Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Crown

കേരളത്തിന് അഭിമാനമായി കെസിയ

ഹരിപ്പാട്: മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം നേടുന്ന ആദ്യ മലയാളി എന്ന ചരിത്രനേട്ടമാണ് ഹരിപ്പാട് മുട്ടം കിണറ്റുകരയിൽ മെജോ എബ്രഹാമിന്‍റെയും സുജയുടെയും ഇളയ മകളായ കെസിയ ലിസ് മെജോ സ്വന്തമാക്കിയിരിക്കുന്നത്.

ദ ഗ്ലമാനന്ദ് ഗ്രൂപ്പ് സംഘടിപ്പിച്ച മത്സരത്തിന്‍റെ ജയ്പുരില്‍ നടന്ന ആവേശകരമായ ദേശീയ ഫിനാലെയില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 52 കരുത്തുറ്റ മത്സരാര്‍ഥികളെ പിന്നിലാക്കിയാണ് ഈ 19കാരി നിയമവിദ്യാര്‍ഥി ഇന്ത്യയുടെ സൗന്ദര്യകിരീടം സ്വന്തമാക്കിയത്.

നടിയും മോഡലുമായ അര്‍ച്ചന രവി ഇത്തവണത്തെ ബെസ്റ്റ് മിസ് യൂണിവേഴ്‌സ് സ്‌റ്റേറ്റ് ഡയറക്‌ടര്‍ കേരള പുരസ്‌കാരത്തിന് അര്‍ഹയായി. മിസ് യൂണിവേഴ്‌സ് കേരള ഓര്‍ഗനൈസേഷന്‍റെ സ്റ്റേറ്റ് ഡയറക്‌ടര്‍ എന്ന നിലയില്‍ കെസിയ ലിസ് മെജോയെ കൃത്യമായ പരിശീലനത്തിലൂടെ ദേശീയ തലത്തിലെ മികച്ച വിജയിയായി വാര്‍ത്തെടുക്കുന്നതില്‍ അര്‍ച്ചന രവിയുടെ മികച്ച നേതൃത്വവും മാര്‍ഗനിര്‍ദേശവും നിര്‍ണായക പങ്കുവഹിച്ചു.

വെല്ലുവിളികൾ തകർത്തെറിഞ്ഞ ആത്മവിശ്വാസം

അബുദാബിയിൽ വളർന്ന കെസിയ കൗമാരകാലത്ത് കടുത്ത അപകർഷതാബോധം നേരിട്ടിരുന്നു. ഇരുണ്ട ചർമത്തിന്‍റെ പേരിൽ അപമാനിക്കപ്പെടുമെന്ന ഭയത്താൽ സ്വന്തം ചിത്രങ്ങൾ ഫിൽട്ടറുകളില്ലാതെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാൻ പോലും മടിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ, നിരാശകളിൽ തളരാതെ തന്നിലെ വ്യക്തിത്വത്തെ വീണ്ടെടുത്താണ് നിയമവിദ്യാർഥികൂടിയായ കെസിയ തിരിച്ചുവരവ് നടത്തിയത്.

മോഡൽകൂടിയായ കെസിയ ഇതിനുമുമ്പും രാജ്യാന്തരവേദിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2024ൽ സൗന്ദര്യമത്സര രംഗത്തേക്ക് കടന്നുവന്ന കെസിയ ‘മിസ് ടീൻ ഡിവെ’ പട്ടവും തുടർന്ന് ‘മിസ് ടീൻ ഇന്‍റർനാഷണൽ’ മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പും സ്വന്തമാക്കി.

‘ലോകത്തിന്‍റെ നെറുകയിൽ നിൽക്കുന്ന അനുഭവം’

‘ലോകത്തിന്‍റെ നെറുകയിൽ നിൽക്കുന്ന അനുഭവമാണ് എനിക്കിപ്പോൾ. മൂന്നു വർഷത്തിലേറെയായി ഞാൻ സ്വപ്നം കണ്ട നിമിഷമാണിത്. ഈ കിരീടം എന്‍റെ സ്വന്തം കേരളത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞതിലും എന്‍റെ നാടിനെ ലോകത്തിനുമുന്നിൽ പ്രതിനിധീകരിക്കാൻ സാധിച്ചതിലും ഞാൻ വളരെയധികം സന്തോഷിക്കുന്നു. നമ്മൾ അനുഭവിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി സ്വന്തം മനസിനോടാണ്.

