Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malayalis

Sunday Feature

ഫോർത്ത് അംപയർ നമ്മുടെ മലയാളി

കളി മുഴുവനായി കണ്ടില്ലെങ്കിലും കണ്ടതുപോലെ...ഒരു കാലത്ത് ഡിഡി നാഷണലിലെ "ഫോർത്ത് അംപയർ' കണ്ടുകഴിയുമ്പോൾ മുഴുവൻ ക്രിക്കറ്റ് പ്രേമികളുടെയും തോന്നൽ ഇതായിരുന്നു. ഒാർക്കുന്നില്ലേ, ഒരു കാലത്ത് ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ക്രിക്കറ്റ് അവലോകന പരിപാടി.

ശ്രീകാന്ത്, പ്രവീൺ ആംറെ, കിർമാണി തുടങ്ങിയ ക്രിക്കറ്റിലെ സൂപ്പർ താരങ്ങളും വിദഗ്ധരും അണിനിരന്നിരുന്ന സൂപ്പർ ഹിറ്റ് ഡിഡി ക്രിക്കറ്റ് ഷോ. ക്രിക്കറ്റിലെ അതികായന്മാർ അണിനിരന്നിരുന്ന ഈ ക്രിക്കറ്റ് ഷോയിലേക്ക് ആദ്യമായി ഒരു മലയാളി ചുവടുവച്ചു, 2017ൽ. ഇന്ത്യ- ഇംഗ്ലണ്ട് ക്രിക്കറ്റ് സീരിസ് നടക്കുന്ന സമയം. ഫോർത്ത് അന്പയറിൽ പുതിയൊരു ശബ്ദം മുഴങ്ങി, നല്ല ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കുന്ന യുവാവ് പെട്ടെന്നുതന്നെ ശ്രദ്ധ നേടി. അതു ശ്രീദത്ത് എസ്. പിള്ള എന്ന കോട്ടയംകാരൻ ആയിരുന്നു.

മലയാളികൾ ഇനിയും അധികം കടന്നു ചെന്നിട്ടില്ലാത്ത "സ്പോർട്സ് ബ്രോഡ്കാസ്റ്റർ' എന്ന മേഖലയിൽ തിളങ്ങുന്ന ശ്രീദത്ത് യുവതലമുറയ്ക്കു വലിയൊരു പ്രചോദനം കൂടിയാണ്. സെലിബ്രിറ്റികളായ നിരവധി ഇന്‍റർനാഷണൽ സ്പോർട്സ് താരങ്ങളുമായി ഒന്നിച്ചു പ്രവർത്തിച്ചിട്ടുള്ള ശ്രീദത്തിന്‍റെ സുഹൃദ്‌വലയവും ആരെയും അസൂയപ്പെടുത്തും. കോട്ടയത്തെ ഒരു സാധാരണ എയ്ഡഡ് സ്കൂളിൽ പഠിച്ചിറങ്ങിയ ശ്രീദത്ത് ആശയവിനിമയത്തിൽ തനിക്കുണ്ടായിരുന്ന കഴിവിനെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടാണ് പുതിയ ഉയരങ്ങൾ താണ്ടിയത്.

ഇന്ത്യയിലും പുറത്തും നടന്ന നിരവധിയായ സ്പോർട്സ് ഇവന്‍റുകളിൽ അവതാരകനായും കമന്‍റേറ്ററായും ഇന്നു തിരക്കിട്ട ജീവിതത്തിലാണ് മികച്ച ഒരു കലാകാരൻകൂടിയായ ശ്രീദത്ത് എസ്. പിള്ള. ഇന്‍റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്‍റെ കമന്‍റേറ്ററും സ്പോർട്സ് ബ്രോഡ്കാസ്റ്ററുമായ ശ്രീദത്തിന്‍റെ വേറിട്ട സ്പോർട്സ്, കലാ ജീവിത വിശേഷങ്ങൾ ചോദിച്ചറിയാം.

എങ്ങനെയാണ് സ്പോർട്സ് ബ്രോഡ്കാസ്റ്റർ എന്ന നിലയിലുള്ള തുടക്കം?

സ്പോർട്സ് എനിക്കു ചെറുപ്പം മുതൽ ഇഷ്ടമുള്ള വിഷയമായിരുന്നു. സ്പോർസുമായി ബന്ധപ്പെട്ടു കിട്ടുന്നതെല്ലാം വായിക്കുകയും കാണുകയും മനസിലാക്കുകയും ചെയ്യുമായിരുന്നു. ജീവൻ ടിവിയിൽ ഇടയ്ക്ക് ഇംഗ്ലീഷ് ന്യൂസ് ബുള്ളറ്റിൻ ആരംഭിച്ചു. ഇംഗ്ലീഷ് നന്നായി വഴങ്ങുമെന്നതിനാൽ ഈ ന്യൂസ് ബുള്ളറ്റിൻ വായിക്കാൻ അവസരം കിട്ടി.

