Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prayer

9/11 അനുസ്മരണം: പ്രാർഥനയ്ക്കൊരു ഏഴാമിടം

ന്യൂയോർക്ക്: വേൾഡ് ട്രേഡ് സെന്‍റർ ഭീകരാക്രമണത്തിന്‍റെ വാർഷികദിനത്തിൽ ഗ്രൗണ്ട് സീറോയിൽ നടക്കാറുള്ള ഔദ്യോഗിക അനുസ്മരണ ചടങ്ങിൽ ചരിത്രത്തിലാദ്യമായി ഏഴാമതൊരു നിശബ്‌ദ പ്രാർഥനകൂടി ഉൾപ്പെടുത്തി.

ആക്രമണത്തിനുശേഷം കെട്ടിടാവശിഷ്‌ടങ്ങളിൽനിന്നുള്ള വിഷപ്പുകയും കെമിക്കൽ പൊടിയും ശ്വസിച്ച് പിന്നീട് വിവിധ രോഗങ്ങളാൽ മരിച്ച ആയിരക്കണക്കിന് ആളുകൾക്ക് ആദരമർപ്പിക്കാനാണ് ഈ തീരുമാനം.

2001 സെപ്റ്റംബർ 11ലെ ആക്രമണസമയത്ത് വിമാനങ്ങൾ ഇടിച്ചുകയറിയതും ടവറുകൾ തകർന്നുവീണതുമായ ആറു നിർണായക നിമിഷങ്ങളെ അനുസ്മരിച്ച് ആറുതവണ മണി മുഴക്കി മൗനം പാലിക്കുന്നതായിരുന്നു ഇതുവരെയുള്ള രീതി.

എന്നാൽ, ദുരന്തത്തിൽ നേരിട്ട് കൊല്ലപ്പെട്ടവരുടെയും പിന്നീട് രോഗബാധിതരായി മരിച്ചവരുടെയും കുടുംബങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ഇത്തവണ ഏഴാമതൊരു മണികൂടി മുഴക്കി പ്രാർഥന നടത്താൻ ‘9/11 മെമ്മോറിയൽ ആൻഡ് മ്യൂസിയം’ അധികൃതർ തീരുമാനിക്കുകയായിരുന്നു.

ആക്രമണദിവസം നേരിട്ട് കൊല്ലപ്പെട്ടവരുടെ എണ്ണത്തേക്കാൾ (2,977) കൂടുതലാളുകൾ ദുരന്താനന്തര രോഗങ്ങൾ കാരണം പിന്നീട് മരിച്ചിട്ടുണ്ടെന്ന് ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി വ്യക്തമാക്കി. സംഭവസ്ഥലത്തെ വായു സുരക്ഷിതമാണെന്ന് അന്ന് അധികൃതർ തെറ്റായ സന്ദേശം നൽകിയിരുന്നതായി വ്യക്തമാക്കുന്ന രേഖകൾ ന്യൂയോർക്ക് ഭരണകൂടം അടുത്തിടെ പുറത്തുവിട്ടിരുന്നു.

നിലവിൽ 57,000ത്തിലധികം രക്ഷാപ്രവർത്തകർക്കും രക്ഷപ്പെട്ടവർക്കും കാൻസർ ഉൾപ്പടെയുള്ള രോഗങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. സെപ്റ്റംബർ 11ന്‍റെ ഇരകളായി രോഗബാധിതരായി മരിച്ച ആയിരക്കണക്കിന് ആളുകളുടെ കുടുംബങ്ങൾക്ക് വർഷങ്ങൾക്കുശേഷം ലഭിക്കുന്ന വലിയൊരു അംഗീകാരമാണ് ഈ ഏഴാമത് അനുസ്മരണ നിമിഷം.

Kerala

സീറോമലബാര്‍ സഭയില്‍ ഇന്നു പ്രാര്‍ഥനാദിനം

കൊച്ചി: പശ്ചിമേഷ്യയിൽ രൂക്ഷമാകുന്ന യുദ്ധം അവസാനിക്കുന്നതിനും ക്ലേശകരവും ദുരിതപൂര്‍ണവുമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഗള്‍ഫ് നാടുകളിലെ സഹോദരങ്ങള്‍ക്കും വേണ്ടി സീറോമലബാര്‍ സഭയില്‍ ഇന്നു പ്രത്യേക പ്രാര്‍ഥനാദിനാചരണം നടക്കും. സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസിൽ വൈകുന്നേരം ഏഴിന് പ്രത്യേക പ്രാർഥനാശുശ്രൂഷയും ദിവ്യകാരുണ്യ ആരാധനയും ഉണ്ടാകും.

യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങള്‍ സംഭാഷണത്തിന്‍റെയും സഹവര്‍ത്തിത്വത്തിന്‍റെയും മാര്‍ഗം തെരഞ്ഞെടുക്കാനും അതുവഴി പശ്ചിമേഷ്യയില്‍ ശാന്തിയും സമാധാനവും സംജാതമാകാനും വേണ്ടി ഏവരും പ്രാര്‍ഥിക്കണമെന്ന് മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ആഹ്വാനം ചെയ്തു.