നാം കരുതുന്നതിലും വലിയ കാര്യങ്ങൾ സാധിച്ചെടുക്കാൻ നമുക്ക് കഴിവുണ്ടെന്ന് നമ്മൾതന്നെ വിശ്വസിക്കണം. എല്ലാ ഭയങ്ങളെയും തരണം ചെയ്താണ് ഞാൻ ഇന്ന് ഈ കിരീടവുമായി നിൽക്കുന്നത്- വിജയത്തിനുശേഷം കെസിയ പ്രതികരിച്ചു.

മിസ് യൂണിവേഴ്സ് കിരീടം ഇന്ത്യയിലെത്തിക്കുക എന്നതാണു തന്‍റെ ആദ്യത്തെയും ഏറ്റവും വലുതുമായ ഭാവി ലക്ഷ്യമെന്ന് കെസിയ പറഞ്ഞു. താൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഇന്ത്യയെയും കേരളത്തെയും പ്രതിനിധീകരിക്കാനും ഭാരതീയത എന്താണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാനും ആഗ്രഹിക്കുന്നുവെന്ന് കെസിയ കൂട്ടിച്ചേർത്തു.

Sports

ഐഎസ്എൽ 2025-26 സീസൺ കിരീടം ഈസ്റ്റ് ബംഗാളിന്

കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാളിന്‍റെ കിഴക്കൻപത്രാസ്. 2025-26 സീസൺ ഐഎസ്എൽ ഫുട്ബോൾ കിരീടം ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി. 105 വർഷത്തെ പാരന്പര്യമുള്ള ഈസ്റ്റ് ബംഗാളിന്‍റെ കന്നി ഐഎസ്എൽ ട്രോഫി. സീസണിലെ അവസാന റൗണ്ടിൽ ഇന്‍റർ കാശി എഫ്സിയെ അവരുടെ തട്ടകത്തിൽവച്ച് 1-2നു കീഴടക്കിയാണ് ഈസ്റ്റ് ബംഗാൾ ചാന്പ്യന്മാരായത്.

ജയിച്ചാൽ ചാന്പ്യന്മാരാകാം എന്ന അവസ്ഥയിൽ കളത്തിലെത്തിയ ഈസ്റ്റ് ബംഗാളിനെ 14-ാം മിനിറ്റിൽ ഇന്‍റർ കാശി ഞെട്ടിച്ചു. ഡേവിഡ് ബൊല്ലൊയുടെ ലോംഗ് പാസിൽനിന്ന് ആൽഫ്രഡ് പ്ലാനസിന്‍റെ ഷോട്ട് ഈസ്റ്റ് ബംഗാൾ വലയിൽ. ഈസ്റ്റ് ബംഗാൾ രണ്ടാംപകുതിയുടെ തുടക്കത്തിൽ ഒപ്പമെത്തി.

യൂസഫ് എസെജ്ജാരിയായിരുന്നു (49) ഈസ്റ്റ് ബംഗാളിനായി വലകുലുക്കിയത്. 72-ാം മിനിറ്റിൽ ഈസ്റ്റ് ബംഗാളിനു ജയമൊരുക്കി രണ്ടാം ഗോൾ. ക്യാപ്റ്റൻ മുഹമ്മദ് ബാസിം ഇന്‍റർ കാശിയുടെ വലകുലുക്കി.
2003-04ൽ ഐ ലീഗ് നേടിയശേഷം ഈസ്റ്റ് ബംഗാളിന്‍റേ ആദ്യ ഒന്നാം ഡിവിഷൻ കിരീടമാണ്; നീണ്ട 22 വർഷത്തിനുശേഷമുള്ള ലീഗ് പട്ടം.

മറ്റൊരു ത്രില്ലർ പോരാട്ടത്തിൽ മോഹൻ ബഹാൻ 2-1ന് ഡൽഹിയെ കീഴടക്കി. അവസാന മിനിറ്റുകളിലെ (89, 90+2) ഗോളിലായിരുന്നു ബഗാന്‍റെ ജയം. ജയത്തോടെ ബഗാനും 26 പോയിന്‍റ് നേടി. എന്നാൽ, ഗോൾ വ്യത്യാസത്തിൽ ഈസ്റ്റ് ബംഗാളിനായിരുന്നു മോഹൻ ബഗാനേക്കാൾ (19-14) മുൻതൂക്കം. മുംബൈ സിറ്റി 2-0ന് പഞ്ചാബിനെ കീഴടക്കി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

ലീഗിന്‍റെ അവസാനദിനമായ ഇന്നലെ ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, പഞ്ചാബ് സിറ്റി, മുംബൈ സിറ്റി എഫ്സി, ജംഷഡ്പുർ എഫ്സി ടീമുകൾക്ക് കിരീടസാധ്യതയുണ്ടായിരുന്നു. ഈസ്റ്റ് ബംഗാളിന്‍റെ സ്പാനിഷ്-മൊറോക്കൻ താരം യൂസഫ് എസെജ്ജാരിക്കാണ് (11 ഗോൾ) ഗോൾഡൻ ബൂട്ട്.