തുടർന്ന് 2013ൽ ദൂരദർശനിൽ ഒരു ക്വിസ് ഷോ Q20 ചെയ്യാൻ അവസരം കിട്ടി. ഇതു ശ്രദ്ധിക്കപ്പെട്ടിരുന്നു. എനിക്ക് സ്പോർട്സിൽ ഉള്ള താത്പര്യം അറിയാമായിരുന്ന ദൂരദർശൻ അധികൃതർ 2015ൽ തിരുവനന്തപുരത്തു നടന്ന ദേശീയ ഗെയിംസിന്‍റെ ഇംഗ്ലീഷ് ആംഗറിംഗ് ചെയ്യാനും അവലോകനം നടത്താനും ക്ഷണിച്ചു. ഒരു തുടക്കം അതായിരുന്നു എന്നു പറയാം.

ദേശീയ ഗെയിംസിനു ശേഷം ചെയ്ത പ്രധാനപ്പെട്ട സ്പോർട്സ് മേള ഒാർക്കുന്നുണ്ടോ?

തീർച്ചയായും. 2016 സൗത്ത് ഏഷ്യൻ ഗെയിംസ് (സാഫ്), അതേവർഷം തന്നെ ഒാഗസ്റ്റിൽ റിയോ ഒളിംപിക്സ് എന്നിവയുടെയും ആങ്കറായി ദൂരദർശനുവേണ്ടി പ്രവർത്തിച്ചു. ഇതിനിടയിൽ സ്പോർട്സ് ബ്രോഡ്കാസ്റ്റിം ഗ് എനിക്കു യോജിച്ച വഴികളിലൊന്നാണെന്നു ഞാൻ തിരിച്ചറിഞ്ഞിരുന്നു. അവിടെനിന്നു തുടങ്ങിയ യാത്രയാണ്. കഴിഞ്ഞ പത്തു വർഷംകൊണ്ട് നിരവധി സ്പോർസ് ഇവന്‍റുകൾ- ആങ്കറിംഗ്, കമന്‍ററി, അഭിമുഖങ്ങൾ, സ്പോർട്സ് അവലോകനം... ഇങ്ങനെ പോകുന്നു.

ക്രിക്കറ്റ് കമന്‍റേറ്റർ എന്ന നിലയിലും അവതാരകൻ എന്ന നിലയിലും മലയാളിമുദ്ര പലേടത്തും പതിപ്പിക്കാനായല്ലോ?

അതൊരു ഭാഗ്യമായി കരുതുന്നു. ദൂർദർശന്‍റെ ഫോർത്ത് അന്പയർ പരിപാടിയിൽ ആങ്കർ ചെയ്ത മലയാളി എന്ന മേൽവിലാസം കിട്ടി. അതുപോലെ ഐസിസിക്കു വേണ്ടി ഇംഗ്ലീഷ് കമന്‍ററി ചെയ്ത ആദ്യ മലയാളി എന്ന ഭാഗ്യവും കിട്ടി. ഒാൾ ഇന്ത്യ റേഡിയോ ഇംഗ്ലീഷ് ക്രിക്കറ്റ് കമന്‍ററി പാനലിൽ ഇടം നേടി. 2017ൽ ഡിഡി സ്പോർട്സ് ഒരു വന്പൻ സ്പോർട്സ് കോൺക്ലേവ് സംഘടിപ്പിച്ചിരുന്നു.

ലൈവ് പരിപാടിയായിരുന്നു ഇത്. അന്നത്തെ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, സ്പോർട്സ് താരങ്ങളായ അശ്വനി നാച്ചപ്പ, കർണം മല്ലേശ്വരി, രാജ്യവർധനൻസിംഗ് റാത്തോഡ് തുടങ്ങിയ നിരവധി പ്രമുഖർ പങ്കെടുത്ത പരിപാടിയുടെ ലീഡ് ആംഗറാകാൻ അവസരം കിട്ടി. 2017ൽ ഏഷ്യൻ അത്‌ലറ്റിക് മീറ്റ് ആങ്കറായി.

ഐസിസി പാനലിൽ ഇടംകിട്ടിയത് വലിയ അംഗീകാരമല്ലേ?

ഐസിസി പാനലിൽ ഇടം കിട്ടിയതു വഴി ഇന്ത്യയിലും വിദേശത്തും നിരവധി ക്രിക്കറ്റ് മത്സരങ്ങൾക്ക് കമന്‍റേറ്ററാകാൻ കഴിഞ്ഞു. മെൻസ് ടിട്വന്‍റി ലോകകപ്പ് ക്വാളിഫയർ മത്സരങ്ങൾ, ക്രിക്കറ്റ് ലീഗുകൾ എന്നിവയ്ക്കായി ഇന്ത്യയിലും പുറത്തും സഞ്ചരിച്ചിട്ടുണ്ട്. 2025ൽ സൂപ്പർ ലീഗ് കേരള സോണി ടിവിക്കു വേണ്ടി ആംഗറിംഗ് ചെയ്തു. ജിയോ ഹോട്ട്സ്റ്റാർ, സോണി ടിവി, ഡിഡി സ്പോർട്സ്, ഐസിസി ടിവി, യൂറോ സ്പോർട്സ്, ഫാൻകോഡ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെല്ലാം സ്പോർട്സ് വിശേഷങ്ങളുമായി എത്താറുണ്ട്.

