപാഠി.

മഹാരാഷ്‌ട്രയിലെ മീരാ-ഭയാന്ദറിലെ തന്‍റെ ഭൂമി ബിജെപി എംഎൽഎയുമായി ബന്ധമുള്ള ബിൽഡർമാർ വ്യാജരേഖകളുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് 81കാരനായ അസ്ഗറലി വോറയുടെ പരാതി.

ഗുജറാത്തിലെ വഡ്നഗറിലുള്ള ബിഎൻ സ്കൂളിൽ മോദിക്കൊപ്പം പഠിച്ച വോറ, കഴിഞ്ഞദിവസമാണു പ്രധാനമന്ത്രിയെ കണ്ട് പരാതി കൈമാറിയത്. ഭയാന്ദർ ഈസ്റ്റിലെ നവ്ഘർ റോഡിലുള്ള 2,810 ചതുരശ്ര മീറ്റർ ഭൂമി 1989ൽ നിയമപരമായി രജിസ്റ്റർ ചെയ്തു വാങ്ങിയതാണെന്നും ഇത് ആർക്കും വിൽക്കുകയോ കൈമാറുകയോ ചെയ്തിട്ടില്ലെന്നും വോറ പറഞ്ഞു.

എന്നാൽ 2011ൽ ‘സ്വയം ബിൽഡേഴ്സ് ’ എന്ന സ്ഥാപനവുമായി ചേർന്നു വ്യാജരേഖകൾ ചമയ്ക്കുകയും തന്‍റെ അറിവില്ലാതെ സ്ഥലം രണ്ടു ഭാഗങ്ങളായി വിഭജിക്കുകയുമായിരുന്നു. ഇതിൽ ഒരു ഭാഗം ബിജെപി എംഎൽഎ നരേന്ദ്ര മേത്തയുമായി ബന്ധമുള്ള ‘സെവൻ ഇലവൻ കൺസ്ട്രക്‌ഷൻസിന്‍റെ’ നിയന്ത്രണത്തിലാണെന്നും വോറ ആരോപിക്കുന്നു.

തന്‍റെ ഉടമസ്ഥാവകാശവാദം നിലനിൽക്കെ മീരാ-ഭയാന്ദർ മുനിസിപ്പൽ കോർപറേഷന്‍റെ ടൗൺ പ്ലാനിംഗ് വിഭാഗം നിർമാണ അനുമതി നൽകിയെന്നും റവന്യു, പൊലിസ് ഉദ്യോഗസ്ഥർ നടപടിയെടുത്തില്ലെന്നും പരാതിയിലുണ്ട്. വ്യാജരേഖ ചമച്ചതിനെതിരേ 2015ൽ എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും കേസിൽ സിഐഡി റിപ്പോർട്ട് സമർപ്പിച്ചത് 11 വർഷത്തിനുശേഷം ഈ വർഷമാണെന്ന് വോറ ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ മുനിസിപ്പൽ അധികൃതർ വിഷയത്തിൽ നടപടി തുടങ്ങി.

National

വ്യാജ തോക്ക് ചൂണ്ടി സഹപാഠിയെ തട്ടിക്കൊണ്ടുപോയി, മോചനദ്രവ്യം ആവശ്യപ്പെട്ടു, മലയാളി ഉൾപ്പടെ അറസ്റ്റിൽ

ബംഗളൂരു: വ്യാജ തോക്ക് ചൂണ്ടി സഹപാഠിയെ തട്ടിക്കൊണ്ടുപോയി സുഹൃത്തുക്കളോട് മോചനദ്രവ്യം ആവശ്യപ്പെട്ട കോളജ് വിദ്യാർഥികൾ അറസ്റ്റിൽ. ബംഗളൂരുവിലെ ജെയ്ൻ സർവകലാശാലയിലാണ് സംഭവം.

ബിഹാർ, ജാർഖണ്ഡ്, കേരളം, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള നാല് വിദ്യാർഥികളാണ് ഒഡീഷ സ്വദേശിയായ മൊഹന്തിയെ തട്ടിക്കൊണ്ടുപോയത്. മൊഹന്തിയെ കാറിൽ കയറ്റിക്കൊണ്ടുപോയ സംഘം, പ്രതികളിൽ ഒരാളുടെ മുറിയിൽ എത്തിച്ച് പൂട്ടിയിടുകയായിരുന്നു.

തുടർന്ന് മൊഹന്തിയുടെ സുഹൃത്തുക്കളെ വിളിച്ച് മോചനദ്രവ്യമായി 50,000 രൂപ ആവശ്യപ്പെട്ടു. ആദ്യം 10,000 രൂപ നൽകിയ സുഹൃത്തുക്കൾ വിവരം പോലീസിൽ അറിയിച്ചു. തുടർന്ന് മൊബൈൽ ലൊക്കേഷൻ ട്രാക്ക് ചെയ്ത് പോലീസ് സംഘത്തെ പിടികൂടുകയായിരുന്നു.

പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇവരിൽ നിന്നും വ്യാജ ലോഹ തോക്ക്, കത്തി, കാർ എന്നിവ പിടിച്ചെടുക്കുകയും ചെയ്തു. അന്വേഷണത്തിൽ, നാല് പ്രതികളും സ്ഥിരം കുറ്റവാളികളാണെന്നും ഒരു സംഘമായി പ്രവർത്തിച്ചിരുന്നതായും നിരവധി വിദ്യാർഥികളെ ഭീഷണിപ്പെടുത്തിയിരുന്നതായും കണ്ടെത്തി.

 

Kerala

സ്‌കൂൾ ബസില്‍ വിദ്യാർഥിക്ക് സഹപാഠിയുടെ മര്‍ദനം


മൂന്നാര്‍: സ്‌കൂള്‍ ബസില്‍ വിദ്യാര്‍ഥിക്ക് സഹപാഠിയുടെ ക്രൂരമര്‍ദനം. കൊരണ്ടക്കാട് സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിക്കാണ് സഹപാഠിയുടെ മർദനമേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം സ്‌കൂളില്‍നിന്നു മടങ്ങുന്പോഴായിരുന്നു ആക്രമണം. മറ്റൊരു വിദ്യാര്‍ഥി മൊബൈൽ ഫോണിൽ‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ ദൃശ്യം പ്രചരിപ്പിച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്.

സംഭവം വിവാദമായതോടെ സ്‌കൂള്‍ അധികൃതര്‍ കര്‍ശന നടപടിക്ക് ഒരുങ്ങുകയാണ്. ആക്രമണം നടത്തിയ വിദ്യാര്‍ഥിക്കെതിരേയും ദൃശ്യങ്ങള്‍ പകര്‍ത്തിയ വിദ്യാര്‍ഥിക്കെതിരേയും നടപടിയുണ്ടാകുമെന്നാണ് സൂചന.

ആക്രമണത്തിനിരയായ വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കുമെന്ന് അറിയിച്ചു. ആക്രമണസമയത്ത് സ്‌കൂള്‍ബസില്‍ അധ്യാപികമാരോ കെയര്‍ ടേക്കറോ ഇല്ലായിരുന്നെന്നാണ് വിവരം.

എന്നാല്‍ സംഭവസമയത്ത് നാല് അധ്യാപകര്‍ വാഹനത്തില്‍ ഉണ്ടായിരുന്നെന്നാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഒരു വര്‍ഷമായി കുട്ടിക്ക് നിരന്തരം മര്‍ദനമേല്‍ക്കുന്ന സാഹചര്യം ഉണ്ടായിരുന്നെന്നും ഭയം മൂലം കുട്ടി പുറത്തുപറഞ്ഞിരുന്നില്ലെന്നും രക്ഷിതാക്കള്‍ പറയുന്നു.

District News

സഹപാഠിക്ക് സ്നേഹാദരം നൽകി അധ്യാപകക്കൂട്ടം

കൊല്ലം: കാൽനൂറ്റാണ്ടിലധികം നീണ്ട കാത്തിരിപ്പിനൊടുവിൽ പഴയ സഹപാഠികൾ ഒത്തുചേർന്നപ്പോൾ അതു സ്നേഹാദരങ്ങളുടെ ഹൃദ്യമായ സംഗമമായി.

1996-ൽ കൊല്ലം ഗവൺമെന്‍റ് ടിടിഐ യിൽ നിന്നും ടിടിസി പഠിച്ചിറങ്ങിയ അധ്യാപക സുഹൃത്തുക്കളാണ് 2025-ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ തങ്ങളുടെ പ്രിയ സഹപാഠി ഡിഎച്ച് ക്യു ക്യാമ്പിലെ സബ് ഇൻസ്പെക്ടർ വൈ. സാബുവിനെ ആദരിക്കാനായി ഒത്തുചേർന്നത്.

പന്തളം എൻഎസ്എസ് കോളജ് പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി വി.രഘുനാഥ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ടൈറ്റസ് കടമ്പാട്ട് അധ്യക്ഷത വഹിച്ചു. പ്രഥമ അധ്യാപകരായ അച്ചാമ്മ, സന്ധ്യ, ഷൈനി എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. പരിപാടിയുടെ കോഡിനേറ്റർമാരായ സാലി സ്റ്റീഫൻ, ബൈജു, വിനീത, പ്രീതി എന്നിവർ സംഗമത്തിനു നേതൃത്വം നൽകി. അധ്യാപക സുഹൃത്തുക്കൾക്കായി സംഘടിപ്പിച്ച മെമ്മറി ഗെയിം, സൗഹൃദ ക്വിസ്, ടീമുകളായുള്ള വിനോദ മത്സരങ്ങൾ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി.

Latest News

Corehub Up