Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Partnership

തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് ഇന്ത്യയും ന്യൂസിലൻഡും

ഓക്‌ലൻഡ്: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഉഭയകക്ഷിബന്ധം തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സണും തമ്മിൽ നടത്തിയ ഉഭയകക്ഷി ചർച്ചകളിലാണ് ഉഭയകക്ഷിബന്ധത്തിൽ വലിയ മുന്നേറ്റത്തിന് സഹായകമായ ധാരണകൾ രൂപപ്പെട്ടത്.

ചരക്ക്-സേവന മേഖലകളിലെ വ്യാപാരം 2030-ഓടെ ഇരട്ടിയാക്കി 35,000 കോടി രൂപയിൽ എത്തിക്കുന്നതാണു പ്രധാന ലക്ഷ്യം. ഉഭയകക്ഷി ചർച്ചയിൽ പത്ത് സുപ്രധാന കരാറുകൾ ഉൾപ്പെടെ 18 നിർണായക തീരുമാനങ്ങളാണ് ഉരുതിരിഞ്ഞത്.

അടുത്ത നാലുവർഷത്തിനുള്ളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വ്യാപിക്കുന്നതിനുള്ള റോഡ് മാപ്പ്, ഇൻഡോ-പസഫിക് സമുദ്രസുരക്ഷാ സഹകരണം വർധിപ്പിക്കുന്നതിനുള്ള ചട്ടക്കുട്, ഇരുരാജ്യങ്ങളുടെയും സൈനികവിഭാഗങ്ങൾ തമ്മിലുള്ള പരസ്പര ലോജിസ്റ്റിക്‌സ് പിന്തുണ കരാർ എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്.

ഇൻഡോ-പസഫിക് മേഖലയെക്കുറിച്ച് മോദിയും ലക്‌സണും കാഴ്ചപ്പാടുകൾ പങ്കുവച്ചതായും സ്വതന്ത്രവും തുറന്നതും സമാധാനപരവുമായ ഒരു മേഖലയോടുള്ള തങ്ങളുടെ പ്രതിബദ്ധത ഇരുനേതാക്കളും വീണ്ടും ഉറപ്പിച്ചതായും സംയുക്തപ്രസ്താവനയിൽ പറയുന്നു.

Movies

എന്‍റെ പങ്കാളി സംവിധായകനാകുന്നു; ഒടുവിൽ പ്രണയം പരസ്യമാക്കി അനാർക്കലി മരയ്ക്കാർ  

പ്രണയം ഒടുവിൽ പരസ്യമാക്കി നടി അനാർക്കലി മരയ്ക്കാർ. ജീവിത പങ്കാളി സംവിധായകനൊരുങ്ങുന്ന സർപ്രൈസ് വാർത്തയ്ക്കൊപ്പമാണ് അനാർക്കലി തന്‍റെ പ്രണയിതാവിനെയും പരിചയപ്പെടുത്തിയത്.

നടിയുടെ പങ്കാളി അമീൻ ബാരിഫ് ആദ്യമായി സംവിധാനം ചെയ്യുന്ന കാക്കി സർക്കസ് എന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതിന്‍റെ ആവേശത്തിലാണ് നടിയുടെ കുറിപ്പ്.

‘‘ഇന്ന് എനിക്ക് വളരെ വികാരനിർഭരമായ ഒരു ദിവസമാണ്. ചെറിയ പരിഭ്രമവും അതേസമയം വലിയ അഭിമാനവും ആവേശവുമുണ്ട്. എന്‍റെ പങ്കാളി അമീൻ ബാരിഫ് ഒരു സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്.

അദ്ദേഹത്തിന്‍റെ ഈ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവതിയാണ്. ഇതിലെ ഒരു പാട്ട് ഞാൻ പാടിയിട്ടുണ്ട്. കൂടാതെ, അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ചവച്ച ഗൗതമി നായർക്ക് വേണ്ടി ഡബ്ബ് ചെയ്യാനും സാധിച്ചു. ഞങ്ങൾ മികച്ച രീതിയിൽ തന്നെ ഇത് ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. കാക്കി സർക്കസ് ഇപ്പോൾ സീ5-ൽ കാണാം.’’ അനാർക്കലി കുറിച്ചു. 

തനിക്കൊരു കാമുകനുണ്ടെന്നും ഒരുമിച്ചാണ് താമസിക്കുന്നതെന്നും അനാർക്കലി മുമ്പൊരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

‘‘എനിക്കൊരു ബോയ്ഫ്രണ്ടുണ്ട്. സംവിധായകന്‍ ആകണമെന്നാണ് അവന്‍റെ ആഗ്രഹം. സിനിമയെക്കുറിച്ച് നല്ല ധാരണയുണ്ട്. കഥ കേട്ടാല്‍ അവനോട് സംസാരിക്കും. അതുപോലെ ചേച്ചിയോടും അഭിപ്രായം തേടും.