ഇതിനിടയിൽ സർക്കാരിന്‍റെ ഒരു അവാർഡ് തേടിയെത്തി?

അതെ, കേരള സർക്കാരിന്‍റെ 2025ലെ ബെസ്റ്റ് ആങ്കർ അവാർഡ് ലഭിച്ചു. ഡിഡി മലയാളത്തിൽ ഒരു ഷോ ആങ്കർ ചെയ്തതിനാണ് ഈ പുരസ്കാരം കിട്ടിയത്.

ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വലിയ ഗുണംചെയ്തു ?

അതെ. കമ്യൂണിക്കേഷൻ ഇക്കാലത്ത് ആർജിച്ചെടുക്കേണ്ട പ്രധാനപ്പെട്ട ഒരു കഴിവാണ്. പത്താം ക്ലാസ് വരെ ഞാൻ കോട്ടയം എംടി സെമിനാരി സ്കൂളിലാണ് പഠിച്ചത്. തുടർന്നു പ്രീഡിഗ്രി ചങ്ങനാശേരി എൻഎസ്എസ് കോളജിൽ. ബിരുദം ട്രിച്ചി സെന്‍റ് ജോസഫ് കോളജ്. എംബിഎ പഠനം പൂന സിംബിയോസിസിലുമായിരുന്നു. ഈ പഠന കാലയളവ് എന്‍റെ ഇംഗ്ലീഷ് ആശയവിനിമയം മെച്ചപ്പെടുത്താൻ ഏറെ സഹായിച്ചു. ഇന്നത്തെ യുവതലമുറയോടും എനിക്കു പറയാനുള്ളതു കമ്യൂണിക്കേഷൻ മെച്ചപ്പെടുത്താൻ കിട്ടുന്ന അവസരങ്ങളൊന്നും നഷ്ടമാക്കരുത്. അതു നിങ്ങളുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കും.

സെലിബ്രിറ്റികളുമായി അടുത്ത് ഇടപഴകൽ?

സ്പോർട്സ് ബ്രോഡ്കാസ്റ്റർ എന്ന നിലയിൽ നിരവധി സെലിബ്രിറ്റികളുമായി ഇടപഴകാനും സൗഹൃദം പുലർത്താനും കഴിയുന്നത് ഒരു ഭാഗ്യമാണ്. ശ്രീകാന്ത്, കിർമാണി, മദൻലാൽ, ഡാവ് വാട്ട്മോർ, സിംബാബ്‌വേയുടെ മുൻ ക്യാപ്റ്റൻ തത്തേന്ദ തയ്ബു, റോസ് ടെയ്‌ലർ, ക്രിസ് ഗെയ്ൽ, ഹെൽഷൽ ഗിബ്സ് തുടങ്ങിയവരൊക്കെ അടുത്ത സുഹൃത്തുക്കളായി. ശ്രീലങ്കയുടെ മുൻ പരിശീലകനായിരുന്ന ഡാവ് വാട്ട്മോറുമായി ചേർന്ന് "ദ ഗയിം ചേഞ്ചർ' എന്നൊരു കോർപറേറ്റ് ലീഡർഷിപ് പരിശീലന പരിപാടി നടത്തുന്നുണ്ട്.

ശ്രീദത്ത് സ്പോർട്സ് ബ്രോഡ്കാസ്റ്റർ എന്നതിനൊപ്പം അറിയപ്പെടുന്ന കലാകാരനുമാണ്?

സ്പോർട്സ് പോലെ തന്നെ പ്രിയപ്പെട്ടതായിരുന്നു കലയും. മൃദംഗമായിരുന്നു എന്‍റെ ജീവൻ. ചെറുപ്പത്തിൽതന്നെ പഠനം തുടങ്ങിയിരുന്നു. മൃദംഗത്തിൽ സ്കൂൾ സംസ്ഥാന യുവജനോത്സവത്തിൽ സമ്മാനം നേടി. ഇന്‍റർ യൂണിവേഴ്സിറ്റി നാഷണൽ ലെവലിൽ ഗോൾഡ് മെഡലും നേടി. ബി. ഹരികുമാർ ആണ് പ്രധാന ഗുരു.

പ്രമുഖരുടെ കച്ചേരിയിൽ ഒരു പ്രധാന സാന്നിധ്യം?

ഇതിനകം മൂവായിരത്തിലേറെ കച്ചേരികൾക്കു മൃദംഗം വായിച്ചിട്ടുണ്ട്. ഒാൾ ഇന്ത്യ റേഡിയോയുടെ പാനലിൽ എ ഗ്രേഡ് മൃദംഗം ആർട്ടിസ്റ്റാണ്. ടി.വി. ശങ്കരനാരായണൻ, കുന്നക്കുടി എം. ബാലമുരളീകൃഷ്ണ, ട്രിച്ചി ഗണേശൻ, ഭരത് സുന്ദർ, രാമകൃഷ്ണമൂർത്തി, ബോംബെ സിസ്റ്റേഴ്സ്, ശങ്കരൻ നന്പൂതിരി അങ്ങനെ നിരവധി പ്രമുഖരുടെ ഒപ്പം കച്ചേരികളിൽ മൃദംഗം വായിച്ചു.

