Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Expansion

കർണാടക മന്ത്രിസഭാ വികസനത്തിലെ അതൃപ്തി; എംഎൽഎമാർ ഇടഞ്ഞുതന്നെ

ബംഗളൂരു: കർണാടകത്തിൽ ഇടഞ്ഞുനിൽക്കുന്ന കോൺഗ്രസ് എംഎൽഎമാരുമായി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാലയും കൂടിക്കാഴ്ച നടത്തി.

മന്ത്രിസഭാ വികസനത്തിൽ തഴഞ്ഞതോടെ കലാപക്കൊടി ഉയർത്തിയ എംഎൽഎമാരെയാണ് നേതാക്കൾ കണ്ടത്. പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ബി.കെ. ഹരിപ്രസാദും പ്രശ്നപരിഹാരത്തിനുള്ള ചർച്ചകളിലാണ്.

നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും പ്രശ്നപരിഹാരത്തിനുള്ള സാധ്യത തെളിയുന്നില്ല. യശ്വന്തരായഗൗഡ വി.പാട്ടിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനം ഉപേക്ഷിച്ചുവെന്നുമാത്രം.

അതേസമയം അതൃപ്തരായ എംഎൽഎമാർ അടുത്തദിവസം ഒന്നിച്ചുചേർന്ന് ഭാവിപരിപാടികൾ ആസൂത്രണം ചെയ്യുമെന്നാണു സൂചന.

19 പേരെ ഉൾപ്പെടുത്തി തിങ്കളാഴ്ചയാണു ഡി.കെ. ശിവകുമാർ മന്ത്രിസഭ വികസിപ്പിച്ചത്.

സുബ്ബ റെഡ്ഢി എംഎൽഎയുടെ അനുയായികൾ അഴിഞ്ഞാടി

 ചിക്കബല്ലാപുര: ബഗേപ്പള്ളി കോൺഗ്രസ് എംഎൽഎ എസ്.എൻ. സുബ്ബ റെഡ്ഢിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് അനുയായികൾ ചിക്കബല്ലാപുരയിൽ അഴിഞ്ഞാടി.

കടകളും മറ്റും നിർബന്ധിച്ച് അടപ്പിച്ചു. ഗതാഗതം തടസപ്പെടുത്തുന്നതിന്‍റെ ഭാഗമായി നടുറോഡിൽ ടയറുകളും മറ്റും കത്തിക്കുകയും തടസങ്ങൾ ഉണ്ടാക്കുകയും ചെയ്തു.

വാഹനങ്ങളും ട്രാക്ടറുകളും മറ്റും പ്രധാന റോഡുകൾക്ക് കുറുകെ ഇട്ടു. പ്രതിഷേധം ബഗേപ്പള്ളി മണ്ഡലത്തിൽ ഒതുങ്ങാതെ തെരുവുകളിലുടനീളം വ്യാപിച്ചു. ബന്ദിൽ ജില്ലയിയിലെ ജനജീവിതം സ്തംഭിച്ചു.

Business

കെപിപിഎല്ലിന് 741 കോടിയുടെ പദ്ധതി; ഉദ്ഘാടനം നാളെ

കോട്ടയം: തുടര്‍ വികസന പദ്ധതിക്കു തുടക്കമിടാനൊരുങ്ങി വെള്ളൂരിലെ കേരള പേപ്പര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡ് (കെപിപിഎല്‍). ഉത്്പാദനശേഷി വര്‍ധിപ്പിക്കലിന്‍റെയും ഉത്്‍പന്നങ്ങളുടെ വൈവിധ്യവത്കരണത്തിന്‍റെയും ഉദ്ഘാടനം നാളെ മന്ത്രി പി. രാജീവ് നിര്‍വഹിക്കും.

741 കോടി മുതല്‍മുടക്കുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്‍റെ ഓഹരി പങ്കാളിത്തമായി 175 കോടി രൂപയും വ്യവസായ വികസന കോര്‍പറഷന്‍റെ (കെഎസ്‌ഐഡിസി) ഓഹരി പങ്കാളിത്തമായി 25 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. 541 കോടി രൂപ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വഴി ലഭ്യമാക്കും.