അവര്‍ രണ്ടു പേരുമാണ് ഇക്കാര്യത്തില്‍ എന്നെ സഹായിക്കുന്നത്. അപൂര്‍വമായി മാത്രമേ ഒറ്റയ്ക്ക് തിരഞ്ഞടുക്കാറുള്ളൂ. ഗഗനചാരി അങ്ങനെ ഒറ്റയ്ക്ക് ഓക്കെ പറഞ്ഞ സിനിമയാണ്.

ബോയ്ഫ്രണ്ടും ഞാനും ഇപ്പോള്‍ ഒരുമിച്ചാണ് താമസം. ഉമ്മച്ചി, ബാപ്പ, ചേച്ചി, അവന്‍റെ വീട്ടുകാര്‍ അങ്ങനെ എല്ലാവര്‍ക്കും അറിയാം.

ഇനി ഔപചാരികതയുടെ ആവശ്യം മാത്രമേയുള്ളൂ. അതുകൊണ്ട് പതുക്കെ മതിയെന്നാണ് തീരുമാനം. അഭിനയത്തില്‍ തന്നെയാണ് ഇപ്പോഴത്തെ ശ്രദ്ധ.” അനാർക്കലി അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയാണ്.

Kerala

യുഡിഎഫിന്‍റെ മറുവശത്ത് ബിജെപി-എൽഡിഎഫ് പങ്കാളിത്തസഖ്യം: രാഹുൽ ഗാന്ധി

തൃശൂർ: കേരളത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ മറുവശത്ത് ബിജെപി - എൽഡിഎഫ് പങ്കാളിത്തസഖ്യമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തൃശൂർ മാളയിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ തെരഞ്ഞെടുപ്പിൽ ബിജെപി-എൽഡിഎഫ് പങ്കാളിത്തസഖ്യം ഒരു വശത്തും മറുവശത്ത് യുഡിഎഫുമാണ്. മോദിക്കും ബിജെപിക്കും അറിയാം അവർക്ക് ഭീഷണിയായ ഏക പാർട്ടി കോൺഗ്രസ് ആണെന്ന്.

എപ്പോഴും മതത്തെക്കുറിച്ച് പറയുന്ന മോദി കേരളത്തിൽ വരുമ്പോൾ ശബരിമല കൊള്ളയെക്കുറിച്ച് പറയുന്നില്ല. ഇടതുപക്ഷത്തെ സഹായിക്കാനാണ് മോദി ശബരിമല ക്ഷേത്രത്തെ മറന്നുപോയത്.

മോദിയെ വിമർശിച്ചതിന് എന്നെ ഉപദ്രവിച്ചു. എന്നാൽ, പിണറായി വിജയനെയോ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളെയോ തേടി ഏജൻസികൾ വരുന്നില്ല. പിണറായി വിജയൻ മോദിയെ ആക്രമിക്കുന്നില്ല. ഇത് വ്യക്തമാക്കുന്നത് ഒരു പങ്കാളിത്തത്തെയാണെന്നും രാഹുൽ പറഞ്ഞു.

കേരളത്തിലെമ്പാടും മുഖ്യമന്ത്രിയുടെ മുഖം പതിച്ച പരസ്യ ബോർഡുകളാണ്. അതിൽ എഴുതിയിരിക്കുന്നത് മറ്റാരാണ് എന്നാണ്. കേരളം ഭരിക്കാൻ അദ്ദേഹത്തിനു മാത്രമേ കഴിയുള്ളൂ എന്ന ധാരണയുള്ള ഒരു ദൈവമല്ല അദ്ദേഹം. കഴിവുള്ള ഒട്ടേറെ പേർ ഇവിടെയുണ്ട്. അവരുടെ ഉള്ളിൽ കേരളത്തിന്‍റെ ആത്മാവുണ്ട്.

വിനയവും സഹാനുഭൂതിയും അവരുടെ ഉള്ളിലുണ്ട്. താൻ മാത്രമാണ് ഇവിടെ ഭരിക്കാൻ ഉള്ളത് എന്ന് പറയുന്നതിലൂടെ എല്ലാ മലയാളികളെയും അപമാനിക്കുന്നതിന് തുല്യമാണ്. ഇത് ധാർഷ്ട്യത്തിന്‍റെ അങ്ങേയറ്റമാണ്. ഈ പോസ്റ്ററുകളിലേക്ക് നോക്കുന്ന മലയാളി ഓരോ നിമിഷവും അപമാനിക്കപ്പെടുകയാണ്. ഈ ധാർഷ്ട്യത്തെയാണ് നമ്മൾ എതിർക്കുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.