ലീഡർഷിപ് ട്രെയിനിംഗ് രംഗത്തും ?

പ്രധാനമായും കോർപറേറ്റ് ലീഡർഷിപ് ട്രെയിംഗ് രംഗത്താണ് പ്രവർത്തിക്കുന്നത്. എഎൻഎസ്, റിലയൻസ്, ഭരത് പെട്രോളിയം, കൊഗ്‌നിസന്‍റ്, ഹ്യുണ്ടായ്, കാറ്റർപില്ലർ, നെറ്റ് ആപ് തുടങ്ങിയ പ്രമുഖ കമ്പനികളുമായി ലീഡർഷിപ് ട്രെയിനിംഗ് രംഗത്തു സഹകരിക്കുന്നുണ്ട്.

വീട്ടുവിശേഷങ്ങൾ ?

കോട്ടയം പൂവന്തുരുത്ത് പെരുമ്പ്രായിൽ എക്സർവീസ്മാനും ബിസിനസുകാരനുമായ വിഎൻഎസ് പിള്ളയുടെയും ശാന്ത എസ്. പിള്ളയുടെയും മകനാണ്. സുജിത് എസ്. പിള്ള സഹോദരനാണ്. കോട്ടയത്താണ് വീടെങ്കിലും പ്രഫഷനുമായി ബന്ധപ്പെട്ട തിരക്കുകളാൽ ചെന്നൈയിലാണ് താമസം. ഇടയ്ക്കു നാട്ടിലെ ചില പരിപാടികളിലൊക്കെ പങ്കെടുക്കാറുണ്ട്. കഴിഞ്ഞ ദിവസം നാട്ടകം ഗവൺമെന്‍റ് കോളജ് ജിയോളജി വിഭാഗം നടത്തിയ പരിപാടിയിൽ ക്ഷണിച്ചിരുന്നു. തിരക്കുമൂലം നേരിട്ട് എത്താനായില്ലെങ്കിലും ഒാൺലൈൻ ആയി പങ്കെടുത്തു. ഇങ്ങനെ നാടുമായുള്ള ബന്ധം മുറിയാതെ സൂക്ഷിക്കുന്നു.

International

ദുബായിൽ ഇറേനിയൻ ആശുപത്രി അടച്ചുപൂട്ടി, മലയാളികളടക്കം തൊഴിൽരഹിതരായി

ദുബായ്: പ്രകോപനം തുടരുന്ന സാഹചര്യത്തിൽ ഇറാന്‍റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ അടച്ചുപൂട്ടി ദുബായ് ഭരണകൂടം. ഇതിൽ പ്രമുഖ ആശുപത്രിയും നിരവധി സ്കൂളുകളും ഉൾപ്പെടുന്നു.

54 വർഷമായി ജുമൈറയിൽ പ്രവർത്തിക്കുന്ന 220 കിടക്കകളുള്ള ആശുപത്രി പൂട്ടിയതിനെത്തുടർന്ന് മലയാളികളടക്കം 700 ഓളം പേർ തൊഴിൽരഹിതരായി. ഇറേനിയൻ റെഡ്ക്രസന്‍റ് സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയാണിത്.

ആശുപത്രി അടച്ചുപൂട്ടാൻ നിർദേശം നൽകിയ ഭരണകൂടം ജീവനക്കാരുടെ വീസകൾ റദ്ദാക്കുകയും താമസസ്ഥലത്തുനിന്ന് ഒഴിയാൻ നിർദേശം നൽകുകയും ചെയ്തിരുന്നു.

ആശുപത്രിക്കുപുറമെ ഇറേനിയൻ ബന്ധമുള്ള ഏഴോളം സ്കൂളുകളും ഒരു ക്ലബും അടച്ചുപൂട്ടിയിട്ടുണ്ട്. ഇവിടങ്ങളിൽ ജോലിചെയ്തിരുന്നവരും തൊഴിൽരഹിതരായി.ഇറേനിയൻ പൗരന്മാർക്കു യുഎഇ വീസനിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

ഫെബ്രുവരി 28ന് ഇറാനെതിരേ അമേരിക്കയും ഇസ്രയേലും സംയുക്തമായി ആരംഭിച്ച ആക്രമണത്തിനു പിന്നാലെ ഗൾഫ് രാജ്യങ്ങൾക്കുനേരേ ഇറാൻ കനത്ത ആക്രമണമാണു നടത്തിയത്. ഇതിൽ യുഎഇയുടെ വിവിധ ഭാഗങ്ങളിലുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ കനത്ത നാശമാണുണ്ടായത്. എട്ടോളം പേർ മരിക്കുകയും നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്തു.

Kerala

ബംഗളൂരുവിൽ വാഹനാപകടം; രണ്ട് മലയാളികൾ മരിച്ചു

ബംഗളുരു: ബംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കാസർഗോഡ് വെള്ളരിക്കുണ്ട് സ്വദശി സുബില്‍ പി.ടി(38), വയനാട് സ്വദേശി അജിത്ത്(36) എന്നിവരാണ് മരിച്ചത്.

