Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Films

അത്തരം സിനിമകളിൽ അഭിനയിക്കുന്നതിലും നല്ലത് അഭിനയം നിർത്തുന്നതാണെന്ന് തപ്സി; കിയാരയ്ക്കെതിരെയാണ് വിമർശനമെന്ന് ആരാധകർ

ഇപ്പോഴിറങ്ങുന്ന ചില സിനിമകള്‍ കാണുമ്പോൾ അത്തരം സിനിമകളിൽ അഭിനയിക്കുന്നതിലും നല്ലത് അഭിനയത്തിൽ നിന്നും വിരമിക്കുന്നതാണ് എന്നു തോന്നുന്നുവെന്ന് നടി തപ്സി പന്നു.

ഏതാണ് സിനിമയെന്നോ നടീ–നടന്മാർ ആരെന്നോ വ്യക്തമാക്കിയിട്ടില്ലെങ്കിലും തപ്സി ‘ടോക്സിക്കി’നെയും കിയാര അദ്വാനിയെയുമാണ് ഈ പറഞ്ഞതിലൂടെ ലക്ഷ്യമിട്ടതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

‘ഗാന്ധാരി’യുമായി ബന്ധപ്പെട്ട് സുചിൻ മെഹ്റോത്രയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തപ്സിയുടെ പരാമർശം. 

‘പത്ത് വർഷം മുൻപ് സിനിമയിൽ കരിയർ തുടങ്ങിയതിൽ ഇപ്പോൾ എനിക്ക് അഭിമാനം തോന്നുന്നുണ്ട്. ഹിന്ദി സിനിമ ആ സമയങ്ങളിൽ വൈവിധ്യമുള്ള കഥാപാത്രങ്ങളും സിനിമകളുമായിരുന്നു ചെയ്തിരുന്നത്. അന്ന് അത്തരം സിനിമകളുടെ ഭാഗമായത് എനിക്ക് വലിയ പ്രിവിലേ‍ജ് ആണ്.

സമീപകാലത്തിറങ്ങിയ ചിത്രങ്ങൾ കാണുമ്പോൾ ഇപ്പോഴാണ് ഞാൻ എന്‍റെ സിനിമ കരിയർ ആരംഭിച്ചതെങ്കിൽ എന്‍റെ ഭാവി ഇരുളടഞ്ഞതായേനെ. ഇത്തരം ചിത്രങ്ങളുടെ ഭാഗമാകുന്നതിലും നല്ലത് അഭിനയം നിർത്തുന്നതാണ്. 

അത്തരം സിനിമകൾക്ക് പ്രേക്ഷകർ ഉണ്ട് എന്നത് വസ്തുതയാണ്. എന്നാൽ എനിക്ക് അത്തരം നിലവാരമില്ലാത്ത സിനിമകളുടെ ഭാഗമാകാൻ എനിക്ക് താൽപര്യമില്ല. എനിക്ക് എന്‍റെ ജോലിയിഷ്ടമാണ്, അതിനോട് അന്ധമായ ഇഷ്ടമില്ല.

അതിനർഥം മോശപ്പെട്ട സിനിമകളുടെ ഭാഗമാകാൻ എനിക്ക് താൽപര്യമില്ല എന്നതുതന്നെയാണ്. കാലാതിവർത്തിയായി നിലനിൽക്കുന്ന സിനിമകളുടെ ഭാഗമാകണം.

കുറേക്കാലം കഴിഞ്ഞ്  ഞാൻ ചെയ്ത സിനിമകളെ തിരിഞ്ഞുനോക്കുമ്പോൾ എനിക്കോ എന്നെ സ്നേഹിക്കുന്നവർക്കോ നാണക്കേട് തോന്നരുത്. അത്തരം സിനിമകൾ ചെയ്യണമെന്നാണ് എനിക്ക് ആഗ്രഹം’

അഭിമുഖത്തിലെ തപ്സിയുടെ വാക്കുകൾ വൈറലായതിനു പിന്നാലെ തപ്സി ‘ടോക്സിക്ക്’ സിനിമയിലെ കിയാരയെ ആണ് ഉദ്ദേശിച്ചത് എന്ന കണ്ടെത്തലിലാണ് സോഷ്യൽ മീഡിയ. ഇതിൽ കിയാരക്കെതിരെയുള്ള പരാമർശങ്ങൾ എന്നതരത്തിൽ വലിയ വിമർശനവും തപ്സി നേരിടുന്നുണ്ട്.

