x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സഹപാഠിയെ പീഡിപ്പിച്ചെന്ന്; പെൺകുട്ടിയടക്കം എട്ടു പേർക്കെതിരേ കേസ്  

സ്വന്തം ലേഖകൻ
Published: July 5, 2026 03:57 AM IST | Updated: July 5, 2026 03:57 AM IST

കോന്നി: സ്കൂൾ വിദ്യാർഥിനിയായ പതിമൂന്നുകാരിയെ സഹപാഠികളായ വിദ്യാർഥികൾ ചേർന്നു പീഡിപ്പിച്ചതായി പരാതി. ഒന്പതാം ക്ലാസ് വിദ്യാർഥിനിയാണ് ക്രൂരതയ്ക്കിരയായത്. സംഭവത്തിൽ കൂടൽ പോലീസ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രായപൂർത്തിയാകാത്ത എട്ടുപേരാണ് കേസിലെ പ്രതികളെന്നാണു സൂചന. ഇതിൽ ആറുപേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളിൽ പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു.

സ്കൂളിൽ നടന്ന പതിവ് കൗൺസലിംഗിനിടെയാണ് കുട്ടി തനിക്കുണ്ടായ ദുരനുഭവം കൗൺസലറോട് തുറന്നുപറഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ പോലീസിലും ചൈൽഡ് ലൈനിലും വിവരമറിയിക്കുകയായിരുന്നു.

കുട്ടി പഠിക്കുന്ന അതേ സ്കൂളിലെ വിദ്യാർഥികൾതന്നെയാണു പ്രതിപ്പട്ടികയിലുള്ളത്. സ്കൂളിനു സമീപത്തും പിന്നീട് പ്രതികളിൽ ഒരാളായ പെൺകുട്ടിയുടെ വീട്ടിൽവച്ചും പീഡനം നടന്നതായാണു പെൺകുട്ടിയുടെ മൊഴി. പ്രതികളെല്ലാം പ്രായപൂർത്തിയാകാത്തവരായതിനാൽ നിയമപരമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് പോലീസ് തുടർനടപടി സ്വീകരിക്കുന്നത്.

Tags : Case classmate people harassing

Recent News

Corehub Up