ബംഗളൂരുവിലേക്കുള്ള യാത്രയിൽ രാംനഗരയിൽ വച്ച് ഇവർ സഞ്ചരിച്ച പിക്ക്അപ്പ് വാൻ നിയന്ത്രണം നഷ്ടമായി ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

പോസ്റ്റ്മോര്‍ട്ടം അടക്കം നിയമനടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. വാഹനമോടിച്ചയാള്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

Kerala

കുടുംബശ്രീ വിഷുച്ചന്ത നാളെമുതൽ

കൊച്ചി: മലയാളിക്ക് വിഷുക്കണിയും വിഷുസദ്യയുമൊരുക്കാന്‍ ഗുണമേന്മയുള്ള കാര്‍ഷികോത്പന്നങ്ങളുമായി ഇക്കുറിയും സംസ്ഥാനമൊട്ടാകെ കുടുംബശ്രീയുടെ വിഷുച്ചന്തകള്‍ ഒരുങ്ങുന്നു.

നാളെ ആരംഭിക്കുന്ന വിഷുച്ചന്ത 14ന് അവസാനിക്കും. ഉപഭോക്താക്കള്‍ക്കു മിതമായ വിലയില്‍ വിഷരഹിത പച്ചക്കറികളും പഴങ്ങളും മറ്റു ഭക്ഷ്യോത്പന്നങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യം.

ഗ്രാമ-നഗര സിഡിഎസുകള്‍ ഉള്‍പ്പെടെ 1,070 കുടുംബശ്രീ സിഡിഎസുകളിലും ജില്ലാതലത്തിലുമായാണ് വിഷുച്ചന്തകള്‍ തുടങ്ങുക. ജില്ലാതലത്തില്‍ അഞ്ചു ദിവസവും സിഡിഎസ് തലത്തില്‍ മൂന്നു ദിവസവും വിഷുച്ചന്തകള്‍ ഉണ്ടാകും.

കുടുംബശ്രീയുടെ കീഴിലുള്ള വനിതാ കര്‍ഷക സംഘങ്ങള്‍ ഉത്പാദിപ്പിക്കുന്ന ജൈവ പച്ചക്കറികളും പഴവര്‍ഗങ്ങളുമാണ് വിഷുച്ചന്തയില്‍ എത്തുക.

Kerala

ഇറാന്‍-ഇസ്രയേല്‍ സഘർഷം; മലയാളികള്‍ക്കായി ഹെല്‍പ് ഡെസ്ക് ആരംഭിച്ച് നോർക്ക

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ രാജ്യങ്ങളിൽ സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ നിര്‍ദേശപ്രകാരം മലയാളികൾക്കായി നോര്‍ക്ക റൂട്ട്സ് ഹെല്‍പ് ഡെസ്ക് പ്രവര്‍ത്തനം ആരംഭിച്ചു.

സഹായം ആവശ്യമുള്ള കേരളീയര്‍ക്ക് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്‍ററിലെ ഹെല്‍പ് ഡെസ്ക് നമ്പറുകളായ +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയില്‍ നിന്നും) എന്നിവയില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇന്ത്യന്‍ പൗരന്മാര്‍ അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെയും നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുമാണ്.

അതാത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെയും നിർദേശങ്ങൾ അടിയന്തരമായി പാലിക്കാൻ എല്ലാ ഇന്ത്യൻ പൗരന്മാരും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Kerala

ഇറാനിലെ മലയാളികൾക്കായി ഹെൽപ് ഡെസ്ക്

തിരുവനന്തപുരം: ഇറാനിലെ കേരളീയർക്കായി മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ നിർദേശപ്രകാരം നോർക്ക റൂട്ട്സ് ഹെൽപ് ഡെസ്ക് പ്രവർത്തിക്കും.

സഹായം ആവശ്യമുള്ള കേരളീയർക്ക് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്‍ററിലെ ഹെൽപ് ഡെസ്ക് നന്പറുകളിൽ 18004253939 (ടോൾ ഫ്രീ നന്പർ), +918802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ) ബന്ധപ്പെടാം.

അടിയന്തര സാഹചര്യത്തിൽ ടെഹ്റാനിലെ ഇന്ത്യൻ എംബസി ഹെൽപ് ലൈൻ നന്പറുകളായ +989128109115, +989128109109, +989128109102, +989932179359 ഇമെയിലിലോ [email protected] ബന്ധപ്പെടാം. റസിഡന്‍റ് വീസയിൽ ഇറാനിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ എംബസിയിൽ രജിസ്റ്റർ ചെയ്യണം.