കടലാസ് ഉത്പന്നങ്ങളുടെ നിര്‍മാണത്തിലേക്ക് കടന്നുകൊണ്ടാണ് ഉത്പാദനനിര വിപുലീകരിക്കുന്നത്. സ്‌പെഷാലിറ്റി പേപ്പറുകളും ഉയര്‍ന്ന നിലവാരത്തിലുള്ള പാക്കേജിംഗ് പേപ്പറുകളുമാണു പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്നത്. പേപ്പര്‍ ഉത്പന്നങ്ങളുടെ ഉയര്‍ന്നുവരുന്ന ആവശ്യകത മുന്നില്‍ കണ്ടാണ് കെപിപിഎല്‍ പുതിയ ഘട്ടത്തിലേക്ക് ചുവടുവയ്ക്കുന്നത്. സ്പെഷാല്‍റ്റി ഗ്രേഡുകളുടെയും ഗുണമേന്മയുള്ള പാക്കേജിംഗ് ഗ്രേഡുകളുടെയും എഴുതുന്നതിനും പ്രിന്‍റ് ചെയ്യുന്നതിനുമുള്ള പേപ്പറുകളുടെയും ദൈനംദിന ആവശ്യകത സംസ്ഥാനത്ത് കൂടുതലാണ്. പേപ്പര്‍ ക്ലസ്റ്റര്‍ രൂപീകരിച്ച് സാധ്യതകളെ പൂര്‍ണമായി ഉപയോഗിക്കാനാണ് വിപുലീകരണ പദ്ധതി ലക്ഷ്യമിടുന്നത്. ഇതുവഴി കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന ഗുണമേന്മയോടെ കടലാസ് ഉത്പന്നങ്ങള്‍ ലഭ്യമാക്കാന്‍ കെപിപിഎല്ലിന്‍റെ പുതിയ സംരംഭത്തിലൂടെ കഴിയും.

വിപണി ആവശ്യങ്ങളും പ്ലാസ്റ്റിക്ക് നിരോധനം ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക നിയന്ത്രണങ്ങളും ഉപഭോക്താക്കളുടെ അഭിരുചി മാറ്റവും ചേര്‍ന്ന് ഉയര്‍ന്ന നിലവാരത്തിലുള്ള പേപ്പര്‍ ഉത്പന്നങ്ങള്‍ക്ക് വലിയ വളര്‍ച്ചാ സാധ്യതയാണു കണക്കാക്കുന്നത്. പദ്ധതി പൂര്‍ത്തീകരിച്ച് പ്ലാന്‍റുകള്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാക്കുന്നതോടെ 1500 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി കെപിപിഎല്‍ മാറും. 24 മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് സി.കെ. ആശ എംഎല്‍എ പറഞ്ഞു. 2019ല്‍ കേന്ദ്ര സര്‍ക്കാര്‍ അടച്ചുപൂട്ടിയ വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ് ലിമിറ്റഡിനെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് കെപിപിഎല്ലായി പ്രവര്‍ത്തനമാരംഭിക്കുകയായിരുന്നു.

നാളെ ഉച്ചകഴിഞ്ഞു മൂന്നിന് നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിക്കും. എംപിമാരായ ജോസ് കെ. മാണി, ഫ്രാന്‍സിസ് ജോര്‍ജ്, എംഎല്‍എമാരായ സി.കെ. ആശ, മോന്‍സ് ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെപിപിഎല്‍ ചെയര്‍മാനും വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ എ.പി.എം. മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുക്കും.

Kerala

മുന്നണി വിപുലീകരണത്തോട് എതിർപ്പില്ലെന്നു മോൻസ് ജോസഫ്

 കോട്ടയം:  മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടന്ന യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച നടന്നിരുന്നുവെന്നും കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് വരുന്നതിനെപ്പറ്റി ആരും പറഞ്ഞിരുന്നില്ലെന്നും കേരള കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എംഎല്‍എ.    മുന്നണി വിപുലീകരണം ചര്‍ച്ച ചെയ്യുന്നതിനോടു കേരള കോണ്‍ഗ്രസിന് എതിര്‍പ്പില്ല.

കോണ്‍ഗ്രസ് നേതാക്കള്‍ പിന്‍വാതില്‍ ചര്‍ച്ചകള്‍ നടത്തുന്നില്ല. നല്ല നിര്‍ദേശങ്ങള്‍ ഉയര്‍ന്നാല്‍ ചര്‍ച്ച ചെയ്യാം. ആരെങ്കിലും മുന്നണിയിലേക്കു വരാന്‍ സൂചന നല്‍കിയാല്‍ ചര്‍ച്ച നടത്താന്‍ യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.

മുന്നണിയിലേക്ക് പുതിയ പാര്‍ട്ടികള്‍ വരികയാണെങ്കില്‍ ഞങ്ങളുമായി ചര്‍ച്ച നടത്തും. നിലവിലെ സാഹചര്യത്തില്‍ അത്തരത്തിലൊരു ചര്‍ച്ച നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

 

Latest News

Corehub Up