Business

ക്രാഫ്റ്റ് - നോവ പങ്കാളിത്തം: 10 സെന്‍ററുകൾ തുറക്കും

കൊച്ചി: വന്ധ്യതാ ചികിത്സാ ശൃംഖലയായ ക്രാഫ്റ്റ് ഫെർട്ടിലിറ്റി സെന്‍ററും ഇന്ത്യയിലെ പ്രമുഖ ഐവിഎഫ് സേവന ദാതാക്കളായ നോവ ഐവിഎഫ് ഫെർട്ടിലിറ്റിയും കൈകോർക്കുന്നു.

അടുത്ത അഞ്ചുവർഷത്തിനുള്ളിൽ കേരളത്തിലുടനീളം 10 അത്യാധുനിക ഐവിഎഫ് സെന്‍ററുകൾ തുറക്കാനാണു സംയുക്ത സംരംഭം ലക്ഷ്യമിടുന്നത്.

നിലവിൽ കൊച്ചി, കൊടുങ്ങല്ലൂർ, പാലക്കാട് എന്നിവിടങ്ങളിൽ ഇരു സ്ഥാപനങ്ങൾക്കും സാന്നിധ്യമുണ്ട്. ഏഷ്യ ഹെൽത്ത് കെയർ ഹോൾഡിംഗ്‌സിന് കീഴിലുള്ള നോവയ്ക്ക് നിലവിൽ 70 നഗരങ്ങളിലായി 120 കേന്ദ്രങ്ങളുണ്ട്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള ഐവിഎഫ് ലാബ് സംവിധാനങ്ങൾ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ചുള്ള നൂതന രീതികൾ എന്നിവ വഴി മികച്ച ചികിത്സാ ഫലങ്ങൾ ലഭ്യമാക്കാൻ പങ്കാളിത്തം സഹായിക്കുമെന്ന് ക്രാഫ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്‍റർ ചെയർമാനും മെഡിക്കൽ ഡയറക്ടറുമായ ഡോ. സി. മുഹമ്മദ് അഷ്റഫ് പറഞ്ഞു.

Business

ബോയിംഗ് ഇന്ത്യ- വില്‍ട്ടണ്‍ വീവേഴ്സ് പങ്കാളിത്തമായി

കൊച്ചി: എയ്റോസ്പേസ് നിര്‍മാണ മേഖലയിലെ നൈപുണ്യമുള്ള തൊഴില്‍ശക്തി വികസിപ്പിക്കുന്നതിനായി ബോയിംഗ് ഇന്ത്യ വില്‍ട്ടണ്‍ വീവേഴ്സുമായി കൈകോര്‍ത്തു.

ബോയിംഗ് ഇന്ത്യയുടെ കൗശല്‍ സ്‌കില്ലിംഗ് സംരംഭവും വില്‍ട്ടണ്‍ വീവേഴ്സിന്‍റെ അമേയ പ്രോഗ്രാമുമാണ് ഈ പങ്കാളിത്തത്തിലൂടെ ഒന്നിക്കുന്നത്.

പരിശീലനം നേടിയ ഭിന്നശേഷിക്കാരായ വനിതകളെ, ആഗോള എയ്റോസ്പേസ് മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഏവിയേഷന്‍ കാര്‍പെറ്റ് നിര്‍മാണത്തില്‍ നൈപുണ്യമുള്ളവരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Business

ബ്ലൗപങ്ക്റ്റ്-ബിപിഐഎന്‍ പങ്കാളിത്തം തുടരും

കൊച്ചി: കാര്‍ ഇന്‍ഫോടെയ്ന്‍മെന്‍റ്, ഓഡിയോ ആക്സസറികള്‍ എന്നിവയുടെ പ്രമുഖ ബ്രാന്‍ഡായ ബ്ലൗപങ്ക്റ്റ്, ബിപിഐഎന്‍ പ്രൈവറ്റ് ലിമിറ്റഡുമായുള്ള പങ്കാളിത്തം 15 വര്‍ഷത്തേക്കുകൂടി നീട്ടി.

27 വര്‍ഷമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന സഹകരണത്തിന്‍റെ തുടര്‍ച്ചയായാണ് 2041 വരെ പങ്കാളിത്തം നീട്ടിയത്.

കാര്‍ ഓഡിയോ, കാര്‍ ആക്‌സസറികള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന മേഖലയിലെ ഉത്പന്നങ്ങളുടെ ലഭ്യത വര്‍ധിപ്പിക്കുന്നതിനും ഉയര്‍ന്ന നിലവാരമുള്ള ഉത്പന്നങ്ങളും അവയുടെ പരാതിരഹിത സര്‍വീസും പങ്കാളിത്തം ലക്ഷ്യമിടുന്നതായി അധികൃതർ അറിയിച്ചു.

Latest News

Corehub Up