Leader Page

മലയാളിയും മലയാള വിനിമയങ്ങളും

എന്താണു ഭാഷ എന്ന ചോദ്യത്തിനു ദീർഘകാലമായി പറഞ്ഞുകൊണ്ടിരിക്കുന്ന ഉത്തരം "ആശയവിനിമയത്തിനുള്ള ഉപാധി' എന്നതാണ്. നിശ്ചിതമായ അർഥത്തിൽ അതു ശരിയുമാണ്. അതിനപ്പുറം ഭാഷ എന്താണ് എന്നും എന്തിനാണ് എന്നുമുള്ള ആലോചനകൾ നിരന്തരം ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. “ലോകവ്യവസ്ഥയിലേക്കു തുറന്നുകിടക്കുന്ന ചിന്തയുടെ വിസ്തൃതമായ വാതിലാണു ഭാഷ” എന്നാണു ചോംസ്കി വിലയിരുത്തിയത്. വ്യക്തി ലോകത്തെ അറിയുന്നതും ലോകം വ്യക്തിയെ അറിയുന്നതും ഭാഷയിലൂടെയാണ്. പ്രപഞ്ചംപോലെ അനന്തസാധ്യങ്ങളായ ഘടനകളാൽ നിർമിതമാണ് ഭാഷാവ്യവസ്ഥ. ഓരോ ഭാഷയ്ക്കുള്ളിലുമുണ്ട് അപാരമായ ചിന്താപ്പെരുക്കങ്ങൾ.

ലോകഭാഷകളിൽ മലയാളത്തിന്‍റെ പദവി ഒട്ടും പിറകിലല്ലെന്ന് നമുക്കറിയാം. ഇതര ഭാഷകളുമായുള്ള ബഹുവിധ സന്പർക്കങ്ങളിലൂടെ മലയാളത്തിനു കൈവന്ന സൗഭാഗ്യങ്ങൾ അനവധിയാണ്. വൈദേശിക വാണിജ്യബന്ധങ്ങളും നന്പൂതിരിമാരുടെ കുടിയേറ്റവും കൊളോണിയൽ ഭരണവും മൈസൂരിന്‍റെ ആധിപത്യവും ക്രിസ്ത്യൻ മിഷണറിമാരുടെ പ്രവർത്തനങ്ങളും നവോത്ഥാന സമരങ്ങളും ഒക്കെക്കൂടി രൂപപ്പെടുത്തിയ മലയാളത്തിന് കേരള സംസ്ഥാന രൂപീകരണാനന്തരം വഴിമുട്ടി.മറ്റു ഭാഷകളൊന്നുമല്ല വഴിമുട്ടിച്ചത്; മലയാളികളുടെ ഭാഷാസൂത്രണത്തിലെ പിഴവും ഭാഷാ മനോഭാവവുമാണ് കാരണം.

സംസ്കൃതത്തിന്‍റെയും ഇംഗ്ലീഷിന്‍റെയും ജ്ഞാനപരിചരണരീതിയെ സ്വാംശീകരിച്ചു വളരേണ്ട മലയാളം സംസ്കൃതത്തിന്‍റെയും ഇംഗ്ലീഷിന്‍റെയും വിധേയത്വത്തിൽ വളരാൻ നിർബന്ധിതമായപ്പോഴാണ് മലയാളത്തിന്‍റെ അറിവുലോകം ചുരുങ്ങിപ്പോയത്. എണ്‍പതുകളിൽ ശക്തിപ്പെട്ടുതുടങ്ങിയ ഇംഗ്ലീഷ് മാധ്യമ വിദ്യാഭ്യാസം സകലതിനെയും ഇംഗ്ലീഷധിഷ്ഠിതമായി കാണാൻ നിർബന്ധിച്ചു. മുമ്പെങ്ങുമില്ലാതിരുന്ന ഈ ഇംഗ്ലീഷഭിനിവേശം മലയാളത്തിന്‍റെ വൈജ്ഞാനികശേഷിയെ ദോഷകരമായി ബാധിച്ചു.

മിഥ്യാഭിമാനത്തിന്‍റെ കണക്കൊപ്പിക്കാനുള്ള അളവുകോലായി ഇംഗ്ലീഷിനെ പ്രതിഷ്ഠിക്കുന്നതിലായിരുന്നു സാന്പ്രദായിക ഫലാന്വേഷികൾക്കു താത്പര്യം. നിലവാരപ്പെടുത്തൽ പ്രക്രിയ സാർവത്രികമായപ്പോൾ ഇംഗ്ലീഷ് അകത്താകുകയും മലയാളം പുറത്താകുകയും ചെയ്തു. അറിയിപ്പുകൾ, നോട്ടീസുകൾ ഉത്തരവുകൾ, അധ്യയന മാധ്യമം, പരീക്ഷകൾ, ഭരണപരമായ കത്തിടപാടുകൾ തുടങ്ങി അനേകം ഇടങ്ങളിൽ ഇംഗ്ലീഷിന്‍റെ സ്ഥാനം ഉറപ്പാക്കാനാണ് അധികാരികൾ ശ്രദ്ധിച്ചത്.