യുദ്ധത്തില്‍ ഇരകളാക്കപ്പെട്ട എല്ലാവരോടും സീറോമലബാര്‍ സഭയുടെ പ്രാര്‍ഥനാപൂര്‍ണമായ പിന്തുണ അറിയിക്കുന്നു. വിവിധ രാജ്യങ്ങളില്‍ വലിയ നാശനഷ്‌ടങ്ങളും അനേകര്‍ക്കു ജീവഹാനിയും സംഭവിക്കുന്ന ഈ ദിവസങ്ങളില്‍ ലോകം മുഴുവന്‍ വലിയ ഉത്കണ്ഠയിലൂടെയാണ് കടന്നുപോകുന്നത്. ആയുധങ്ങള്‍ സര്‍വനാശവും മരണവും വേദനയും മാത്രമാണു സമ്മാനിക്കുന്നത്. തുറന്ന ചര്‍ച്ചകളിലൂടെ മാത്രമേ സുസ്ഥിരമായ സമാധാനവും സഹവര്‍ത്തിത്വവും സാധ്യമാകൂ.

പരിഹരിക്കാനാകാത്തവിധമുള്ള അഗാധമായ തകര്‍ച്ച ഉണ്ടാകുന്നതിനുമുമ്പ് ഓരോ രാജ്യവും തങ്ങളുടെ ധാര്‍മിക ഉത്തരവാദിത്വത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്ന ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ആഹ്വാനം രാഷ്‌ട്രനേതാക്കള്‍ തുറന്ന മനസോടെ സ്വീകരിക്കാന്‍ നമുക്കു തീക്ഷ്ണമായി പ്രാര്‍ഥിക്കാമെന്നും മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.

District News

ദേവാലയങ്ങളിൽ തിരുനാൾ

ചെന്ത്രാപ്പിന്നി ഈസ്റ്റ് സെന്‍റ് ആന്‍റണീസ്


ചെന്ത്രാപ്പിന്നി ഈസ്റ്റ്: സെന്‍റ് ആന്‍റണീസ് ദേവാലയത്തിലെ വിശുദ്ധ സെബസ്‌ത്യാനോസിന്‍റെ അമ്പുതിരുനാൾ ആഘോഷങ്ങൾക്ക് കോടിയേറി. ഇടവക വികാരി ഫാ. ഡോഫിൻ കാട്ടുപറമ്പിൽ കൊടിയേറ്റ് നിർവഹിച്ചു.

കൈക്കാരന്മാരായ തോമസ് പുളിക്കൻ, സണ്ണി പുളിക്കൻ, ജനറൽ കൺവീനർ സാജൻ കൊമ്പൻ, ജോയിന്‍റ്് കൺവീനർമാരായ ജയൻ കുറ്റിക്കാടൻ, അരുൺ ഐനിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

തിരുനാൾ ദിനമായ ഒന്പതിന് രാവിലെ എട്ടിന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. വൈകീട്ട് 4.30ന് തിരുനാൾ ദിവ്യബലി, സന്ദേശം, പ്രദക്ഷിണം. തുടർന്ന് സമാപന ആശീർവാദവും വർണമഴയും ഉണ്ടാകും.

പുത്തൻവേലിക്കര ഉണ്ണിമിശിഹാ

മാള: പുത്തൻവേലിക്കര ഉണ്ണിമിശിഹാ പള്ളിയിൽ തിരുനാൾ ആഘോഷം ഇന്ന് നടക്കും. രാവിലെ 6.30ന് വിശുദ്ധ കുർബാന. 10നുള്ള തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. മിഥുൻ പണിക്കം വേലിയിൽ മുഖ്യകാർമികനാകും. ഫാ. ഫ്രീജോ പാറക്കൽ സന്ദേശം നൽകും. ഉച്ചതിരിഞ്ഞ് നാലിനുള്ള വിശുദ്ധ കുർബാനയെ തുടർന്ന് തിരുനാൾ പ്രദക്ഷിണം. രാത്രി ഏഴിന് പ്രദക്ഷിണ സമാപനത്തെ തുടർന്ന് ഗാനമേള.

NRI

റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്‍ററിൽ താമസിച്ചുള്ള

റാംസ്‌ഗേറ്റ്: റാംസ്‌ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്‍ററിൽ ഫെബ്രുവരി 13 മുതൽ 15 വരെ താമസിച്ചുള്ള "ആന്തരിക സൗഖ്യ ധ്യാനം' സംഘടിപ്പിക്കുന്നു. റാംസ്‌ഗേറ്റ് വിൻസൻഷ്യൻ ഡിവൈൻ റിട്രീറ്റ് സെന്‍റർ ഡയറക്‌ടറും അഭിഷിക്ത വചന പ്രഘോഷകനുമായ ഫാ. ജോസഫ് എടാട്ടും അനുഗ്രഹീത ധ്യാന ഗുരുക്കളായ ഫാ. പോൾ പള്ളിച്ചൻ കുടിയിലും ഫാ. ഡെർബിൻ എട്ടിക്കാട്ടിലും സംയുക്തമായിട്ടാവും ഈ ത്രിദിന ആന്തരിക സൗഖ്യധ്യാനം നയിക്കുക.