‘തപ്സി കരിയറിന്‍റെ തുടക്കത്തിൽ ഇത്തരം ചിത്രങ്ങൾ തന്നെയാണ് ചെയ്തത്. ഇപ്പോൾ അവസരങ്ങൾ ഇല്ല, ദയവു ചെയ്തു കരച്ചിൽ നിർത്തൂ’, ‘കിയാര കുറച്ചു സിനിമകളേ ചെയ്തുള്ളൂ, പക്ഷേ അവയെല്ലാം തിയറ്ററുകളിൽ റിലീസായവയാണ്, നിങ്ങളുടെ സിനിമകള്‍  ഒടിടിയിൽ അല്ലേ ഇറങ്ങുന്നത്’ എന്നിങ്ങനെയാണ് വിമർശനങ്ങൾ ഉയരുന്നത്. 

Kerala

രാജ്യാന്തര ചലച്ചിത്രമേള; പ്രദർശനാനുമതി നിഷേധിച്ച സിനിമകളും പ്രദർശിപ്പിക്കും

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുമെന്നറിയിച്ചിരുന്ന സിനിമകൾക്കു കേന്ദ്രം പ്രദർശനാനുമതി നിഷേധിച്ചതിനു പിന്നാലെ ശക്തമായ പ്രതികരണവുമായി സംസ്ഥാനം.

കേന്ദ്ര നടപടി ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും പ്രദർശനാനുമതി നിഷേധിച്ച എല്ലാ ചിത്രങ്ങളും പ്രദർശിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ അറിയിച്ചതോടെ രാജ്യാന്തര ചലച്ചിത്രമേളയുടെ പേരിൽ കേന്ദ്രവും സംസ്ഥാനവും തമ്മിൽ പോര് രൂക്ഷമായി. മേളയിൽ പ്രദർശിപ്പിക്കുമെന്നറിയിച്ചിരുന്ന 19 സിനിമകൾക്കായിരുന്നു പ്രദർശനാനുമതി ലഭിക്കാതിരുന്നത്.

ഇതിൽ നാലെണ്ണത്തിന് ഇന്നലെ പ്രദർശനാനുമതി ലഭിച്ചിരുന്നു. ബാക്കി ചലച്ചിത്രങ്ങളുടെ പ്രദർശനാനുമതി സംബന്ധിച്ച് തീരുമാനങ്ങൾ ഒന്നുമുണ്ടായില്ല. ഇതിനു പിന്നാലെയാണു മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ സംസ്ഥാന നിലപാട് വ്യക്തമാക്കി രംഗത്തു വന്നത്.

രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കേണ്ടിയിരുന്ന സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടി അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. രാജ്യത്ത് ഭിന്നസ്വരങ്ങളെയും വൈവിധ്യമാർന്ന സർഗാവിഷ്കാരങ്ങളെയും അടിച്ചമർത്തുന്ന സംഘപരിവാർ ഭരണകൂടത്തിന്‍റെ ഏകാധിപത്യ വാഴ്ചയുടെ നേർക്കാഴ്ചയാണ് ചലച്ചിത്ര മേളയിലുണ്ടായിരിക്കുന്ന സെൻസർഷിപ്പ്.

ഇത്തരത്തിലുള്ള കത്രികവയ്ക്കലുകൾക്ക് പ്രബുദ്ധ കേരളം വഴങ്ങില്ല. പ്രദർശനാനുമതി നിഷേധിക്കപ്പെട്ട എല്ലാ സിനിമകളും മേളയിൽ പ്രദർശിപ്പിക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ എഴുതി. കേന്ദ്രസർക്കാരിന്‍റെ നിലപാടിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ശക്തമായ പ്രതികരണവുമായി രംഗത്തു വന്നു.

സിനിമകൾ സംഘപരിവാർ അജൻഡയ്ക്ക് ചേരുന്നതല്ലെങ്കിൽ 100 വർഷങ്ങളുടെ നിറവിൽ എത്തിയ "ബാറ്റിൽഷിപ്പ് പൊട്ടംകിൻ’ പോലും പുറത്തുനിൽക്കുമെന്നു പ്രതിപക്ഷനേതാവ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

മേളയിൽ പ്രദർശനാനുമതി നിഷേധിച്ച ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുമെന്നു സാംസ്കാരിക മന്ത്രി സജി ചെറിയാനും വ്യക്തമാക്കി. കേന്ദ്രസർക്കാരിന്‍റെ നിലപാടിനെതിരേ യുവജന സംഘടനകളും അതിശക്തമായ പ്രതികരണവുമായി രംഗത്തു വന്നിട്ടുണ്ട്.

Latest News

Corehub Up