ഇംഗ്ലീഷ് എന്ന ഭാഷയെ കാര്യക്ഷമമായി കൈകാര്യം ചെയ്യാനുള്ള പ്രാപ്തി കുട്ടികളിൽ ഉണ്ടാക്കിയെടുക്കാനുള്ള പരിശ്രമങ്ങൾ ഉണ്ടാകേണ്ടതിനു പകരം ഇംഗ്ലീഷിലൂടെയാകാം എന്തും എന്ന മനോഭാവം ശക്തമായി. ഏറെക്കുറെ നാല്പതു വർഷങ്ങൾകൊണ്ട് ഭാഷാസാഹിത്യ അധ്യാപകരുടെ ഉപജീവനമാർഗവും സാഹിത്യകാരന്മാരുടെ സർഗാത്മകവ്യാപാരത്തിന്‍റെ മാധ്യമവും ആയി മലയാളഭാഷ. ഈ നില മാറിയാൽ പിന്നെ എന്താണു ബാക്കിയുള്ളത് എന്ന് ഓരോ മലയാളിക്കും അന്വേഷിക്കാവുന്നതാണ്.

കേരള നിവാസികൾ നൂറ്റാണ്ടുകൾക്കു മുന്പുമുതൽ ഇന്നുവരെ അവരുടെ ദൈനംദിന വ്യവഹാരങ്ങളിൽ പേർത്തും പേർത്തും പ്രയോഗിച്ചിട്ടും ഭാഷയ്ക്ക് എവിടെയൊക്കെയോ എന്തൊക്കെയോ കുറവുകളുണ്ട് എന്നാണ് മലയാളിയുടെ തോന്നൽ. ഭാഷ മരിക്കുന്നു എന്ന കരച്ചിലിനു കാരണമതാണ്. ഭാഷയെ വൈജ്ഞാനികമായും സാന്പത്തികമായും രാഷ്‌ട്രീയമായും പരിപുഷ്‌ടിയുള്ളതാക്കാൻ പോന്ന പരിശ്രമങ്ങൾ ഉണ്ടായില്ല എന്നതാണു യാഥാർഥ്യം. ഈ യാഥാർഥ്യത്തെ മറച്ചുപിടിക്കാനുള്ള അടവാണു കരച്ചിൽ.

നാഷണൽ എഡ്യുക്കേഷൻ പോളിസി 2020 ഇന്ത്യൻ ഭാഷകളുടെയും ഇന്ത്യൻ അറിവുവ്യവസ്ഥയുടെയും കാര്യത്തിൽ പുലർത്തുന്ന ശ്രദ്ധ കൂടുതൽ പ്രതീക്ഷ നൽകുന്നു. ശാസ്ത്ര-സാങ്കേതിക-സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ അറിവുമണ്ഡലങ്ങളെയാകെ പ്രതിനിധീകരിക്കാൻ ഇന്ത്യൻ ഭാഷകൾ സജീവമാണെന്നും ഇന്ത്യൻ ഭാഷകളിലെ സാങ്കേതിക പദാവലികളെ ഏകീകരിക്കേണ്ടതുണ്ടെന്നുമുള്ള നിർദേശങ്ങൾ വന്നുകഴിഞ്ഞു.

അപ്പോഴാണ് മലയാളത്തിന്‍റെ വൈജ്ഞാനികശേഷി പുനഃപരിശോധനയ്ക്കു വിധേയമാകുന്നത്. ഒരു ഭാഷയ്ക്കും മറ്റൊരു ഭാഷ ശത്രുവല്ല. ഭാഷകരുടെ ദുർവാശിയും മനോഭാവവുമാണ് ഭാഷയുടെ യഥാർഥ ശത്രു.

കേരളത്തിന്‍റെ സാഹചര്യത്തിൽ ഇതു പെട്ടെന്നു മനസിലാകും. ഡിജിറ്റൽ സാങ്കേതികതയുടെ പുതിയ കാലത്ത് ഭാഷകൾ പരസ്പരം കൊണ്ടും കൊടുത്തും ലോകവ്യവസ്ഥയെ സജീവമാക്കുന്നതു നോക്കൂ. ഇനി ഒരു വഴിയേ മലയാളിക്കു മുന്നിലുള്ളൂ; അപകർഷതാബോധമുപേക്ഷിച്ച് ലോകഭാഷകൾക്കൊപ്പം സ്വന്തം ഭാഷയെ ഉറപ്പിച്ചെടുക്കുക.

ഭാഷാദിനത്തിൽ വിളക്കു കത്തിച്ചു ഭാഷാവന്ദനം നടത്തിയതുകൊണ്ടൊന്നും ഭാഷ വളരില്ല. ഭാഷകർ ഭാഷയ്ക്കുള്ളിൽ പ്രവർത്തിക്കുന്പോഴാണ് ഭാഷ വളരുക. വൈജ്ഞാനിക ശേഷിയും രാഷ്‌ട്രീയാധികാരവും സാന്പത്തികാധികാരവുമുള്ളതാകുന്പോഴേ ഭാഷ ശക്തിയുള്ളതാകുന്നുള്ളൂ. നൂറ്റാണ്ടുകൾ വാമൊഴിയിൽ വിഹരിച്ചതുകൊണ്ടല്ല, കുറച്ചുകാലമെങ്കിലും ചിന്താപരമായി സഞ്ചരിച്ചതുകൊണ്ടാണ് മലയാളത്തിനു കരുത്തുണ്ടായത്.