"അവിടുന്ന് ഹൃദയം തകർന്നവരെ സൗഖ്യപ്പെടുത്തുകയും അവരുടെ മുറിവുകൾ വച്ചുകെട്ടുകയും ചെയ്യുന്നു' (സങ്കീർത്തനം147:3). ആന്തരികമായി ഭവിച്ചിട്ടുള്ള വേദനകളും മുറിവുകളും ആകുലതകളും ചിന്താധാരകളിൽ ഉണർത്തി, ഉള്ളംതുറന്നു പ്രാർഥിക്കുവാനും വിടുതലിന്‍റെ നാഥനിലൂടെ സൗഖ്യപ്പെടുവാനും അനുഗ്രഹദായകമായ ശുശ്രൂഷകളാണ് ആന്തരിക സൗഖ്യ ധ്യാനത്തിൽ ക്രമീകരിച്ചിരിക്കുന്നത്.

ധ്യാനത്തിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ ഉടൻ തന്നെ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിലൂടെ പേരുകൾ രജിസ്റ്ററുചെയ്തു സീറ്റുകൾ ഉറപ്പാക്കുവാൻ അഭ്യർഥിക്കുന്നു. 2026 ഫെബ്രുവരിയിൽ നടത്തപ്പെടുന്ന ആന്തരിക സൗഖ്യാധ്യാനം, 13ന് രാവിലെ എ‌ട്ട് മുതൽ 15ന് വൈകുന്നേരം നാല് വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.

മാനസിക നവീകരണത്തിനും ആന്തരിക വേദനകളും ഉത്കണ്ഠകളും സൗഖ്യപ്പെടുന്നതിനും അനുഗ്രഹദായകമായ ധ്യാന ശുശ്രുഷയിലേക്ക് ഏവരെയും ഫാ.ജോസഫ് എടാട്ട്, ഫാ.പോൾ, ഫാ. ഡെബ്രിൻ എന്നിവർ സസ്നേഹം ക്ഷണിച്ചുകൊള്ളുന്നു.

ആന്തരിക സൗഖ്യ ധ്യാനത്തിൽ പങ്കുചേരുന്നവർക്ക് റാംസ്ഗേറ്റ് ഡിവൈൻ സെന്ററിൽ, ധ്യാനം തുടങ്ങുന്നതിന്റെ തലേദിവസം, 12ന് വൈകുന്നേരം മുതൽ താമസസൗകര്യം ഒരുക്കുന്നതാണ്. ധ്യാനത്തിൽ പങ്കുചേരുന്നവർക്ക് ഭക്ഷണത്തിനും താമസത്തിനുമായി 75 പൗണ്ട് മാത്രമാണ് രജിസ്ട്രേഷൻ ഫീസ്‌ ഈടാക്കുക.

രജിസ്ട്രേഷൻ: https://www.divineuk.org/residential-retreats

കൂടുതൽ വിവരങ്ങൾക്ക്: +447474787890,  Email: [email protected], Website:www.divineuk.org

വേദി: Divine Retreat Centre, St. Augustine's Abbey Ramsgate, Kent, CT11 9PA.

Kerala

വൈഎംസിഎ പ്രാർഥനാവാരത്തിന് തുടക്കമായി

കോതമംഗലം : വൈഎംസിഎ അഖില ലോക പ്രാർഥനാവാരത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം കോതമംഗലത്ത് നടന്നു. കേരള റീജണൽ ചെയർമാൻ പ്രഫ. അലക്സ്‌ തോമസ് ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്‍റ് സലിം ചെറിയാൻ അധ്യക്ഷത വഹിച്ചു.

മാർത്തോമ്മ ചെറിയപള്ളി സഹവികാരി ഫാ. സാജു ജോർജ് കുരിക്കപ്പിള്ളിൽ, വൈഎംസിഎ സെക്രട്ടറി എം.യു. ബേബി, മുൻ നാഷണൽ പ്രോപ്പർട്ടി കമ്മിറ്റി ചെയർമാൻ പ്രഫ. ബേബി എം. വർഗീസ്, റീജൺ വൈസ് ചെയർമാൻമാരായ കുര്യൻ തൂമ്പുങ്കൽ, ജയൻ മാത്യു, റീജൺ സെക്രട്ടറി റെജി വർഗീസ്, റീജൺ ട്രഷറർ അനിൽ ജോർജ്, എൽദോ വർഗീസ്, ഷാമി ഐസക്, കെ.ജി. സാമൂവൽ, എം. സണ്ണിച്ചൻ, പ്രിയൻ പോൾ എന്നിവർ പ്രസംഗിച്ചു. 14 വരെ എല്ലാ ദിവസവും വൈകുന്നേരം ആറിന് ആരംഭിച്ച് എട്ടിന് അവസാനിപ്പിക്കുന്ന വിധമാണ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്. ഓരോ ദിവസവും വിവിധ സഭകളിൽനിന്നുള്ള പ്രസംഗകർ വചനസന്ദേശം നൽക

Latest News

Corehub Up