Sports

കിരീടം ലക്ഷ്യമിട്ട് ഗണ്ണേഴ്‌സ്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ 2025-26 സീസണ്‍ കിരീടത്തിലേക്ക് ഒരുപടികൂടി അടുത്ത് ആഴ്‌സണല്‍ എഫ്‌സി. എവേ പോരാട്ടത്തില്‍ വെസ്റ്റ്ഹാം യുണൈറ്റഡിനെ മറുപടിയില്ലാത്ത ഒരു ഗോളിനു കീഴടക്കിയതോടെയാണ് ഗണ്ണേഴ്‌സ് കിരീടത്തിലേക്ക് അടുത്തത്.

83-ാം മിനിറ്റില്‍ ലിയാന്‍ഡ്രോ ട്രോസാര്‍ഡിന്‍റെ ഗോളിലായിരുന്നു ആഴ്‌സണല്‍ എഫ്‌സിയുടെ ജയം. സ്റ്റോപ്പേജ് ടൈമില്‍ കല്ലം വില്‍സണ്‍ വെസ്റ്റ്ഹാമിനായി സമനില ഗോള്‍ സ്വന്തമാക്കിയെങ്കിലും വിഎആറിലൂടെ റഫറി അതു തള്ളി.

ബോക്‌സിനുള്ളില്‍വച്ച് വെസ്റ്റ്ഹാം ഫോര്‍വേഡ് പാബ്ലൊ ആഴ്‌സണല്‍ ഗോള്‍ കീപ്പര്‍ ഡേവിഡ് റയയുടെ കൈയില്‍ പിടിച്ചെന്നു വിഎആറില്‍ തെളിഞ്ഞതോടെയായിരുന്നു അത്.

38 റൗണ്ടുള്ള ലീഗില്‍ 36 മത്സരങ്ങളില്‍നിന്ന് 79 പോയിന്‍റുമായി ആഴ്‌സണല്‍ എഫ്‌സിയാണ് ഒന്നാം സ്ഥാനത്ത്. 35 മത്സരങ്ങളില്‍നിന്ന് 74 പോയിന്‍റുള്ള മാഞ്ചസ്റ്റര്‍ സിറ്റി എഫ്‌സി രണ്ടാം സ്ഥാനത്തുണ്ട്. ഇരുടീമും തമ്മിലുള്ള കിരീടപോരാട്ടം ഫോട്ടോ ഫിനിഷിംഗിലേക്കു നീണ്ടുകഴിഞ്ഞെന്നു ചുരുക്കം.

ആഴ്‌സണലിനൊപ്പം 500 മത്സരങ്ങള്‍ എന്ന നേട്ടത്തില്‍ കോച്ച് മൈക്കല്‍ ആര്‍റ്റെറ്റ. 350 മത്സരങ്ങള്‍ മാനേജരായും 150 എണ്ണം കളിക്കാരനായുമാണ്.

Sports

ഇന്‍റര്‍ മിലാന്‍ കിരീടത്തിലേക്ക്

മിലാന്‍: ഇറ്റാലിയന്‍ സീരി എ ഫുട്‌ബോള്‍ കിരീടത്തിലേക്ക് അടുത്ത് ഇന്‍റര്‍ മിലാന്‍. സ്വന്തം തട്ടകമായ സാന്‍ സിറൊയില്‍ അരങ്ങേറിയ മത്സരത്തില്‍ ഇന്‍റര്‍ മിലാന്‍ 3-0ന് കാല്‍യെറിയെ തകര്‍ത്തു.

മാര്‍ക്കസ് തുറാം (52), നിക്കോളോ ബരെല്ല (56), പിയോറ്റര്‍ സീലിന്‍സ്‌കി (90+2) എന്നിവരാണ് ഇന്‍റര്‍ മിലാന്‍റെ സ്‌കോറര്‍മാര്‍. 33 മത്സരങ്ങളില്‍നിന്ന് 78 പോയിന്‍റാണ് ഇന്‍റര്‍ മിലാന്. നാപ്പോളിയാണ് (66) രണ്ടാം സ്ഥാനത്ത്.

Latest News

Corehub Up