സകല വൈജ്ഞാനിക മേഖലകളിലെയും അറിവു വിനിമയങ്ങൾക്ക് മലയാളത്തെ പ്രാപ്തിയുള്ളതാക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങളാണ് ഇനി ഉണ്ടാകേണ്ടത്. അക്കാദമിക് രചനകളും വിവർത്തനങ്ങളുംകൊണ്ട് സന്പന്നമാകുന്ന മലയാള ലോകത്തിനുള്ളിൽ ജീവിക്കുന്ന മലയാളികളിൽ ദേശവും ദേശഭാഷയും ദേശസംസ്കാരവും സുരക്ഷിതമായിരിക്കും.

ഇംഗ്ലീഷിലെ സാങ്കേതികപദങ്ങൾക്കു തുല്യമായി മലയാളപദങ്ങൾ രൂപപ്പെടുത്തുന്നതാണ് ഭാഷാക്ഷേമ പ്രവർത്തനമെന്നു ചിലരെങ്കിലും കരുതുന്നുണ്ട്. അറിവുമണ്ഡലങ്ങളെ രൂപപ്പെടുത്താനുള്ള ഭാഷാനിഷ്ഠ പ്രയത്നങ്ങളാണ് ആദ്യം വേണ്ടത്. ചിന്തയ്ക്കു വിളയാൻ പാകത്തിൽ, ഭാവനയ്ക്കു വിളങ്ങാൻ പാകത്തിൽ ഒരു ജ്ഞാനസംസ്കാരം ഭാഷയിലുണ്ടാവണം. അവിടെയാണ് പദങ്ങളും സങ്കല്പനങ്ങളും സങ്കല്പനമണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന സാങ്കേതിക പദങ്ങളും ജനിക്കേണ്ടത്.

District News

ആറു മാസത്തെ ഇടവേളയ്ക്കു ശേഷം മമ്മൂട്ടി ഷൂട്ടിംഗ് സെറ്റിലേ ക്ക്; ഒപ്പം മോഹൻലാൽ

കൊച്ചി: ആറു മാസത്തെ ഇടവേളയ്ക്കു ശേഷം ഒക്ടോബർ ഒന്നു മുതൽ നടൻ മമ്മൂട്ടി ഷൂട്ടിംഗിനെത്തും. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഹൈ ദ്രാബാദ് ഷെഡ്യൂളിലാണ് അദ്ദേഹം എത്തുന്നത്. ഇക്കാര്യം പ്രൊഡ്യൂസർ ആന്റോ ജോസഫാണ് ഫേസ്‌ബുക്കിലൂടെ പങ്കുവച്ചത്.
'പ്രിയപ്പെട്ട മമ്മൂക്ക വരുന്നു... മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തി ൽ തുടർന്ന് അഭിനയിക്കാൻ ഒക്ടോബർ ഒന്നുമുതൽ. ചെറിയൊരു ഇടവേളയായിരു ന്നു ഇത്രയും കാലം എന്നുമാത്രമേ കരുതുന്നുള്ളൂ. അപ്രതീക്ഷിതമായി വന്ന ആ ഇട വേള ലോകമെങ്ങുമുള്ളവരുടെ പ്രാർഥനകളുടെയും മനസാന്നിധ്യത്തിന്റെയും ബല ത്തിൽ അതിജീവിച്ചു.
മമ്മൂക്ക ഹൈദ്രാബാദ് ഷെഡ്യൂളിൽ ജോയിൻ ചെയ്യും. പ്രാർഥനകളിൽ കൂട്ടുവന്നവർ ക്കും ഉലഞ്ഞപ്പോൾ തുണയായവർക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും.'- ഇ താണ് ആന്റോ ജോസഫിൻ്റെ ഫേസ്‌ബുക്ക് പോസ്റ്റിലുള്ളത്.
ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് മമ്മൂട്ടി ആറുമാസത്തോളമായി സിനിമയിൽ നിന്ന് അവധിയെടുത്ത് ചികിത്സയിലായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 19 ന് ആ ചികിത്സയ്ക്കു ഫലം കണ്ടുവെന്ന സന്തോഷ വിവരവും ആൻ്റോ ജോസഫ് തന്നെയാണ് സമൂഹമാ ധ്യമങ്ങളിലൂടെ അറിയിച്ചത്.
മഹേഷ് നാരായണൻ്റെ ചിത്രത്തിൽ അഭിനയിക്കുന്നതിനിടെയാണ് മമ്മൂട്ടി അവധി യെടുത്ത് ചികിത്സയ്ക്കു‌ പോയത്. പൂർണ ആരോഗ്യവാനായി തിരിച്ചെത്തിയതിനു പിന്നാലെയാണ് അദ്ദേഹം ബുധനാഴ്‌ച മുതൽ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് എത്തു ന്നതും. മമ്മൂട്ടിയുടെ തിരിച്ചുവരവിനായി ആരാധകരും കാത്തിരിക്കുകയാണ്.

Latest News

Corehub Up